tag:blogger.com,1999:blog-16020650811330216912024-03-13T12:29:23.929-07:00നീര്വിളാകന്നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.comBlogger125125tag:blogger.com,1999:blog-1602065081133021691.post-31302488340975671092023-05-08T05:46:00.022-07:002023-05-13T06:43:51.039-07:00 ന്യൂജന്‍ സിനിമ - പാചകവിധി <p style="text-align: left;"><span style="background-color: white; color: #050505; font-family: inherit; font-size: 15px; white-space: pre-wrap;"></span></p><div class="separator" style="clear: both; text-align: center;"><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJh2O3lTU-IaVt3dHaXFZecWeBjfLKr92Xf3DLQVpbxjIjRAP5xLMwdyeya4buP9JH7LpTZJnLJhB7UadOx79cx6WiTJE_uK3s8sL754fl1OKT9jW7rVAWi6TcWDJ0UIg4G9rpoOO_qICJLtJ8bHP9maJCR7d_-7wasa7xGEsyXDtzgxYjQsDTqURqEw/s576/554967_10200438627240185_1617754638_n.jpg" style="clear: left; float: left; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="576" data-original-width="384" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJh2O3lTU-IaVt3dHaXFZecWeBjfLKr92Xf3DLQVpbxjIjRAP5xLMwdyeya4buP9JH7LpTZJnLJhB7UadOx79cx6WiTJE_uK3s8sL754fl1OKT9jW7rVAWi6TcWDJ0UIg4G9rpoOO_qICJLtJ8bHP9maJCR7d_-7wasa7xGEsyXDtzgxYjQsDTqURqEw/s320/554967_10200438627240185_1617754638_n.jpg" width="213" /></a></div></div><div style="font-family: inherit; text-align: justify;"><span style="font-family: inherit;">ഹോളിവുഡ്, കൊറിയ, ജപ്പാന്, ഇറ്റലി, ബ്രസ്സില്‍ ഇത്യാദി സിനിമാ മേഖലകള്‍ തപ്പി അധികം ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന സിനിമകളുടെ പൊട്ടും പൊടിയും - അരക്കപ്പ്</span></div><div style="font-family: inherit; text-align: justify;"><span style="font-family: inherit;"><br /></span></div><div style="font-family: inherit; text-align: justify;">പഴയകാല ഇന്ത്യന്‍ സിനിമകളുടെ കാതലായ ഭാഗം - കാല് കപ്പ്</div><div style="font-family: inherit; text-align: justify;"><span style="font-family: inherit;"><br /></span>പലവിധ മിനിക്കഥകള്‍ കൂട്ടിക്കുഴച്ഛത് - കാല്<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കപ്പ്.</div><div style="font-family: inherit; text-align: justify;"><br />നിക്കറിനടിയില്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ചുരുട്ടി മടക്കി വച്ച് പഴകിയ തൊണ്ണൂറുകളിലെ തുണ്ട് കഥകള്‍- മുക്കാല്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കപ്പ്<span style="font-family: inherit;"> (അത് കിട്ടിയില്ലെങ്കില്‍ മുത്തിച്ചിപ്പി</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span><span style="font-family: inherit;"> - രണ്ടു കപ്പ്)</span></div><div style="font-family: inherit; text-align: justify;"><span style="font-family: inherit;"><span style="font-family: inherit;"><br /></span></span></div><div style="font-family: inherit; text-align: justify;"><span style="font-family: inherit;"><span style="font-family: inherit;">താടി വളര്‍ത്താത്ത ബുജി സംവിധായകന്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span><span style="font-family: inherit;"> - രണ്ടു ടേബിള്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"> സ്പൂണ്‍</span><span style="font-family: inherit;"> (താടി വളര്ത്തിയതാണങ്കില് പേരിനു വിതറിയാല്‍ മതിയാകും).</span></span></div><div style="font-family: inherit; text-align: justify;"><br /><span style="font-family: inherit;">"സ്വാമി" ഭക്തമൂത്ത ഉണക്കകമ്പന് യുവ നടന്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span><span style="font-family: inherit;">- 4 എണ്ണം. </span><span style="font-family: inherit;">(ഭക്തരല്ലാത്തവ തിരഞ്ഞെടുത്താല്‍ മണവും ഗുണവും കുറവായിരിക്കും)</span></div><div style="font-family: inherit; text-align: justify;"><span style="font-family: inherit;"><br /></span>മസാല ഒട്ടും തേക്കാതെ വെയിലത്ത് വച്ചുണക്കിയ പച്ച തെറിയത്തി യുവ നടി - അര കപ്പ്.<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"><br /></span><br /></div><div style="font-family: inherit; text-align: justify;"><br /></div><div style="font-family: inherit; text-align: justify;">മൂത്ത് മുഴുത്ത തെറിയന്‍ പടു കിഴവര്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> - ആവിശ്യത്തിന്.</div><div style="font-family: inherit; text-align: justify;"><br />പഴയകാല മനോഹര ഗാനങ്ങളെ ഡപ്പാംകൂത്ത് ചേര്‍ത്ത് അപരാധിച്ചത് - നാലെണ്ണം.</div><div style="font-family: inherit; text-align: justify;"><br />പാചകം ചെയ്യുന്ന വിധം</div><div style="font-family: inherit; text-align: justify;"><br />ചട്ടി അടുപ്പത്ത് വച്ച് ആദ്യത്തെ നാല് ചേരുവകകള്‍ നന്നായി ഇളക്കി യോജിപ്പിക്കുക. </div><div style="font-family: inherit; text-align: justify;"><br /></div><div style="font-family: inherit; text-align: justify;">പിന്നീട് "സ്വാമിയന്" നായകന്മാരെ' പാന്റും ഷര്‍ട്ടും ഊരി അതിലേക്ക് ഇട്ട് നന്നായി ഇളക്കുക. </div><div style="font-family: inherit; text-align: justify;"><br /></div><div style="font-family: inherit; text-align: justify;">ഇപ്പോള്‍ ഇക്കിളി കുറവായി സോറി ഇളക്കല്‍ കഠിനമായി നിങ്ങള്‍ക്ക് തോന്നിയാല്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> വെയിലത്ത് വച്ച് ഉണക്കിയയെടുത്ത യുവനടിയെ ചേര്‍ത്ത് നായകനുമായി നന്നായി ഇഴുകിചേര്‍ത്തു ഇളക്കുക. </div><div style="font-family: inherit; text-align: justify;"><br /></div><div style="font-family: inherit; text-align: justify;">ഇനി ഇതിലേക്ക് മുതുക്കന്‍സിനെ ചേര്<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കാം. വെന്തു കഴിയുമ്പോള്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ചവറു പോലെ കിടക്കുമെങ്കിലും സംഭവം കിടിലം എന്ന് കാണിക്കാന്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> മുതുക്കന്‍സ് അത്യാവശ്യം.</div><div style="font-family: inherit; text-align: justify;"><br />ആദ്യം ചേര്‍ത്ത തുണ്ട് കഥയുടെ സുഗന്ധം ഇപ്പോള്‍ പരിസരത്തെല്ലാം പറന്നു തുടങ്ങിയിട്ടുണ്ടാവും. ഇല്ലെങ്കില്‍ ഈ സമയത്ത് അല്‍പ്പം കൂടി ചേര്‍ത്ത് കൊടുക്കാം. കാരണം ഇതാണ് പിന്നീട് നിങ്ങളുടെ വിഭവത്തിന് സുഗന്ധം പരത്താന്‍ പോകുന്ന പ്രധാന ഘടകം.</div><div style="font-family: inherit; text-align: justify;"><br />ഇപ്പോള്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നിങ്ങളുടെ വിഭവം ഏതാണ്ട് പാകാമയിരികുന്നു. മേമ്പൊടിയായി ഡപ്പാംകൂത്ത് ചേര്‍ത്ത് ഇളക്കി അപരാധിച്ച പഴയ ഗാനശകലങ്ങള്‍ തൂകി അടുപ്പത്ത് നിന്ന് ഇറക്കി വയ്ക്കുക. </div><div style="font-family: inherit; text-align: justify;"><br /></div><div style="font-family: inherit; text-align: justify;">ഇനി ഡെക്കറേഷനുള്ള സമയം ആണ്. താടി വളര്<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ത്താത്ത ബുജി സംവിധായകനെ നടുക്ക് കുത്തി ഡക്കറേറ്റ് ചെയ്യാം.</div><div style="font-family: inherit; text-align: justify;"><br />നിങ്ങളുടെ വിഭവം വെന്തോ എന്ന് അറിയാനായി പരിസരത്ത് നില്ക്കുന്ന പൌരപ്രമുഖര്ക്ക് അല്‍പ്പം വിളമ്പി അഭിപ്രായം അറിയുക. അവരുടെ അഭിപ്രായത്തില്‍ വേവ് കുറവാണങ്കില്‍ വിഷമിക്കണ്ട, അടുത്തുള്ള ഏതെങ്കിലും ചാനല്‍ അടുപ്പില്‍ വച്ച് എല്ലാം കൂടി ഒന്നുകൂടി ഇളക്കി എടുത്താല്‍ നന്നായി വെന്തു കൊള്ളും. ചാനല്‍ അടുപ്പില്‍ വച്ചാണ് വെന്തെടക്കുന്നതെങ്കില്<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കിടിലന്‍ എന്നും ന്യൂജെന്‍ എന്നും ഉള്ള രണ്ട് കടുകട്ടി മസാല അടുത്തുള്ള സാംസ്കാരിക നായക കടയില്‍ നിന്നും വാങ്ങി വിതറി കൊടുക്കുക. ഇത് നിങ്ങളുടെ വിഭവത്തിന് രുചി കൂടാനുള്ള അജിനോമോട്ടോ ആണെന്ന് മറക്കരുത്.</div><p style="text-align: left;"></p>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-54664881793636545112022-05-06T11:37:00.011-07:002023-05-11T12:26:35.412-07:00ദുര്‍ഗന്ധം പരത്തുന്നവര്‍<p style="text-align: justify;"><span style="background-color: white; font-family: inherit; white-space: pre-wrap;"></span></p><div class="separator" style="clear: both; text-align: center;"><span style="background-color: white; font-family: inherit; white-space: pre-wrap;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1Uc-6Z9w-QWgKjxB5nt8LQYPKp6Pcf9eLCG2MUXaI5uXge8iZSvC4WyWDjssX9qi6mMoxfBR3Ul_hbjsKZvNqft4UMIXXUQEym9fx4jhb_dyRoa6t6xKZBJm77vQwCswvczOInsjFJz1TUm2wld08cWtzSV3_quiRuht_th1c0ybbmPC-xLMXX5xYyQ/s526/78532568_10218456596918166_1941138850571091968_n.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="526" data-original-width="526" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1Uc-6Z9w-QWgKjxB5nt8LQYPKp6Pcf9eLCG2MUXaI5uXge8iZSvC4WyWDjssX9qi6mMoxfBR3Ul_hbjsKZvNqft4UMIXXUQEym9fx4jhb_dyRoa6t6xKZBJm77vQwCswvczOInsjFJz1TUm2wld08cWtzSV3_quiRuht_th1c0ybbmPC-xLMXX5xYyQ/s320/78532568_10218456596918166_1941138850571091968_n.jpg" width="320" /></a></span></div><span style="background-color: white; font-family: inherit; white-space: pre-wrap;"><div style="text-align: justify;"><span style="font-family: inherit;">ചില ഉത്തരാധുനിക കവികള്‍</span><span style="font-family: inherit;">ക്ക് ഒരു ചിന്തയുണ്ട്, ആരും ശത്രുക്കളോട് പോലും പറയാന്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span><span style="font-family: inherit;"> അറയ്ക്കുന്ന നാല് തെറിയും, ഒരു നൂറ്റാണ്ടിനും മുനെയുള്ള മദ്യപാനികളായ ചില ബസ്റ്റാന്റ്, നാൽക്കവല പൂവാലന്മാര്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span><span style="font-family: inherit;"> സ്ത്രീകള്‍</span><span style="font-family: inherit;">ക്ക് നേരെ പ്രയോഗിക്കുന്ന അവയവ പ്രയോഗവും വിസര്‍</span><span style="font-family: inherit;">ജ്ജിച്ചാല്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span><span style="font-family: inherit;"> അവര്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span><span style="font-family: inherit;"> ഇന്റെ</span><span style="font-family: inherit;">ലക്ച്വല്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span><span style="font-family: inherit;"> ആകുമെന്ന്.</span></div></span><p></p><p style="text-align: justify;"><span style="background-color: white; font-family: inherit; white-space: pre-wrap;">ഇത്തരം ഒരു എഴുത്തിനെ ചോദ്യം ചെയ്തപ്പോൾ എന്റെ പ്രിയപ്പെട്ട ഒരു ഉത്തരാധുനികന്</span><span style="background-color: white; font-family: inherit; white-space: pre-wrap;"> എന്നെ ഒന്നു ഇകഴ്ത്തി താഴ്ത്തിക്കളയാം എന്ന ചിന്തയിൽ മറുപടി പറഞ്ഞത് ഇങ്ങനെ. "നിങ്ങള്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: white; display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle; white-space: pre-wrap;"></span><span style="background-color: white; font-family: inherit; white-space: pre-wrap;"> ഷക്കീല പടങ്ങളെ തള്ളി പറയുകയും രാത്രി കാലങ്ങളില്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: white; display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle; white-space: pre-wrap;"></span><span style="background-color: white; font-family: inherit; white-space: pre-wrap;"> അതുകണ്ട് </span><span style="background-color: white; font-family: inherit; white-space: pre-wrap;"><a style="cursor: pointer; font-family: inherit;" tabindex="-1"></a></span><span style="background-color: white; font-family: inherit; white-space: pre-wrap;">ആസ്വദിക്കുകയും ചെയ്യുന്നവനും</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: white; display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle; white-space: pre-wrap;"></span><span style="background-color: white; font-family: inherit; white-space: pre-wrap;"> ആണെന്ന്". ഷക്കീല ചേച്ചിയെ ഞാൻ ഇന്നുവരെ തള്ളിപ്പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ചേച്ചിയുടെ പുഷ്ക്കല കാലത്തെ പടങ്ങള്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: white; display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle; white-space: pre-wrap;"></span><span style="background-color: white; font-family: inherit; white-space: pre-wrap;"> നന്നായി കണ്ടു ആസ്വദിച്ചിട്ടും ഉണ്ട്. അത് രാത്രി അല്ലങ്കിൽ അമ്മയും പെങ്ങന്മാരും മക്കളും മറ്റ് വീട്ടുകാരും ചുറ്റുമില്ല എന്ന് ഉറപ്പിച്ചിട്ടു തന്നെയാണ് കാണുന്നതും. കാരണം അവയൊന്നും എനിക്ക് കുടുംബവുമായി ഒത്തിരുന്നു കാണാന്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: white; display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle; white-space: pre-wrap;"></span><span style="background-color: white; font-family: inherit; white-space: pre-wrap;"> കഴിയില്ല എന്ന് ഉറപ്പുള്ളവ തന്നെയാണ്. പക്ഷെ യുവകവിയുമായുള്ള എന്റെ സംസാരത്തിൽ എന്നെ ഏറെ രസിപ്പിച്ചത് അദ്ദേഹം അറിയാതെ തന്നെ സ്വയം അദ്ദേഹത്തിന്റെ</span><span style="background-color: white; font-family: inherit; white-space: pre-wrap;"> കൃതികളെ ഷക്കീല പടങ്ങളോട് ചേര്</span><span style="background-color: white; font-family: inherit; white-space: pre-wrap;">ത്ത് വയ്ക്കുകയായിരുന്നു എന്നതാണ്. പ്രിയ കവേ.... തീര്</span><span style="background-color: white; font-family: inherit; white-space: pre-wrap;">ച്ചയായും താങ്കളുടെ രചനകള്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: white; display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle; white-space: pre-wrap;"></span><span style="background-color: white; font-family: inherit; white-space: pre-wrap;"> അര്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: white; display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle; white-space: pre-wrap;"></span><span style="background-color: white; font-family: inherit; white-space: pre-wrap;">ദ്ധരാത്രി വായനയില്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: white; display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle; white-space: pre-wrap;"></span><span style="background-color: white; font-family: inherit; white-space: pre-wrap;"> ഉള്</span><span style="background-color: white; font-family: inherit; white-space: pre-wrap;">പ്പെടുത്താന് </span><span style="background-color: white; font-family: inherit; white-space: pre-wrap;">ഞാന്‍ ആത്മാര്‍ഥമായി</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: white; display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle; white-space: pre-wrap;"></span><span style="background-color: white; font-family: inherit; white-space: pre-wrap;"> ശ്രമിക്കാം എന്ന് ഉറപ്പു തരുന്നു.. താങ്കളുടെ കവിതകൾ പകൽ വെളിച്ചത്തിൽ വായിക്കണമെങ്കിൽ അത് സത്യജിത്ത് റായ് ശ്രേണിയിൽ ഒന്നും വേണമെന്നില്ല, മിനിമം പ്രിയദർശനെങ്കിലും...?</span></p><p style="text-align: justify;"><span style="background-color: white; font-family: inherit; white-space: pre-wrap;"></span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZwMN_f-Rk5WR93xZuy9hnqjqRC3TD0CtFvYJcHB54jzLz2rqL4vhEY2jR7TIcSQDCmTvbaANC3IKBMZm-BxEj1zhZ4HEpCUmAi_25dAtcqQii1I8wxC_UkBrARNkcuj71yRT2sGT7hbEP5rLooO6vDaCtKnrGnEtQdm-Pf0QdCmhLP14ey9sii2TUKw/s1100/poetry-20230421-191311.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="603" data-original-width="1100" height="270" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZwMN_f-Rk5WR93xZuy9hnqjqRC3TD0CtFvYJcHB54jzLz2rqL4vhEY2jR7TIcSQDCmTvbaANC3IKBMZm-BxEj1zhZ4HEpCUmAi_25dAtcqQii1I8wxC_UkBrARNkcuj71yRT2sGT7hbEP5rLooO6vDaCtKnrGnEtQdm-Pf0QdCmhLP14ey9sii2TUKw/w320-h270/poetry-20230421-191311.jpg" width="320" /></a></div><div style="text-align: justify;">വിമര്<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: white; display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle; white-space: pre-wrap;"></span><span style="background-color: white; font-family: inherit; white-space: pre-wrap;">ശനം ആശയങ്ങളോട് ആകുമ്പോള്‍</span><span style="background-color: white; font-family: inherit; white-space: pre-wrap;"> തിരിച്ചും അങ്ങനെ തന്നെ ആയിരിക്കണം. അല്ലാതെ അരിയെത്ര എന്ന് ചോദിക്കുമ്പോള്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: white; display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle; white-space: pre-wrap;"></span><span style="background-color: white; font-family: inherit; white-space: pre-wrap;"> പയര്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: white; display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle; white-space: pre-wrap;"></span><span style="background-color: white; font-family: inherit; white-space: pre-wrap;"> അഞ്ഞാഴി എന്ന നിലയില്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: white; display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle; white-space: pre-wrap;"></span><span style="background-color: white; font-family: inherit; white-space: pre-wrap;"> ആവരുത് എന്ന് പ്രിയ കവികളോട് ഓർമ്മിപ്പിക്കുന്നു. മറ്റൊരു അത്യാധുനിക ബുദ്ധിജീവിയുമായി ഈ വിഷയത്തിൽ ആശയപരമായ സംവേദനത്തിന് മുതിർന്നപ്പോൾ ഒരു വാക്കും അതിന് മറുപടി പറയാതെ എന്റെ വിഷയാധിഷ്ഠ വിമർശനത്തിന് മറുപടിയായി അദ്ദേഹത്തിന് പരാമർശിക്കാനുണ്ടായിരുന്നത് എന്റെ മുൻകാല എഴുത്തുകളെ ചൂണ്ടിക്കാട്ടിയായിരുന്നു. "ഇയാള്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: white; display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle; white-space: pre-wrap;"></span><span style="background-color: white; font-family: inherit; white-space: pre-wrap;"> കുടുംബത്തിന്റെ</span><span style="background-color: white; font-family: inherit; white-space: pre-wrap;"> ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ലൈക്ക് വാങ്ങിക്കൊണ്ടിരുന്ന ആളല്ലേ. പണ്ട് ഇയാളെ ഒരു സോഷ്യല്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: white; display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle; white-space: pre-wrap;"></span><span style="background-color: white; font-family: inherit; white-space: pre-wrap;"> നെറ്റ്വര്</span><span style="background-color: white; font-family: inherit; white-space: pre-wrap;">ക്കില്‍</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: white; display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle; white-space: pre-wrap;"></span><span style="background-color: white; font-family: inherit; white-space: pre-wrap;"> നിന്ന് പുറത്താക്കിയതിന് പ്രശ്നമുണ്ടാക്കിയവൻ അല്ലേ, നിങ്ങളിൽ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കുന്നുള്ളു" എന്നൊക്കെയാണ്. </span></div><p></p><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="background-color: white; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit; text-align: justify;">മറ്റു ചില അത്യാധുനിക കവികളോട് ചോദിക്കുമ്പോള്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> മറു ചോദ്യം ചോദിച്ച് ഉത്തരം മുട്ടിക്കാൻ ശ്രമിക്കും "സാധാരണക്കാരുടെ വാക്കുകള്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കേള്‍ക്കുമ്പോള്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> നിങ്ങള്‍ക്കെന്താ ഇത്ര പ്രയാസം" എന്നാണ് തിരികെയുള്ള ചോദ്യം. മുഴുക്കുടിയന്മാർ അല്ലാതെ, പെണ്ണുങ്ങളുടെ അവയവങ്ങളെ പച്ചക്ക് ഇങ്ങനെ വഴിവക്കിലോ വീട്ടിലോ ഒരു സാധാരണക്കാരനും പറയുന്നത് ഞാള്<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കേട്ടിട്ടില്ല. ഇനി ഇത്തരം ഗവികള് സാധാരണ ഭാഷയായി അത്തരം വാക്കുകള്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ആണോ ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.</div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="background-color: white; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit; text-align: justify;">മറ്റൊരു പ്രത്യേകത എന്തെന്നു വച്ചാൽ, ഇത്തരക്കാര്‍ക്ക് സ്ത്രീകളുടെ അവയവങ്ങളോടാണ് കൂടുതല്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> പ്രതിപത്തിയും. അതിനെ പറ്റി ചോദിച്ചാല്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> ഉടന്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> മറുപടി വരും "നിങ്ങള്‍ എന്ന കപട സദാചാര വാദിയുടെ കണ്ണുകള്‍ക്കാണ് കുഴപ്പം, ഞങ്ങളുടെ എഴുത്ത് തികച്ചും പ്രതീകാത്മാകമാണ്, നിങ്ങള്‍ ജപിക്കുന്ന സന്ധ്യാനാമത്തില്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> വരെ അശ്ലീലമാണ്, അത് വരേണ്യ വര്‍ഗ്ഗത്തിന്റെ സംസ്കൃതം ആയതുകൊണ്ടാണോ നിങ്ങള്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്ക് അംഗീകരിക്കാന്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കഴിയുന്നത്" അങ്ങനെ ചോദിക്കുന്നവരെ ചാടില്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കയറ്റുന്ന ഉത്തരങ്ങള്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>.</div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="background-color: white; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit; text-align: justify;">അവര്‍<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> കരുതുന്നത് അവരുടെ ഈ അധോവായുവിനു മുല്ലപ്പൂഗന്ധം ആണെന്ന്. പക്ഷെ പരിസരത്ത് നില്<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്കുന്നവര്<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>ക്ക് അറിയാം അതിന്റെ യഥാര്‍ത്ഥ ഗന്ധം.</div></div>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-12156497333199959022022-04-15T11:53:00.010-07:002023-05-11T12:02:40.130-07:00അത്യാധുനിക കാലത്തെ ധര്‍മ്മപുരാണം.<p style="text-align: justify;"><span style="background-color: white; white-space: pre-wrap;"><span style="font-family: inherit;"></span></span></p><div class="separator" style="clear: both; text-align: center;"><span style="font-family: inherit;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmgBtjpl0kdn8e7G6iBAiY6w_7SAXtRfbNd2coRvA78ItuXmU2QH_3O22YUfDWBURQEUlSNEiL4_iTjDyOjH9lAjIigFFAgIbtfwia0cJCscXWot3MuJTFDJacpnkvEFM5Cx1L49RAX_S35b51DIb0ihXaTJitbAMXWvhwcTa_vt9ed36vR1viXXYyJw/s791/79971953_10218539276945115_9170569863536574464_n.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="791" data-original-width="526" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmgBtjpl0kdn8e7G6iBAiY6w_7SAXtRfbNd2coRvA78ItuXmU2QH_3O22YUfDWBURQEUlSNEiL4_iTjDyOjH9lAjIigFFAgIbtfwia0cJCscXWot3MuJTFDJacpnkvEFM5Cx1L49RAX_S35b51DIb0ihXaTJitbAMXWvhwcTa_vt9ed36vR1viXXYyJw/s320/79971953_10218539276945115_9170569863536574464_n.jpg" width="213" /></a></span></div><span style="font-family: inherit;"><div style="text-align: justify;"><span style="font-family: inherit;">കാലത്തിനു മുന്‍പേ സഞ്ചരിക്കുന്നവര്‍ ആണ് യഥാര്‍ത്ഥ ദൈവന്ജര്‍ എന്ന് കേട്ടിട്ടുണ്ട്. ഇന്ന് നമ്മെ ഭരിക്കുന്നവരുമായി ഒരു സാമ്യവുമില്ലാത്ത കൃതി.</span></div></span><p></p><p style="text-align: justify;"><span style="background-color: white; white-space: pre-wrap;"><span style="font-family: inherit;">ഒ വി വിജയന്റെ ധർമ്മപുരാണത്തിൽ ഇങ്ങനെ പറയുന്നു.</span></span></p><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="background-color: white; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="text-align: justify;"><span style="font-family: inherit;">പ്രജാപതിയ്ക്ക് തൂറാൻ മുട്ടി. രാജകീയ ദർബാറിനിടയിൽ സിംഹാസനത്തെ വിറകൊള്ളിച്ച് കൊണ്ട് കീഴ്ശ്വാസം അനർഘ നിർഗ്ഗളം ബഹിർഗമിച്ചു. പുറത്തേക്ക് വമിച്ച ദുർഗ്ഗന്ധത്താൽ ദർബാറിലിരുന്ന പൗരപ്രമുഖരുടെയും സചിവോത്തമൻമാരുടെയും സേനാനായകന്റെയും മനം പുരട്ടി.</span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="font-family: inherit;">പക്ഷേ പ്രജാപതിയുടെ കീഴ്ശ്വാസം അത് രാജ കീഴ്ശ്വാസമാണ്. നെറ്റി ചുളിക്കാനും മുഖം കറുക്കാനും നിർവാഹമില്ല. ധനസചിവൻ ജയഭേരി മുഴക്കി ആദ്യം ആർത്ത് വിളിച്ചു. പ്രജാപതിയുടെ കീഴ്ശ്വാസം അതിഗംഭീരം. സംഗീതാത്മകം. ഈരേഴ് </span><a style="cursor: pointer; font-family: inherit;" tabindex="-1"></a><span style="font-family: inherit;">പതിനാല് ലോകത്തിലെ സുഗന്ധലേപനങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ മഹത്തായ ഗന്ധം. പ്രജാപതിയുടെ മുഖം തെളിഞ്ഞു.</span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="font-family: inherit;">കൊട്ടാരം ദർബാറിന് പുറത്തുള്ള വിദൂഷകൻ അമിട്ട് മുഴങ്ങുന്ന ശബ്ദത്തിൽ പ്രജാരാജ്യത്തെ ജനങ്ങളെ വിളംബരം കൊട്ടി അറിയിച്ചു. പ്രജാപതി കീഴ്ശ്വാസം വിട്ടു. അത് രാജകീയ കീഴ്ശ്വാസമാണ്. ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയുള്ള കീഴ്ശ്വാസം.അതിനെ കുറ്റപ്പെടുത്തുന്നവർ ദേശദ്രോഹികൾ.</span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="font-family: inherit;">നാറ്റം കൊട്ടാരക്കെട്ടും കടന്ന് രാജ്യമാകെ പരന്നു. പ്രജാപതി ഭക്തർ ദുർഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി.ദുർഗന്ധം തിരിച്ചറിഞ്ഞ ജനങ്ങൾ അസ്വസ്ഥരായി.</span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="font-family: inherit;">സ്തുതിപാഠകരുടെ മുഖസ്തുതിയിൽ മനം നിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു. ദിവസം ചെല്ലുംതോറും നാറ്റത്തിന്റെ തീക്ഷ്ണത കൂടി കൂടി വന്നു.</span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="font-family: inherit;">പ്രജാപതിയുടെ കീഴ്ശ്വാസ ദുർഗന്ധത്തെ കുറ്റപ്പെടുത്തുന്നവരെ രാജ്യദ്രോഹികൾ ആക്കി മുദ്രകുത്തി ചിത്രവധം ചെയ്തു. എതിർക്കുന്നവരെ കണ്ടെത്താൻ ഭാഗവതർ സൈന്യത്തെ പ്രച്ഛന്ന വേഷം കെട്ടിച്ച് രാജ്യമെമ്പാടും അയച്ചു. ഗ്രാമസഭകളിൽ നഗരവീഥികളിൽ ജനപഥങ്ങളിൽ പ്രജാപതിയുടെ കീഴ്ശ്വാസ ദുർഗന്ധത്തെ കുറ്റപ്പെടുത്തിയവരെ അവർ ഭേദ്യം ചെയ്തു. സ്തുതി പാഠകരുടെ മുഖസ്തുതിയിൽ മണ്ടൻ പ്രജാപതി നിരന്തരം കീഴ്ശ്വാസം വിട്ടു കൊണ്ടേയിരുന്നു. രാജ്യം ദുർഗന്ധത്താൽ വീർപ്പുമുട്ടി. പുഴുത്ത് നാറി.</span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="font-family: inherit;">അപ്പോഴും രാജ കിങ്കരൻമാരും രാജഭക്തൻമാരും സ്തുതിഗീതം പാടി നടന്നു. നാറ്റമറിയാത്ത പ്രജാപതി ഭക്തർ അയൽനാടുകളിൽ ഇരുന്ന് പ്രജാപതിയ്ക്ക് ജയഭേരി മുഴക്കി.... </span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="font-family: inherit;">ആർപ്പ് വിളിച്ചു. പ്രജാപതി നീണാൾ വാഴട്ടെ... </span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="font-family: inherit;">ധർമ്മ പുരാണം ; ഭാരതഖണ്ഡം</span></div></div>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-33280144569479859852022-04-05T05:31:00.011-07:002023-05-11T06:47:23.544-07:00കമ്യൂണിസം അഥവാ ഫാസിസം.<p><span style="background-color: white; color: #050505; font-family: inherit; font-size: 15px; white-space: pre-wrap;"></span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqGluH6lISrkipqvtNH_CMiTPFJIJiSvMb2krPeONc7y4FkboU73_Gd9NlLRtchHDiMBHbB6HU8bHY3CEbD11adQEmPMug2yAH2O0j5knlohGAetpGBb_9gensfsorpeXQ1AD20qZBybYM_CsONd6jNqoPyb_HedNK5dR9FftdmgJcwVQtzoCCuqmjRQ/s277/download.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="182" data-original-width="277" height="182" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqGluH6lISrkipqvtNH_CMiTPFJIJiSvMb2krPeONc7y4FkboU73_Gd9NlLRtchHDiMBHbB6HU8bHY3CEbD11adQEmPMug2yAH2O0j5knlohGAetpGBb_9gensfsorpeXQ1AD20qZBybYM_CsONd6jNqoPyb_HedNK5dR9FftdmgJcwVQtzoCCuqmjRQ/s1600/download.jpg" width="277" /></a></div><div style="text-align: justify;">എന്താണ് ഫാസിസം. ആരാണ് ഫാസിസ്റ്റ്. ഹിറ്റ്ലർ മുതൽ മോഡി വരെയും, IS മുതൽ RSS വരെയും ആ പരമോന്നത ബഹുമതിയിൽ വിലസുമ്പോൾ നമ്മൾ അടിവരയിടുന്നു "അതെ... ഫാസിസം എന്ന ചുവന്ന കളളിയിൽ പെടേണ്ടവർ തന്നെയാണ് ഇവർ" എന്ന്. പക്ഷേ എന്നെ എന്നും അത്ഭുതപ്പെടുത്തുന്ന ഒരു വിഷയമായി നിലനിൽക്കുന്നത് എന്തുകൊണ്ട് ജന്മം കൊണ്ട് ഫാസിസത്തിൽ അടിയുറച്ചു വിശ്വസിക്കുകയും കർമ്മം കൊണ്ട് അതിനെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന കമ്യൂണിസത്തെ ഇന്ത്യയിൽ, വിശിഷ്ട്യാ കേരളത്തിൽ ഫാസിസത്തോട് ചേർത്ത് നിർത്തുന്നില്ല എന്നതാണ്. പാർട്ടി <span style="background-color: white; font-family: inherit; white-space: pre-wrap;"><a style="cursor: pointer; font-family: inherit;" tabindex="-1"></a></span><span style="background-color: white; font-family: inherit; white-space: pre-wrap;">ജന്മമെടുത്ത അന്നു മുതൽ ഈ കാലയളവിനുള്ളിൽ, ഇന്ത്യയിൽ ആകമാനം അവരുടെ ഇരുതല മൂർച്ചയുള്ള ഫാസിസ്റ്റ് കത്തിക്ക് ഇരയാവർ ഒരു പക്ഷേ ഒരു നിയോജക മണ്ഡലത്തിലെ ജനസംഖ്യയുടെ അത്രയുമെങ്കിലും ഉണ്ടാവും എന്ന് സുനിശ്ചയം. </span></div><p></p><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="background-color: white; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit; text-align: justify;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCcshzeg55gIyQ_UoyGKv5wThfGxjIYQq6T1FebjVOqFQQbBGFSFeVQAGppVKYdaYElmggMAsQqAbHlLUogmbeY9BCLVwmP7Flef3RMKPDmU2pKqLoVRjo546yhZBZc33kHVm9EHHwjX582WfkOqf7mcwOqtbfEua6PWozzA9DhTHay82TZrvAfR0lUQ/s300/download%20(1).jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="168" data-original-width="300" height="168" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCcshzeg55gIyQ_UoyGKv5wThfGxjIYQq6T1FebjVOqFQQbBGFSFeVQAGppVKYdaYElmggMAsQqAbHlLUogmbeY9BCLVwmP7Flef3RMKPDmU2pKqLoVRjo546yhZBZc33kHVm9EHHwjX582WfkOqf7mcwOqtbfEua6PWozzA9DhTHay82TZrvAfR0lUQ/s1600/download%20(1).jpg" width="300" /></a></div>ഗുണമേന്മയിലോ രൂപത്തിലാേ ഭാവത്തിലോ ലോകത്തിലെ ഏത് കാറുകളുടേയും പിന്നാമ്പുറത്തേക്ക് തള്ളപ്പെടാൻ സാധ്യതയുള്ള അംബാസിഡർ കാറുകളോട് കേരളത്തിലെ ജനതയ്ക്ക് എന്തുകൊണ്ട് ഇത്ര താൽപ്പര്യം എന്ന് പഠിക്കാൻ ഒരു കാലത്ത് ബ്രിട്ടനിലെ പ്രമുഖ യൂണിവേഴ്സിറ്റി റിസേർച്ച് സബ്ജക്ട് തന്നെ ഉണ്ടാക്കി എന്ന് വായിച്ചിട്ടുണ്ട്. ഇതേ ജനുസ്സിൽ പഠനവിഷയമാക്കണ്ട മറ്റൊരു വിഷയമാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും, പ്രത്യേകിച്ച് അവയോടുള്ള കേരള ജനതയുടെ വിധേയത്വവും. വടക്കുനിന്ന് പാഞ്ഞു വരുന്ന ഹിന്ദുത്വ ഫാസിസത്തെ നേരിടാനുള്ള പ്രതിരോധ കവചമായി കേരളത്തിലെ "ഭൂരിപക്ഷ" ന്യൂനപക്ഷങ്ങൾ ഈ പ്രസ്ഥാനത്തെ നിലനിർത്തുന്നതാവാം ഒരു കാരണം അല്ലങ്കിൽ, എതിർപ്പിൽ ഉണ്ടായേക്കാവുന്ന കയ്യൂക്ക് ഫാസിസത്തിൻ്റെ തിക്തത അനുഭവിക്കേണ്ടി വരുമെന്ന അകാരണമായ ഭയവുമാവാം. എന്ത് തന്നെ ആയാലും ജോസഫ് സാറിൻ്റെ കൈയ്യുടെ അത്ര പോലും വില ടി പി യുടെ തലയ്ക്ക് ഇടാത്തതിലെ ആശ്ചര്യം പ്രകടിപ്പിക്കാതിരിക്കാൻ കഴിയുന്നില്ല. ക്രൂരമായി കൊന്നുതള്ളിയ ശേഷം പോലും ഷുക്കൂറിൻ്റെയും, ടി പിയുടേയും അതുപോലെ കമ്യൂണിസ്റ്റ് ഫാസിസത്തിന് ഇരയായ ആയിരക്കണക്കിന് കുടുംബങ്ങളോട് വീണ്ടും അവര്‍ നടത്തുന്ന കൊലവിളികളെ പറ്റി, കാര്യമാത്ര പ്രസക്തമായ ചർച്ചകൾ പോലും ചെയ്യുന്നില്ല എന്ന അത്ഭുതത്തോട് സമരസപ്പെടാൻ കഴിയുന്നില്ല.</div></div>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-66912384229057361942022-03-08T08:11:00.045-08:002023-05-11T07:01:31.858-07:00ഞാന്‍ പേര്‍ഷ്യക്കാരനായ കഥ<p style="text-align: justify;"><span style="background-color: white; white-space: pre-wrap;"></span></p><div class="separator" style="clear: both; color: #050505; font-family: inherit; font-size: 15px; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEj8sePkJHSQC1hZBrNSGE3kirrUAkHblPhwCRDEEmiqrPGoD2MKoRNIYdvkWPQTtd0aijZsoxtIy0862lSHfoO2sqmm-yN-J0U20-LO9_x3P_lxOM0NS9jplInrf006EQxTkarPPbErCOpMIYBd6knr2xdhqYMPOzzGWAxK4SL6uoTWny-Q0VWjYz4w2w=s540" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="405" data-original-width="540" height="240" src="https://blogger.googleusercontent.com/img/a/AVvXsEj8sePkJHSQC1hZBrNSGE3kirrUAkHblPhwCRDEEmiqrPGoD2MKoRNIYdvkWPQTtd0aijZsoxtIy0862lSHfoO2sqmm-yN-J0U20-LO9_x3P_lxOM0NS9jplInrf006EQxTkarPPbErCOpMIYBd6knr2xdhqYMPOzzGWAxK4SL6uoTWny-Q0VWjYz4w2w=s320" width="320" /></a></div><div style="text-align: justify;"><span style="font-family: inherit;">ഗ്രാമത്തില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; margin: 0px 1px; vertical-align: middle;"></span> ഒരു സുമുഖന്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; margin: 0px 1px; vertical-align: middle;"></span> വന്നു ചേര്‍ന്നു. ഉറ്റ ചങ്ങാതി ഓമനക്കുട്ടന് അമ്മയുടെ ചികിത്സാര്‍ത്ഥം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയപ്പോള്‍ വരാന്തയില്‍ വച്ചു പരിചയപ്പെട്ടതാണത്രേ ടീയാനെ. ആല്‍ത്തറയിലെ കൌമാര സഭയുലെ ഓമനക്കുട്ടന് വക പൊടിപ്പും തൊങ്ങലിലും, പലരില്‍ ഒരാളായി ഞാനും പ്രസ്തുത സുമുഖനെ കാണാന്‍ പോയി. </span></div><p></p><p style="text-align: justify;"><span style="font-family: inherit;"><span style="background-color: white; white-space: pre-wrap;">ചുവന്ന പ്ലാസ്റ്റിക് കസേരയില്‍ കാലിന്മേല് കാല്‍കയറ്റി ഉപവിഷ്ടനായ സുമുഖനെ അന്വേഷണ കുതുകികളായ ഞങ്ങള്‍ ചങ്ങാതിമാര്‍ക്ക് മുന്നില്‍ ഓമനക്കുട്ടന് ഉപചാരപൂര്‍വ്വം പരിചയപ്പെടുത്തി.</span></span></p><p style="text-align: justify;"><span style="font-family: inherit;"><span style="background-color: white; white-space: pre-wrap;">ഇത് പ്രഭാകരേട്ടന്. വര്‍ക്കല സ്വദേശിയാണ്. ഇവിടെ നമ്മള് നാട്ടുകാര്‍ക്ക് ഒരു വലിയ കാര്യം ചെയ്തു തരാനും, നമ്മുടെ ഗ്രാമത്തെ ആകെ രക്ഷപെടുത്താനും ആണ് ഇദ്ദേഹം വന്നിട്ടുള്ളത്. സ്വാഗത പ്രസംഗകന്റെ ഭാവത്തില്‍ ഓമനക്കുട്ടന് എല്ലാവരെയും ഒന്നു ഇരുത്തി നോക്കി.</span></span></p><p style="text-align: justify;"><span style="font-family: inherit;"><span style="background-color: white; white-space: pre-wrap;">പ്രഭാകരന് അവറുകള്‍ ചെറു പ്രഭാഷണത്തിനു തുടക്കമിടുന്ന സമയം, എന്റെ ശ്രദ്ധ ഓമനക്കുട്ടന്റെ അടുക്കളയിലെ ചില്ല് ഭരണിയില്‍ വിരാചിക്കുന്ന ഉണ്ണിയപ്പത്തില്‍ ഉടക്കി അവിടേക്ക് ആകര്‍ഷിച്ചു പോയി. കര്‍മ്മം തീര്‍ത്ത് തിരികെ എത്തുമ്പോള്‍ പ്രഭാഷണവും കഴിഞ്ഞു പൂരപ്പറമ്പ് ഒഴിഞ്ഞു കഴിഞ്ഞിരുന്നു. </span></span></p><p style="text-align: justify;"><span style="background-color: white; white-space: pre-wrap;"><span style="font-family: inherit;">ഞാന്‍ സുമുഖനെ നോക്കി വളരെ വിനിയാന്വീതനായി പാല്പുഞ്ചിരി പൊഴിച്ചു. എന്റെ മുഖത്തേക്ക് ഒരു നിമിഷം കണ്ണെറിഞ്ഞുകൊണ്ട് പ്രഭാകരന് അവറുകള്‍ ഓമനക്കുട്ടനോട് ഒരു അസ്ത്രം എയ്തു. "ഞാന്‍ മുന്നേ പറഞ്ഞ കാര്യത്തിന് ഇയാള്‍ പറ്റില്ല കേട്ടോ". ഞാന്‍ കാര്യം അറിയാതെ പ്രഭാകരന് അവറുകളേയും ഓമനക്കുട്ടനേയും അങ്കലാപ്പോടെ മാറി മാറി നോക്കി. </span></span></p><p style="text-align: justify;"><span style="background-color: white; white-space: pre-wrap;"><span style="font-family: inherit;"></span></span></p><div class="separator" style="clear: both; text-align: center;"><span style="background-color: white; white-space: pre-wrap;"><span style="font-family: inherit;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3Rb8rPGoakTPS5AXczqSSB4ohMcvCsV7tuiT0ehSC10lzbR_MhPiuTWnmXfD9nPoDUaB96Xa0-GsLC4PSzCbckO9bBxDAFeiZSuSLAXoEu1xJy3hBYgAiPNcBWTCBkWtwxPtRYppSV0FCEUlDpmwYFBXVHYvO0IA0YfL--QskUctltxe1A4Fo9REHGw/s496/pravasi-chitty.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="440" data-original-width="496" height="284" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3Rb8rPGoakTPS5AXczqSSB4ohMcvCsV7tuiT0ehSC10lzbR_MhPiuTWnmXfD9nPoDUaB96Xa0-GsLC4PSzCbckO9bBxDAFeiZSuSLAXoEu1xJy3hBYgAiPNcBWTCBkWtwxPtRYppSV0FCEUlDpmwYFBXVHYvO0IA0YfL--QskUctltxe1A4Fo9REHGw/s320/pravasi-chitty.jpg" width="320" /></a></span></span></div><span style="background-color: white; white-space: pre-wrap;"><span style="font-family: inherit;">ഓമനക്കുട്ടന് കാര്യം വിശദീകരിച്ചു. "പ്രഭാകരേട്ടന് പട്ടാള ക്യാമ്പുമായി നല്ല പിടിയാ. നമ്മുടെ നാട്ടില്‍ നിന്നു കുറേപ്പേരെ പട്ടാളത്തില്‍ കെറ്റാമെന്ന് പുള്ളി സമ്മതിച്ചിട്ടുണ്ട്. ഗ്രാമത്തിനു തന്നിലൂടെ വരുന്ന സൌഭാഗ്യവും അതിലൂടെ തനിക്കു കിട്ടുന്ന പ്രശസ്തിയും ഓര്‍ത്താവണം, ഓമനക്കുട്ടന് ഒന്നു വിബ്രിമ്ചിതനായി. ബാലയിലെ രാജാപ്പാര്‍ട്ടിനെ പോലെ പ്രഭാകരന് അവറുകള്‍ ഒന്നു മുരണ്ടു തന്റെ ഗര്‍വ്വ് അറിയിച്ചു. </span></span><p></p><p style="text-align: justify;"><span style="background-color: white; white-space: pre-wrap;"><span style="font-family: inherit;">ഇരുപതിന്റെ നെറുകയില്‍ ഒരു ജോലി സ്വപ്നം കണ്ട് തുടങ്ങിയ ഞാന്‍ പെട്ടെന്ന് നിരാശനായി </span></span></p><p style="text-align: justify;"><span style="background-color: white; white-space: pre-wrap;"><span style="font-family: inherit;">"അതെന്നാ എന്നെ എടുത്താല്‍" </span></span></p><p style="text-align: justify;"><span style="background-color: white; white-space: pre-wrap;"><span style="font-family: inherit;">പട്ടാളത്തിലേക്ക് ആളെ എടുക്കും, പക്ഷെ നിങ്ങളെ എടുക്കൂല്ല. പ്രഭാകരന് അവറുകള്‍ ചെറു പുഞ്ചിരിയോടെ ആവര്‍ത്തിച്ചു.</span></span></p><p style="text-align: justify;"><span style="background-color: white; white-space: pre-wrap;"><span style="font-family: inherit;">"അതെന്നാ പ്രഭാകരേട്ടാ..." ചങ്ങായിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ ഷര്‍ട്ടിന്റെ കോളര്‍ വലിച്ചിട്ട് സുമുഖന്‍ പറഞ്ഞു..</span></span></p><p style="text-align: justify;"><span style="background-color: white; white-space: pre-wrap;"><span style="font-family: inherit;">"ഇയാള്‍ക്ക് മുന്നില്‍ ഒരു പല്ലില്ല" ചിറിയും കടന്ന് വെളിയില്‍ തള്ളി നില്ക്കുന്ന എന്റെ കോന്ത്രപ്പല്ലിനിടയില്‍ ഒളിച്ചിരിക്കുന്ന പാതി ഒടിഞ്ഞ കറുത്ത പല്ലിനേ ചൂണ്ടി സുമുഖന്‍.</span></span></p><p style="text-align: justify;"><span style="font-family: inherit;"><span style="background-color: white; white-space: pre-wrap;">ഉള്ളിലേക്ക് അടിച്ചു കയറിയ നിരാശയെ മറയ്ക്കാന്‍, </span><span style="background-color: white; white-space: pre-wrap;">ഉള്ളം കൈകൊണ്ടു വായ പൊത്തി കോന്ത്രപല്ലിനു മുന്നില്‍ ഒരു വിരല്‍ വേലി തീര്‍ത്ത് ഞാന്‍, </span><span style="background-color: white; white-space: pre-wrap;">അഞ്ചാം ക്ലാസിലെ കള്ളനും പോലീസും കളിക്കിടെ കുതികാല് വച്ചു വീഴ്ത്തി എന്റെ പല്ല് ഇളക്കിയ ജോസിനെ, ആ നിമിഷത്തില്‍ തികട്ടി വന്ന നാടന്‍ തെറികള്‍ മതിയാവോളം വിളിച്ച് വീട്ടിലേക്ക് നടന്നു.</span></span></p><p style="text-align: justify;"><span style="font-family: inherit;"><span style="background-color: white; white-space: pre-wrap;">ഞാന്‍ ഒഴികെ ഗ്രാമത്തിലെ പതിനെട്ടു തികഞ്ഞ എല്ലാവരെയും പട്ടാളക്കാരന് ആക്കാം എന്ന തീരുമാനത്തില്‍ ചങ്ങാതിയും സുമുഖനും </span><span style="background-color: white; white-space: pre-wrap;">വീട് വീടാന്തരം കയറി ഇറങ്ങി ക്യാന്‍വാസിംഗ് ആരംഭിച്ചു. ഇടവഴിയില്‍ കാണുമ്പോഴെല്ലാം എനിക്കുണ്ടായ ദൌര്ഭാഗ്യത്തില് ഓമനക്കുട്ടനും പ്രഭാകരന് അവറുകളും നിരാശ അറിയിച്ചുകൊണ്ടെയിരുന്നു. </span></span></p><p style="text-align: justify;"><span style="font-family: inherit;"><span style="background-color: white; white-space: pre-wrap;">എന്റെ നിരാശ അനുദിനം വര്‍ദ്ധിച്ച്, അത് ഒടുവില്‍ ഊണുമുറിയും, കിടപ്പുമുറിയും അതിനിടയിലുള്ള ഇടനാഴിയിലേക്കും ചുരുങ്ങി തീര്‍ന്നു. സത്യത്തില്‍ റിക്രൂട്ട്മെന്റിന് തയ്യാറായി നില്ക്കുന്ന അഭിനവ പട്ടാളക്കാരെ അഭിമുഖീകരിക്കാന്‍ എനിക്ക് കരുത്തുണ്ടായിരുന്നില്ല.</span></span></p><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="background-color: white; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="text-align: justify;"><span style="font-family: inherit;">'നാപ്ടോള്‍ പരസ്യം പോലെ ആകെ മൊത്തം ടോട്ടല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; margin: 0px 1px; vertical-align: middle;"></span> മുപ്പതിനായിരം രൂപാ രൊക്കം കൊടുത്താല്‍ ഒരു പട്ടാളക്കാരനാകാം. എന്തെങ്കിലും കാരണത്താല്‍ പട്ടാളക്കാരനായില്ല എങ്കിലോ, അടുത്ത സെക്കന്റില്‍ കൊടുത്ത പണം തിരികെ ലഭിക്കും.<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; margin: 0px 1px; vertical-align: middle;"></span> </span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="font-family: inherit;">ഗ്രാമം ഒന്നാകെ പരിശീലനക്കളരിയായി മാറി. എന്റെ അഭാവം ചര്‍ച്ച ചെയ്യപ്പെട്ടു. പലരും പദം പറഞ്ഞു,. രണ്ടാം ക്ലാസ്സില്‍ വച്ച് നാരങ്ങാ മിഠായി കൊടുക്കാത്തതിന്റെ കൊതിക്കെറുവുള്ള സാബു മോന് "ദൈവശിക്ഷ" എന്ന് വിധിയെഴുതി. ഗ്രാമത്തിലെ BBC ദേവകിയമ്മ "എന്നാലും ആ കൊച്ചനു മാത്രം ഇതൊന്നും വിധിച്ചിട്ടില്ലല്ലോ" എന്ന് പരിതപിച്ചു. </span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="font-family: inherit;">ഏക് ദോ ഏക് ശബ്ദ വീചികളില്‍ ഗ്രാമ വീഥികള്‍ വിറകൊണ്ടു. എന്റെ വീട് കടന്നു പോകുമ്പോള്‍ ചില പോങ്ങന്മാര് പരമാവധി ഉച്ചത്തില്‍ മാര്‍ച്ച് ചെയ്ത് എന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു.</span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="font-family: inherit;">ദേവകിയമ്മ വളരെ രഹസ്യമായി എന്റെ അമ്മയോട് പറയുന്നത് കേട്ടു. "എന്റെ രായമ്മേ നീ അറിഞ്ഞോ. ആ അദ്ദ്യെത്തിന്റെ ഇളെമ്മടെ മോടെ കെട്ടിയോന്റെ അളിയനാണ് പോലും നമ്മുടെ വല്യ പട്ടാളത്തിന്റെ മാനേശര്" നമ്മടെ അജിക്ക്പ പല്ലില്ലാത്തതൊന്നും കാര്യമാക്കാതെ, നീയൊന്നു പോയി പറ, അവനെക്കൂടി പട്ടാളത്തിലെടുക്കാന്‍..." </span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="font-family: inherit;">"ഗേറ്റില്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; margin: 0px 1px; vertical-align: middle;"></span> ചെന്ന് നിന്നാല്‍<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d" style="display: inline-flex; margin: 0px 1px; vertical-align: middle;"></span> മതീന്ന പറയുന്നത്. പ്രഭാകരദ്ടെഹത്തിന്റെ അളിയന് മാനേശര് വലിച്ച് പട്ടാളത്തിലിടും പോലും, പിള്ളേര്‍ക്ക് പേടി പോകാന്‍ വേണ്ടീട്ട് മാത്രമാണ് പോലും ഈ ഏക് ദോ തീന് കളിപ്പിക്കുന്നേ." </span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="font-family: inherit;">അമ്മ താടിക്കു കൈ വച്ചു അത്ഭുതത്തോടെ പറഞ്ഞു... "എങ്കിലും എന്റെ ദേവകിച്ചേയി, ഈ പ്രഭാകരദ്ദ്യേം വല്ലാത്തൊരു മനുഷ്യന് തന്നെ"</span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="font-family: inherit;">എന്തായാലും ദേവകിയമ്മയുടെ വാക്ക് കേട്ട്, പഞ്ചായത്ത് മെമ്പര്‍ മാമന് വഴി വളരെ രഹസ്യമായി അമ്മ എനിക്ക് വേണ്ടി ഒന്നു ശ്രമിച്ചു എങ്കിലും "പല്ലില്ലാത്തവനെ പട്ടാളത്തിലെടുക്കാന്‍ വകുപ്പില്ല" എന്ന് നിഷ്കരുണം പറഞ്ഞ് മാമനെ ഒഴിവാക്കി വിട്ടു എന്ന് കൊണ്ടത്തോട്ടിലെ വേലു പറഞ്ഞു ഞാന്‍ അറിഞ്ഞിരുന്നു. </span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="font-family: inherit;">അമ്മ അങ്ങനെ ശ്രമിച്ചു എന്നതിന് നേരിട്ട് തെളിവുകള്‍ ഒന്നും ഇല്ല എങ്കിലും "നീ ആ ഓമനക്കുട്ടന്റെ അടുക്കളയും നിരങ്ങി നടന്നോടാ" എന്ന അസമയത്തെ രോഷപ്രകടനത്തിന് പിന്നില്‍ പരാജയപ്പെട്ട രായമ്മയുടെ ധാര്‍മ്മികരോഷം അണപോട്ടിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.</span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="text-align: left;"><span style="font-family: inherit;">തിരുവനന്തപുരത്തെ പങ്ങോട്ടെ റിക്രൂട്ട്മെന്റ് കേന്ദ്രത്തിലെക്ക് പോകാന്‍, ചെങ്ങന്നൂരെ സെഞ്ച്വറി ട്രാവല്‍സിന്റെ രണ്ടു വീഡിയോ കോച്ചുകള്‍ സ്പെഷ്യല്‍ റേറ്റില്‍ ബുക്ക് ചെയ്തത്, അതിന്റെ മുതലാളിയുടെ ഉറ്റ സ്നേഹിതനും കരയോഗം പ്രസിഡണ്ടുമായ ചാവക്കാട്ടെ അനിരുദ്ധന് ചേട്ടനാണന്നു പറഞ്ഞതും വേലു തന്നെ ആയിരുന്നു.. "സിനിമ കണ്ടു തിരുവനതപുരം വരെ പോകാന്‍ നിനക്ക് യോഗമില്ലാതായി പോയല്ലോടാ ചെക്കാ" എന്ന് കൂട്ടത്തില്‍ വേലു കളിയാക്കുകയും ചെയ്തു.</span></span></div><div dir="auto" style="text-align: justify;"><span style="text-align: left;"><span style="font-family: inherit;"><br /></span></span></div><div dir="auto" style="text-align: justify;"><span style="text-align: left;"><span style="font-family: inherit;">എന്റെ നെഞ്ചില്‍ തീ കോരിയിട്ടു, ഗ്രാമത്തില്‍ എങ്ങും ഉത്സവപ്രതീതി തീര്‍ത്ത് അങ്ങനെ ആ ദിവസം വന്നെത്തി. റിക്രൂട്ട്മെന്റിന് ചെറുപ്പക്കാര്‍ ഒന്നടങ്കം അതിരാവിലെ തന്നെ തയ്യാറായി. വെളിച്ചം കടക്കാത്ത മുറിയിലേക്കുള്ള രണ്ടു വാതിലുകളും കൊട്ടിയടച്ച് ഇരുളിന്റെ ഏകാന്തയില് ഞാന്‍ ആശ്വാസം കണ്ടെത്തി. </span></span></div><div dir="auto" style="text-align: justify;"><span style="text-align: left;"><span style="font-family: inherit;"><br /></span></span></div><div dir="auto" style="text-align: justify;"><span style="text-align: left;"><span style="font-family: inherit;">ഉറ്റ സ്നേഹിതരായ കൊറ്റാനത്തെ അജുവും, വലിയകോലായിലെ അനിയും ഓമനക്കുട്ടനും എല്ലാം ഒന്നിച്ചിരുന്ന് വന്ദനം സിനിമ കണ്ട് മോഹന്‍ലാലിനൊപ്പം പാട്ടും പാടി തിരുവനന്തപുരത്തേക്കുള്ള യാത്ര. ഒന്‍പതാം ക്ലാസ്സിലെ എസ്കര്ഷന് പോയപ്പോള്‍ വീഡിയോ കോച്ചിലെ പതുപതുത്ത സീറ്റില്‍ ഇരുന്ന് ഒരു വടക്കന്‍ വീരഗാഥ കണ്ടതിന്റെ സുഖമുള്ള ഓര്‍മ്മകള്‍, പാങ്ങോട്ടെ പട്ടാള ക്യാമ്പില്‍ അജുവും അനിയും ഒമനക്കുട്ടനും, പീച്ചേ മുട്ട്, ബായെ മുട്ട് താളത്തില്‍ വിളിച്ചു കാലുകള്‍ ഉയര്‍ത്തി ചവിട്ടുന്നതിന്റെ അലയൊലികള്‍. നെഞ്ചളവ് കുറവെങ്കിലും "പ്രഭാകരണ്ണന്റെ ആളല്ലിയോ കടത്തി വിട്ടില്ലങ്കില്‍ നമ്മുടെ തൊപ്പി തെറിക്കും" എന്ന് പേടിയോടെ പിറുപിറുക്കുന്ന മേജര്‍ ജനറല്‍ റാംസിംഗിന്റെ കപ്പടാ മീശക്കുള്ളിലെ ദൈന്യത നിറഞ്ഞ മുഖം. ആദ്യ ശമ്പളം വാങ്ങി സന്തോഷ ലെടുവുമായി കാണാന്‍ വരുന്ന അനിയുടെ "നിന്റെ പല്ലില്ലാത്തിടത്ത് ലടു ഉടക്കുമോടെ" എന്ന പരിഹാസം. ആദ്യകാല ടെലിവിഷന്‍ സംപ്രേഷണം പോലെ കാഴ്ചകളും അവ മങ്ങുമ്പോള്‍ നെടുവീര്‍പ്പുകളുമായി തെളിഞ്ഞും മങ്ങിയും എന്റെ ചിന്തകള്‍ കാടു കയറി. </span></span></div><div dir="auto" style="text-align: justify;"><span style="text-align: left;"><span style="font-family: inherit;"><br /></span></span></div><div dir="auto" style="text-align: justify;"><span style="text-align: left;"><span style="font-family: inherit;">"എന്റെ ദേവകിച്ചേയി... അവന് പല്ലുണ്ടാരുന്നേല്‍ ഞാന്‍ വിടുമോ?" അല്ലേലും എന്റെ മോനെ പട്ടാളത്തില്‍ വിട്ടു ചൈനക്കാരുടെ വെടികൊണ്ടു ചാവാന്‍ ഞാന്‍ സമ്മതിക്കൂല്ല. അവനെ ഞങ്ങള്‍ പേര്‍ഷ്യക്ക് വിടും. അല്ലേലും എനിക്കറിയാമാരുന്നു ആ പ്രവാകരന്‍ അലവലാതിയാനെന്നു... തെണ്ടി, ചതിയന്‍... ഭൂ.... </span></span></div><div dir="auto" style="text-align: justify;"><span style="text-align: left;"><span style="font-family: inherit;"><br /></span></span></div><div dir="auto" style="text-align: justify;"><span style="text-align: left;"><span style="font-family: inherit;">അമ്മയുടെ ശബ്ദത്തിലെ സന്തോഷ ശല്ക്കങ്ങള് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ കതക് തുറന്ന് പുറത്തു ചാടി. ശോകമാണ് ദേവകിയമ്മ, അമ്മയാവട്ടെ കടുത്ത സന്തോഷവതിയും. എന്നെ കണ്ടതെ അമ്മ ഒരു ഉള്‍പ്പുളകത്തോടെ ചേര്‍ത്ത് പിടിച്ച് കൊണ്ട് ഒരു പ്രഖ്യാപനം. "പട്ടാളം പ്രവാകാരന്‍ മുങ്ങിയെടാ" അപ്പോഴും ദേവകിയമ്മയില്‍ നിസംഗതയായിരുന്നു ഭാവം. </span></span></div><div dir="auto" style="text-align: justify;"><span style="text-align: left;"><span style="font-family: inherit;"><br /></span></span></div><div dir="auto" style="text-align: justify;"><span style="text-align: left;"><span style="font-family: inherit;">തീര്‍ത്തും വിജനമായ മണ്‍പാതയിലൂടെ ഓരം ചേര്‍ന്നു ഞാന്‍ നടക്കുകയാണ്. അല്പം അകലെ അമ്പല ജംഗ്ഷനില്‍ രണ്ടു വീഡിയോ കോച്ച് ബസ്സുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. </span></span></div><div dir="auto" style="text-align: justify;"><span style="text-align: left;"><span style="font-family: inherit;"><br /></span></span></div><div dir="auto" style="text-align: justify;"><span style="text-align: left;"><span style="font-family: inherit;">എതിര് ദിശയില്‍ വന്ന വേലു ഒരു നിമിഷം എന്നെ കണ്ട് ഒന്നു പരുങ്ങി. "അല്ലെങ്കിലും നീ പേര്‍ഷ്യെ പോകാന്‍ ഇരിക്കുവല്ലേ, നിനക്ക് എന്തിനാ ഈ പട്ടാളം". അത്രയും പറഞ്ഞ വേലുവിനെ പിന്നെ അവിടെയെങ്ങും കണ്ടില്ല. </span></span></div><div dir="auto" style="text-align: justify;"><span style="text-align: left;"><span style="font-family: inherit;"><br /></span></span></div><div dir="auto" style="text-align: justify;"><span style="text-align: left;"><span style="font-family: inherit;">ഓമനക്കുട്ടന് ബോംബയില്‍ പോയതാണ് പോലും, അജു അമ്മാവന്റെ വീട്ടില്‍ വിരുന്നിനു പോയി. അനിയാവട്ടെ ഇലക്ട്രീഷ്യന് പഠിക്കാന്‍ മാഗ്ലൂരും പോയി. അനിരുദ്ദന്‍ ചേട്ടന് വീഡിയോ കൊച്ചിന്റെ വാടക ഇമ്മിണി ചിലവായതായി പറഞ്ഞു കേള്‍ക്കുന്നു.</span><span style="color: #050505; font-family: inherit; font-size: 15px;"> </span></span></div><div dir="auto" style="text-align: justify;"><span style="color: #050505; font-size: 15px; text-align: left;"><br /></span></div><div dir="auto" style="text-align: justify;"><span style="color: #050505; font-size: 15px; text-align: left;">"എന്നെ കുതികാല് വച്ചു വീഴ്ത്താന്‍ മനോബലം ആര്‍ജ്ജിച്ച ജോസിനും, ജോസിന്റെ മനോനിലക്ക് അനുസരിച്ച് ശരിയാം വണ്ണം പ്രവര്‍ത്തിച്ച പെരും കാലിനും നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ട് ഉപചാരപൂര്‍വ്വം പേര്ഷ്യക്കാരന് അജി ...</span></div></div>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com10tag:blogger.com,1999:blog-1602065081133021691.post-45258173810689701342022-03-04T00:01:00.000-08:002022-03-08T08:14:33.902-08:00കുറ്റകൃത്യങ്ങളുടെ വ്യാപാരികള്‍<div style="text-align: justify;"><span style="font-family: inherit; white-space: pre-wrap;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEiprY3KG45xW5ojAA4peDAiH2MPXspBx9Dxuh9RDJc-kSw-FWh9DWxaYfk9QP-ME8JzT7JA7sRbceP2PASe12dXXfkXvgOvhBKAbLLGT2wYAxBDx7aArjXH9J8qVaONeKJLPGA5zNR_T08dvQfG1WjTLpRGkGF5wY1IalyUmlD48r-KpK--jVKwJFdkPg=s1100" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="619" data-original-width="1100" height="233" src="https://blogger.googleusercontent.com/img/a/AVvXsEiprY3KG45xW5ojAA4peDAiH2MPXspBx9Dxuh9RDJc-kSw-FWh9DWxaYfk9QP-ME8JzT7JA7sRbceP2PASe12dXXfkXvgOvhBKAbLLGT2wYAxBDx7aArjXH9J8qVaONeKJLPGA5zNR_T08dvQfG1WjTLpRGkGF5wY1IalyUmlD48r-KpK--jVKwJFdkPg=w266-h233" width="266" /></a></div>സൗദി അറേബ്യയിൽ വന്ന് മൂന്നു നാല് വർഷത്തിന് ശേഷമാണ് ഇനി പറയുന്ന സംഭവം നടക്കുന്നത്. അന്ന് വർക്ക് ചെയ്തിരുന്ന കമ്പനിയുടെ റിയാദിലെ മലാസിലുള്ള ഓഫീൽ നിന്ന് സ്റ്റാഫ് അക്കോമഡേഷൻ സ്ഥിതി ചെയ്യുന്ന ഷുമൈസിയിലേക്ക് പോകുകയായിരുന്നു ഞാൻ. ഷുമൈസിയോട് അടുക്കുന്ന വേളയിൽ, സൗദി അറേബ്യൻ തെരുവുകളിൽ സാധാരണ കാണാത്ത ഒരു ആൾക്കൂട്ടം എന്നിലെ മലയാളി കൗതുകത്തെ ഉണർത്തി. ശ്രദ്ധിച്ചപ്പാേൾ ഏറിയ പങ്കും മലയാളികളാണ് കൂട്ടത്തിലുണ്ടായിരുന്നത്, അപൂർവ്വമായി പാക്കിസ്ഥാനികളും, ബംഗാളികളും ഉണ്ടായിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് വാഹനത്തിൽ നിന്ന് ഇടയ്ക്കിടെ അനൗൺസ്മെൻറ് വരുന്നുണ്ടായിരുന്നു. കുറച്ചു അകലെ വണ്ടി പാർക്ക് ചെയ്ത് ഞാനും ഡ്രൈവറും അവിടേക്ക് ചെന്നു.</span></div><div style="text-align: justify;"><span style="font-family: inherit; white-space: pre-wrap;"><br /></span><span style="font-family: inherit; white-space: pre-wrap;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEiGVI5XTZbejsHLo3ysINt7WhKLhUgjJxLho_ZtcjEnj2vPXs_rBnRqDF2lMaZMHJbjD-mLLQGAczO82XYee4JOVc7Kj8_x-PQxqvsmqnaLnUFCRyJEFJCb8iB0_WUHp6j38ZHk4Za_X_g3OUvFeHjTb0-nVkaf9TOQ6oWcMzlYSksbi7neylJA1xPgMg=s310" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="163" data-original-width="310" height="213" src="https://blogger.googleusercontent.com/img/a/AVvXsEiGVI5XTZbejsHLo3ysINt7WhKLhUgjJxLho_ZtcjEnj2vPXs_rBnRqDF2lMaZMHJbjD-mLLQGAczO82XYee4JOVc7Kj8_x-PQxqvsmqnaLnUFCRyJEFJCb8iB0_WUHp6j38ZHk4Za_X_g3OUvFeHjTb0-nVkaf9TOQ6oWcMzlYSksbi7neylJA1xPgMg=w268-h213" width="268" /></a></div>ഒരു കൊലപാതകമാണ്, അതും മലയാളി കുടുംബം. ഭർത്താവ് തലയ്ക്ക് അടിയേറ്റും, ഭാര്യ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടും, രണ്ടു വയസ്സുള്ള കുട്ടി കസേരയിൽ കെട്ടിവച്ച് വായിൽ തുണി തിരുകി വയ്ക്കപ്പെട്ടും, അതിനീചമായ കൊലപാതകം. മൂന്നാം ദിവസം തൊട്ടയൽവക്കത്തെ പാക്കിസ്ഥാനി ഫ്ലാറ്റിൽ നിന്നും അതികഠിനമായ ദുർഗന്ധം ഉണ്ടാവുന്നു എന്ന് പരാതിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് പുറംലോകം അത്തരം ഒരു അത്യാഹിതം അറിയുന്നത് തന്നെ. സൗദി അറേബ്യൻ സാഹചര്യത്തിൽ അത്തരം ഒരു സ്ഥലത്ത് അധികനേരം നിന്നാൽ സംഭവിക്കുന്ന നിയമപരമായ പ്രശ്നങ്ങളെ ഓർത്ത് ഞാനും ഡ്രൈവറും അൽപ്പ സമയത്തിനുള്ളിൽ പിൻവാങ്ങി. പക്ഷേ അതിക്രൂരമായ കൊലപാതകം എൻ്റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. അതിനാൽ തന്നെ പ്രസ്തുത കൊലപാതകത്തെ സംബന്ധിച്ചും അതിൻ്റെ തുടർ നടപടികളെ സംബന്ധിച്ചും എൻ്റെ ദിനേനയുള്ള ഓഫീസ് യാത്രകളിൽ അന്വോഷിച്ചു കൊണ്ടിരുന്നു. </span></div><div style="text-align: justify;"><span style="font-family: inherit; white-space: pre-wrap;"><br /></span><span style="font-family: inherit; white-space: pre-wrap;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEi1t3etX2BfhyQ-JqY_pBpmELgqe9cy4ZVOX5kfaZwYWnwdWcvzhz_m_C6GMHnGyS-Frytmk2eGWVtm8E8ctB5gW1AdAqW8il23kK3slBgPDqWzzzP1hobR9w8vPDUcnIWmtFK_JTpMgm_5gJHT3Vikvc-todv2b3sMph_IhPY1uUiK_so0rBFTiu6FLg=s696" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="464" data-original-width="696" height="245" src="https://blogger.googleusercontent.com/img/a/AVvXsEi1t3etX2BfhyQ-JqY_pBpmELgqe9cy4ZVOX5kfaZwYWnwdWcvzhz_m_C6GMHnGyS-Frytmk2eGWVtm8E8ctB5gW1AdAqW8il23kK3slBgPDqWzzzP1hobR9w8vPDUcnIWmtFK_JTpMgm_5gJHT3Vikvc-todv2b3sMph_IhPY1uUiK_so0rBFTiu6FLg=w277-h245" width="277" /></a></div>എന്തായാലും നാലോ അഞ്ചോ ദിവസത്തിനുള്ളിൽ കൊലപാതകിയെ പോലീസ് പിടികൂടി, അത് തൊട്ടടുത്ത ഫ്ലാറ്റിലെ, പോലീസിനെ ഫ്ലാറ്റിലെ ദുർഗന്ധത്തെ കുറിച്ച് അറിയിച്ച അതേ പാക്കിസ്ഥാനി തന്നെ ആയിരുന്നു. ഒരു കൊലപാതകത്തെ കുറിച്ച് വിവരം സദുദ്ദേശത്തോടെ പുറംലോകത്തെ അറിയിക്കുകയും, ആത്മവിശ്വാസത്തോടെ അന്വോഷണ സംഘത്തോട് പരമാവധി സഹകരിക്കുകയും ചെയ്യുക വഴി, അയാളിലേക്കുള്ള സംശയമുനയെ കുറച്ചു ദിവസത്തേക്കെങ്കിലും വഴിതിരിച്ചു വിടാൻ അയാൾക്ക് കഴിഞ്ഞു. അതിസമർത്ഥനായ ഒരു കുറ്റവാളികൾക്ക് മാത്രം കഴിയുന്ന ഒന്ന്. </span></div><div style="text-align: justify;"><span style="font-family: inherit; white-space: pre-wrap;"><br /></span><span style="font-family: inherit; white-space: pre-wrap;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEg4QZgHvOqe_gqVc3zCrY-M2Q5JqKY3xCBs_jddN773pWhjGuOa7p7_PXK1diG2LmSz0hsc5ofV_BtwO_3d7eeJK7z2SA_ClmdHDMHB2gMloiKB-HeD4YoFChKDVcnhU33SdDBFuObsQR9q1fscUhxH1iBrJLr3NhCyE1OvzE6aRkHUux8oImf2hMj12g=s1200" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="650" data-original-width="1200" height="239" src="https://blogger.googleusercontent.com/img/a/AVvXsEg4QZgHvOqe_gqVc3zCrY-M2Q5JqKY3xCBs_jddN773pWhjGuOa7p7_PXK1diG2LmSz0hsc5ofV_BtwO_3d7eeJK7z2SA_ClmdHDMHB2gMloiKB-HeD4YoFChKDVcnhU33SdDBFuObsQR9q1fscUhxH1iBrJLr3NhCyE1OvzE6aRkHUux8oImf2hMj12g=w275-h239" width="275" /></a></div>ആ കുടംബത്തോട് ഏറ്റവും അടുത്തു പെരുമാറുന്ന കൊലയാളി, അവരുടെ വീട്ടിലെ ഒരംഗം തന്നെ ആയിരുന്നു. അന്നേ ദിവസം ഭർത്താവ് ജോലിക്ക് പോയപ്പോൾ കതക് മുട്ടുന്നത് ഭയ്യ ആയത് കൊണ്ട് തുറക്കാൻ വീട്ടമ്മയ്ക്ക് രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല. പ്രണയാഭ്യർത്ഥന തമാശയായി എടുത്ത് പിന്നീട് ശബ്ദം മാറിയപ്പോൾ പുറത്ത് പോകാൻ പറഞ്ഞു എങ്കിലും ഭയ്യ കതക് പൂട്ടുകയാണ് ചെയ്തത്. അമ്മയെ ആക്രമിക്കുന്നത് കണ്ട കുട്ടി നിലവിളിച്ച് കരയാൻ തുടങ്ങിയപ്പോൾ പിഞ്ചുകുഞ്ഞിനെ കസേരയിൽ കെട്ടിവച്ച് വായിൽ തുണി കുത്തിത്തിരുകി, ശേഷം വീട്ടമ്മയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് </span><span style="font-family: inherit; white-space: pre-wrap;">കൊന്നു കളഞ്ഞു. പിന്നെ ഭർത്താവ് വരാനായി റൂമിൽ തന്നെ കാത്തിരുന്നു. ഭർത്താവ് വന്നപ്പോൾ അയാളെയും കൊന്നു. ഭീകരമായ അവസ്ഥ എന്തെന്നാൽ ജീവനോടെ ഒരു രണ്ടു വയസ്സുകാരൻ ഇതെല്ലാം ദൃസാക്ഷിയാകുകയായിരുന്നു. ആ കുഞ്ഞ് മരിച്ചത് പിന്നെയും രണ്ടു ദിവസത്തിന് ശേഷം നിർജ്ജലീകരണം മൂലമായിരുന്നു എന്നതാണ് ഹൃദയം നിന്ന് പോകുന്ന സത്യം. വളരെ അടുത്ത് ഇടപെടുന്ന സ്ത്രീയോട് തോന്നിയ ലൈംഗികാസക്തി ഉണ്ടാക്കിയ അവിശ്വസിനീയമായ സംഭവങ്ങളാണ് ഞാൻ മുകളിൽ വിവരിച്ചത്.</span></div><div style="text-align: justify;"><span style="font-family: inherit; white-space: pre-wrap;"><br /></span><span style="font-family: inherit; white-space: pre-wrap;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEj2wFgwdaj86Oi3dryA98fpcFaIFUFzoJY5juiTV3ijCDK4VaKT7JAogwnMOE8Mahqwi_wlMNqkCB1_rSIvUh27wKAw7h3QtIbAJ2ClwU3J6s4SMdYJjXleCpOyIqlZG-XHMk7AtsjwGPp99uBOlp4sPtVRODidRNft-5zROBXzH82xydP_RMgGkrpNWw=s1200" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="900" data-original-width="1200" height="245" src="https://blogger.googleusercontent.com/img/a/AVvXsEj2wFgwdaj86Oi3dryA98fpcFaIFUFzoJY5juiTV3ijCDK4VaKT7JAogwnMOE8Mahqwi_wlMNqkCB1_rSIvUh27wKAw7h3QtIbAJ2ClwU3J6s4SMdYJjXleCpOyIqlZG-XHMk7AtsjwGPp99uBOlp4sPtVRODidRNft-5zROBXzH82xydP_RMgGkrpNWw=w302-h245" width="302" /></a></div>എന്തിനോടും ഉള്ള അമിതാസക്തി ഇത്തരം സാഹചര്യങ്ങളിലേക്ക് ഏത് മനുഷ്യരേയും നയിക്കാം എന്നതാണ് ഈ സംഭവത്തിലെ കാതലായ സന്ദേശമായി ഞാൻ പറയാൻ ആഗ്രഹിച്ചത്. പണത്തോട്, അധികാരത്തോട്, മദ്യത്തോട്, ലൈംഗികതയോട് എന്തിനേറെ സമൂഹം നല്ലത് കെട്ടത് എന്ന് വിലയിരുത്തുന്ന എന്തിനോടുമുള്ള അമിതമായ ആസക്തി ജീവിതത്തെ നേർരേഖയിൽ നിന്ന് വഴിതിരിച്ചു വിടും എന്നതിന് ഇതേ പോലെ നൂറ് ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിലുണ്ട്.</span></div><div style="text-align: justify;"><span style="font-family: inherit; white-space: pre-wrap;"><br /></span><span style="font-family: inherit; white-space: pre-wrap;">ഇന്ന് നാം കണ്ടുകൊണ്ടും കേട്ടുകൊണ്ടും ഇരിക്കുന്ന രാഷ്ട്രീയ മത വ്യക്തിപരമായ ഏറിയ പങ്ക് കേസുകളും പണത്തോടും അധികാരത്തോടുമുള്ള ആസക്തിയിലേക്ക് ചേർത്ത് വയ്ക്കാനാണ് എനിക്ക് തോന്നുന്നത്. അല്ലങ്കിൽ അധികാരത്തിൽ ഇരിക്കുന്നവർ, സമൂഹത്തിൽ വിലയും നിലയുമുള്ളവർ, സാമാന്യത്തിൽ കൂടുതൽ ശമ്പളവും വരുമാനവുമുള്ളവർ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നതിനെ എന്തിനോട് ചേർത്ത് വയ്ക്കും. കൊലപാതകമായാലും. മോഷണമായാലും, അവയില്‍ എല്ലാം മേൽപ്പറഞ്ഞ പാക്കിസ്ഥാനി മുഖങ്ങൾ കാണാൻ കഴിയുന്നുണ്ട്. എല്ലാ രാഷ്ട്രീയ മത പാർട്ടികളുടേയും അതിലെ നേതാക്കന്മാരുടേയും കാര്യത്തില്‍ പ്രത്യേകിച്ചും. </span></div>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com2tag:blogger.com,1999:blog-1602065081133021691.post-33784789692864721112022-02-24T21:20:00.004-08:002022-02-24T21:33:30.980-08:00ആകാശത്തിലെ പാമ്പുകള്‍<p style="text-align: justify;"></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEhGqvi7XrcBw39eSk8Gz1M3tCR0L4YPbDCccCcqQLQPQRXGfplcbP4S5E5ZyYIaDHhCxQ355k5K2q0YklNGEwolAzVoFEzGLmOv41ZQUdZQeQrRvN51mCLCLCKobS7PhHcgo7TDKyBOvfKHxXQtK1OfgimoYcusZyxK7DmzCC-_sFaY5j-UtvomxSzyfA=s600" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="450" data-original-width="600" height="240" src="https://blogger.googleusercontent.com/img/a/AVvXsEhGqvi7XrcBw39eSk8Gz1M3tCR0L4YPbDCccCcqQLQPQRXGfplcbP4S5E5ZyYIaDHhCxQ355k5K2q0YklNGEwolAzVoFEzGLmOv41ZQUdZQeQrRvN51mCLCLCKobS7PhHcgo7TDKyBOvfKHxXQtK1OfgimoYcusZyxK7DmzCC-_sFaY5j-UtvomxSzyfA=s320" width="320" /></a></div><div style="text-align: justify;">രണ്ടായിരത്തിലെ ഒരു വിമാനയാത്രയെ കുറിച്ചാണ് പറയുന്നത്. ഇന്ന് ഒരു പക്ഷേ ഇത്തരം ഒരു സംഭവം നടന്നേക്കില്ല. ദമാമില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. എയര്‍ ഇന്ത്യ പതിവുപോലെ ഒരു മണിക്കൂര്‍ ലേറ്റ്. വിമാനം എടുത്തപ്പോള്‍ മുതല്‍ അതിഭയങ്കരമായ കുടുക്കം. കേരളത്തിലെ പഴയകാല റോഡുകളില്‍ കൂടി പോകും പോലെ. ഉയര്‍ന്നു പൊങ്ങിയും താഴേക്ക് പതിച്ചും!</div><p></p><p style="text-align: justify;">എല്ലാവരുടേയും മുഖത്ത് ഭീതി നിഴലിച്ചിരുന്നു. എന്താേ സംഭവിക്കാൻ പോകുന്ന ഒരു മുൻവിധിയിൽ കുട്ടികളും, സ്ത്രീകളും പരമാവധി പരസ്പരം ഇഴുകിയിരുന്ന് പതംപറച്ചിലുകൾ. ഇടയ്ക്കിടെ പൈലറ്റിന്റെ ആശങ്കകള്‍ പങ്കുവയ്ക്കുന്ന അനൌണ്സ്മെന്റുകള്. ഏതാണ്ട് ഗൾഫ് മേഖല പിന്നിട്ടപ്പാേൾ അന്തരീക്ഷം ഒന്ന് ശാന്തമായി എന്ന വിലയിരുത്തലിൽ എയര്‍ഹോസ്റ്റസ് ഭക്ഷണം വിളമ്പി. യാത്രക്കാരിൽ പലരും അത് കഴിച്ചെന്നു വരുത്തി വീണ്ടും പ്രാര്‍ഥനയില്‍.</p><p style="text-align: justify;">അങ്ങനെ വിമാനം ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നു ഗോവന്‍ തീരത്തേക്ക് പ്രവേശിച്ചു. വിമാനത്തിന്റെ കുലുക്കത്തിന് വലിയ ശമനം വന്നു. എങ്കിലും ഒരാള്‍ക്ക് സ്വതന്ത്രമായി നടക്കാന്‍ കഴിയുന്ന തരത്തില്‍ ശാന്തമായിരുന്നില്ല. അപ്പോഴാണ് പിറകില്‍ നിന്ന് ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നു തുടങ്ങിയത്. അതു പിന്നെ പലരിലേക്ക് പടരുകയും ശക്തി പ്രാപിക്കുകയും ചെയ്തപ്പോൾ ആണു അതിന്റെ യഥാര്‍ത്ഥ കാരണം എനിക്ക് മനസ്സിലായത്. സാധാരണയായി വിളമ്പാറുള്ള മദ്യം വിമാനത്തിലെ പ്രത്യേക സാഹചര്യം കാരണം വിളമ്പാന്‍ കഴിഞ്ഞിട്ടില്ല. അതിനു എതിരെയുള്ള പ്രതിഷേധം ആയിരുന്നു അത്. </p><p style="text-align: justify;"></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEimWVz0bqtQx8NC0gao2nWAAT9iyBsND9qQabntwM-2hyjANjwafB6Y4MvRxVc7ESMK0GpfyZkhnp4d724ZYgmACK9eI-HdOSGWvCVlyF5I_Ho0Im798zFk_l4fe31YiTs0as6e4qrScihG_IuXQpMTbXBUh7DeZUcEhXUQpdAXYhaiM8HjdZ9dzdFPTg=s1200" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="800" data-original-width="1200" height="213" src="https://blogger.googleusercontent.com/img/a/AVvXsEimWVz0bqtQx8NC0gao2nWAAT9iyBsND9qQabntwM-2hyjANjwafB6Y4MvRxVc7ESMK0GpfyZkhnp4d724ZYgmACK9eI-HdOSGWvCVlyF5I_Ho0Im798zFk_l4fe31YiTs0as6e4qrScihG_IuXQpMTbXBUh7DeZUcEhXUQpdAXYhaiM8HjdZ9dzdFPTg=s320" width="320" /></a></div><p></p><p style="text-align: justify;">രസകരം എന്തെന്നാൽ, വിഷയം മദ്യമായത് കൊണ്ട്, നമ്മുടെ ബീവറേജിലെ ക്യൂവിലെ സമത്വവും സാഹോദര്യത്തേയും സോഷ്യലിസത്തേയും ഓർമ്മിപ്പിച്ച് കൊണ്ട്, പ്രതിഷേധ നിരയില്‍ ഗൾഥിലെ ജോസ് പ്രകാശ് പൈപ്പ് ജാഡക്കാർ മുതൽ സാധാരണക്കാരൻ വരെ കട്ടയ്ക്ക് കൂടെ നിന്നു എന്നതാണ്. പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും അതിന്റെ ശബ്ദം ഉച്ചാവസ്ഥയില്‍ ആകുകയും ചെയ്തപ്പോള്‍ എയര്‍ഹോസ്റ്റസ് അമ്മച്ചിമാര് ബേഞ്ചൂത്ത്, മദര്‍ച്ചൂത്ത് എന്നിങ്ങനെയുള്ള മനോഹര പദങ്ങള്‍ പരസ്യമായി ഉരുവിട്ടുകൊണ്ടു ആ കുടുക്കത്തിലും മദ്യം വിളമ്പി. നമ്മുടെ സോഷ്യലിസ്റ്റുകൾ അമ്മക്കും പെങ്ങള്‍ക്കും വിളികേട്ടു ഒരു ഉളുപ്പും ഇല്ലാതെ അതു സേവിച്ച് ഏമ്പക്കവും വിട്ടു.</p><p style="text-align: justify;">അന്ന് ആദ്യമായി നമ്മുടെ സമൂഹത്തെ ഓര്‍ത്ത് എനിക്ക് ലജ്ജ തോന്നി. മദ്യത്തിനു മുന്നില്‍ കുടുംബത്തെ മറക്കുന്ന എന്നു പലരും ആരോപിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ അതാണ് മലയാളി എന്ന് തെളിയിച്ച് കൊടുത്ത സംഭവം.</p><p style="text-align: justify;"></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEi60jnd4Olzjbk41sbvS-LA6KCW1UDCEWXcoVBBmQ_VlktXVQm2996SW0ojD9QhDx5cz0tHnmiJlP4vLovAxHkcBtS75DTRwERGlPyBxE11PN7de5xnilfNTjxK5r45o8Dobg2YDHYDqR9EzB4rSEdRGeE6QazEXuRYI72muGhRT6HDiVQjr5tpOMATJQ=s500" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="323" data-original-width="500" height="207" src="https://blogger.googleusercontent.com/img/a/AVvXsEi60jnd4Olzjbk41sbvS-LA6KCW1UDCEWXcoVBBmQ_VlktXVQm2996SW0ojD9QhDx5cz0tHnmiJlP4vLovAxHkcBtS75DTRwERGlPyBxE11PN7de5xnilfNTjxK5r45o8Dobg2YDHYDqR9EzB4rSEdRGeE6QazEXuRYI72muGhRT6HDiVQjr5tpOMATJQ=s320" width="320" /></a></div><div style="text-align: justify;">പിന്നീടൊരിക്കൽ സുഹൃത്തിനൊപ്പം ഒമാൻ എയറിൽ നാട്ടിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ ഉണ്ടായത് മറ്റൊരു അനുഭവമാണ്. മദ്യം വിളമ്പാൻ തുടങ്ങിയപ്പോൾ, കുടിക്കാത്ത എന്നെ നിർബന്ധിച്ച് എനിക്കുള്ള ഷെയർ കൂടി വാങ്ങി അദ്ദേഹം സേവിച്ചു, പിന്നീട് അടുത്ത രണ്ടു പെഗ്ഗ് റിക്വസ്റ്റ് ചെയ്ത് വാങ്ങി, അതിന് ശേഷം രണ്ടു ഗ്ലാസുമായി എഴുന്നേറ്റ് പോയി ഇരന്ന് വാങ്ങിയും കുടിച്ചു. ഇതെല്ലാം കഴിഞ്ഞ് പൂരപ്പാട്ട് എനിക്ക് നേരെ തിരിഞ്ഞപ്പോൾ പ്രതികരിക്കേണ്ടി വരികയും സൗഹൃദം തന്നെ ഏതാണ്ട് അവസാനിപ്പിക്കേണ്ടിയും വന്നു. </div><p></p><p style="text-align: justify;">കുടിച്ച് ബോധം നഷ്ടപ്പെട്ട ഒരുവനെ വീൽ ചെയറിൽ കൊണ്ടുവന്ന് ബന്ധുക്കളെ തേടുന്ന കാഴ്ച ഒരിക്കൽ തിരുവനന്തപുരം എയർപോർട്ടിൽ കാണുകയുണ്ടായി.</p>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-55045645626361376472022-02-09T09:22:00.008-08:002022-02-24T21:33:55.583-08:00താനാരാണന്ന് തനിക്കറിയാന്മേലങ്കില്........<p style="text-align: justify;"></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEggMz3B83lbzzY_eepENN99KokjAHatzV4mjsTS8pDes8BUkOyxDlHyKV5n8P3R25B-8eH3GJ-O6XNLWgzUy6fj4KYKfRI9n9Yx-ERTziq63gk9MULkBlRwZnR2szyRBPzchsArmF1B0vU5so7wrv9RUSQsueTDNnPw8WxueHPL_bzKgt0sE1T2P_0BsA=s1076" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="789" data-original-width="1076" height="235" src="https://blogger.googleusercontent.com/img/a/AVvXsEggMz3B83lbzzY_eepENN99KokjAHatzV4mjsTS8pDes8BUkOyxDlHyKV5n8P3R25B-8eH3GJ-O6XNLWgzUy6fj4KYKfRI9n9Yx-ERTziq63gk9MULkBlRwZnR2szyRBPzchsArmF1B0vU5so7wrv9RUSQsueTDNnPw8WxueHPL_bzKgt0sE1T2P_0BsA=s320" width="320" /></a></div><div style="text-align: justify;">ചിലർ പറയാറുണ്ട്... തന്നെക്കുറിച്ച് മോശം പറയുന്നു എന്നും, തന്നോട് ചോദിക്കേണ്ട പല കാര്യങ്ങളും തന്റെ സുഹൃത്തുക്കളോട് ചോദിച്ച് മനസ്സിലാക്കുന്നു എന്നും, തന്റെ തെറ്റുകളും കുറവുകളും മറ്റാരേക്കാളും നന്നായി തനിക്കറിയാവുന്നത് കൊണ്ട് എന്തേലും ചോദിക്കാനുണ്ടേൽ അത് തന്നോട് നേരിട്ട് ചോദിക്കുന്നതല്ലേ ഉത്തമം എന്നും.</div><p></p><p style="text-align: justify;">ഒരു വ്യക്തിക്ക് ആ വ്യക്തിയിൽ തന്നെ തെറ്റുകുറ്റങ്ങൾ കണ്ടെത്താൻ കഴിയുക എന്നത് സാങ്കേതികമായി അസാധ്യമായി ഒരു കാര്യമാണന്ന് എനിക്ക് തോന്നുന്നു. ഇനി അറിയാമെങ്കിൽ തന്നെ അത് തുറന്ന മനസ്സോടെ മറ്റൊരാൾക്ക് മുന്നിൽ ഏറ്റുപറയാൻ തയ്യാറാകുന്നവർ തുലോം കുറവാണ് താനും. തന്നിലെ തന്നെ കുറ്റങ്ങളും കുറവുകളും തിരിച്ചറിയുന്നതിൽ മനുഷ്യരിൽ ഏറിയ പങ്കും അമ്പേ പരാജിരാണ്, എന്നാൽ ഇല്ലാത്ത തന്റെ നന്മകൾ പോലും സ്വയം പ്രചരിപ്പിക്കുന്നതിൽ ആവനോളം മിടുക്കൻ വേറെ ഇല്ലതാനും. </p><p style="text-align: justify;">എന്റെ അഭിപ്രായത്തിൽ ഒരുവനിലെ നന്മതിന്മകൾ അവനു തന്നെയും, അവൻ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനും വ്യക്തമായി അറിയണമെങ്കിൽ, വിമർശനാത്മക സ്നേഹം കാംക്ഷിക്കുകയും കൊടുക്കാൻ തയ്യാറാകുകയും ചെയ്യുന്ന സൗഹൃദങ്ങൾ അവന് ഉണ്ടാകുമ്പോൾ മാത്രമാണ്. പരസ്പരം നിഷ്കാമമായി സംസാരിക്കുകയും തിരുത്തപ്പെടുക്കുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്ന സൗഹൃദബന്ധങ്ങൾ ഒരുവന് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. മറ്റേത് ബന്ധങ്ങളെക്കാൾ ഒരു യഥാർത്ഥ സുഹൃത്തിന് മാത്രം സാധിക്കുന്ന ഒന്നാണ് വിമർശനാത്മക സൗഹൃദം. തന്നിലെ തന്നെ, താനായി വളർത്തിയെടുക്കുന്നതിനോടൊപ്പം, അതിനെ അതേ ഗൗരവത്തിൽ അംഗീകരിക്കാൻ തയ്യാറാകുന്ന സൗഹൃദങ്ങൾ കൂടി ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ ജീവിതം ഒരു പരിധി വരെ വിജയകരമായിരിക്കും.. </p><p style="text-align: justify;">നിങ്ങളുടെ സൗഹൃദങ്ങൾ നിങ്ങളെ കുറിച്ച് സംസാരിക്കട്ടെ...</p>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-76755300430862133102022-01-17T00:36:00.001-08:002022-02-24T21:45:11.069-08:00ദാമ്പത്യം - ശരിയും തെറ്റും.<p style="text-align: justify;"></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjtYF6Wjffq9EZV7L53475IKAvFdXfplOXn8bPSFgkwrL2TtX-V8pQ-s2JzQYQ88A7Eev_4sXB3TkOxbes386PwKwBnUcQeMkZPh1J2AWM5JOMDmP3pbK7hQjYMCwJonIW0iVw5IiD6vaMTYxKikUhRTI7_8vIexw0P-mNtj0SCDmd-iF5MzpxgtVsxAA=s784" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="410" data-original-width="784" height="167" src="https://blogger.googleusercontent.com/img/a/AVvXsEjtYF6Wjffq9EZV7L53475IKAvFdXfplOXn8bPSFgkwrL2TtX-V8pQ-s2JzQYQ88A7Eev_4sXB3TkOxbes386PwKwBnUcQeMkZPh1J2AWM5JOMDmP3pbK7hQjYMCwJonIW0iVw5IiD6vaMTYxKikUhRTI7_8vIexw0P-mNtj0SCDmd-iF5MzpxgtVsxAA=s320" width="320" /></a></div><div style="text-align: justify;">കുട്ടികൾ പൊതുവെ കുസൃതികളാണ്. അവരെ അനുസരിപ്പിക്കാനും അനുനയിപ്പിക്കാനും സംയമനത്തിൻ്റെ ഭാഷയോളം മറ്റൊന്ന് ഉണ്ടാവില്ല. പക്ഷേ നമ്മൾ മാതാപിതാക്കൾ പൊതുവെ സ്വീകരിക്കുന്നതോ? "ഓടിയാൽ വീഴും" എന്ന പലവുരു ഓർമ്മപ്പെടുത്തിയ മുന്നറിയിപ്പ് വകവയ്ക്കാത്ത കുസൃതി കുടുക്ക, അവൻ്റെ വീഴ്ച്ചയിൽ സ്വാന്തനം നൽക്കുന്ന അച്ഛനെ ആവും പ്രതീക്ഷിക്കുക. അതുവരെ നൽകിയ മുന്നറിയിപ്പിനെ കുറിച്ചാവില്ല അവൻ്റെ ചിന്ത, മറിച്ച് വീണ് മുറിവേറ്റ കാൽമുട്ടിനെ കുറിച്ച് മാത്രമാവും. പക്ഷേ അച്ഛൻ സ്വതവേ ചെയ്യുന്നത് മറ്റൊന്നാണ്. സാമാന്യം നല്ല മുഴുത്ത വടിയെടുത്ത് നെറുകയും കുറുകയും അടിക്കും, എന്നിട്ട് ഒരു രോഷപ്രകടനവും നടത്തും "നിന്നോട് ഞാൻ പറഞ്ഞില്ലേടാ ഓടരുതെന്ന്, അനുഭവിച്ചോ". തൻ്റെ സംരക്ഷകർ എന്ന് കരുതുന്ന മാതാപിതാക്കളുടെ അവശ്യസമയത്തെ ഇത്തരം പ്രവർത്തികൾ അവനെ പിന്തിരിപ്പൻ ആക്കും എന്നതിൽ എന്തെങ്കിലും സംശയമുണ്ടോ? മറിച്ച് അനുഭാവപൂർവ്വം കുട്ടിയെ വീണിടത്ത് നിന്ന് ചേർത്ത് പിടിച്ച് മുറിവ് ഊതികൊടുത്ത്, മരുന്ന് പുരട്ടിക്കൊടുത്ത് മുടിയിഴകളിൽ ഉള്ള സ്നേഹത്തലോടലിന് ഇടയിൽ അച്ഛൻ ചൊല്ലിയ ഉപദേശം അനുസരിക്കാത്തതിലെ ഭവിഷ്യത്ത് പറഞ്ഞു മനസ്സിലാക്കിയാൽ കുട്ടിക്ക് ഉണ്ടാകുന്ന കുറ്റബോധം അതുവഴി അവൻ അടുത്ത നിമിഷം മുതൽ എടുക്കുന്ന മാതാപിതാക്കളെ അനുസരിക്കണം എന്ന വലിയ തീരുമാനം, അവൻ്റെ ജീവിതത്തിന് തന്നെ ഒരു മുതൽക്കൂട്ടായേക്കാവുന്നതാവും. </div><p></p><p style="text-align: justify;">ഞാൻ ഇത് പറയുന്നത് കേവലം മാതാപിതാക്കളും കുട്ടികളും തമ്മിലുളള ബന്ധത്തിൽ മാത്രം പുലർത്തേണ്ട ഒന്നല്ല. ദാമ്പത്യ ബന്ധങ്ങളിലും ഈ സംയമനത്തിൻ്റെതായ ഭാഷയുടെ ആവശ്യകത തീർച്ചയായും ഉണ്ട്. രണ്ടു സാഹചര്യങ്ങളിൽ, രണ്ടു സംസ്കാരത്തിൽ, രണ്ടു നിലപാടുകളിൽ, വളർന്നു വരുന്ന വ്യക്തികളുടെ സമാഗമത്തിൽ, അവരുടെ ഇഷ്ടാനിഷ്ടങ്ങൾ, ചിന്താ തലം, പ്രവർത്തന ശൈലി എന്നിവയൊക്കെ ഒന്നാവണം എന്ന് ശഠിക്കുന്നിടത്തോളം വങ്കത്തരം വേറെ ഒന്നും ഇല്ല. അവിടെയാണ് വിവേകപൂർവ്വമായ ചുവടുവയ്പ്പുകളിലൂടെ ദാമ്പത്യത്തെ മനാേഹരമാക്കാൻ കഴിയുക. ദാമ്പത്യത്തെ കുസൃതി നിറഞ്ഞ ഒരു കുട്ടിയായി കാണാനും, അതിൻ്റെ ചാപല്യങ്ങളെ പോസിറ്റീവ് സെൻസിൽ വിലയിരുത്താനും, അതിൻ്റെ അനുസരണയില്ലായ്മകളെ അല്ലങ്കിൽ കുറവുകളെ അനുനയനത്തിൻ്റെ ഭാഷയിൽ കൈകാര്യം ചെയ്യാനും കഴിയുന്നതിൻ്റെ ആകെത്തുകയെ വേണമെങ്കിൽ സുഖദാമ്പത്യം എന്ന് വിളിക്കാം. ചിലവേള പങ്കാളിയിൽ നിന്ന് ഉണ്ടായേക്കാവുന്ന, മനസ്സുകൊണ്ട് അംഗീകരിക്കാൻ കഴിയാത്ത, ചെറിയ വീഴ്ചകളെ വിട്ടുവീഴ്ച ഭാഷയിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന നല്ലപാതി ദാമ്പത്യത്തിൻ്റെ ഭാഗ്യമാണ്.</p><p style="text-align: justify;">ദാമ്പത്യത്തിൻ്റെ വിവിധ ഘട്ടങ്ങളെ ഭൗതീകമായി വിശകലനം ചെയ്യുമ്പോൾ ശൈശവം, യൗവ്വനം, വാർദ്ധക്യം എന്നാെക്കെ വിശേഷിപ്പിക്കുമെങ്കിലും, പ്രായോഗിക തലത്തിൽ ജനനം മുതൽ മരണം വരെ അതിനെ, ബുദ്ധി ഉറച്ചിട്ടില്ലാത്ത ശിശുവിനോട് മാത്രമേ ഉപമയുള്ളു. അതിനാൽ തന്നെ ഫാമിലി കൗൺസിലിംഗിൽ വൈദഗ്ദ്യമുള്ളവർ ദാമ്പത്യ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നത്, ഒരു ശിശുരോഗ വിദഗ്ദനോളം സൂക്ഷമതയോടെ ആയിരിക്കും. മുൻപ് ഫാമിലി കൗൺസിലിംഗിൻ്റെ ഭാഗമായി പ്രവർത്തിച്ച അനുഭവജ്ഞാനത്തിൽ, ഒരു കെട്ടുറപ്പുള്ള കുടുംബത്തിന് അനുവർത്തിക്കാൻ കഴിയുന്ന ചില നിർദ്ദേശങ്ങൾ ഇവിടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഈ വിഷയത്തിൽ എന്നിൽ നിന്ന് വ്യത്യസ്ഥമായ അഭിപ്രായങ്ങൾ ഉള്ളവർ തീർച്ചയായും ഉണ്ടാവാം. അവരിൽ നിന്നുള്ള പ്രതികരണം ഈ കുറിപ്പിന് കൂടുതൽ നിറം പകരും എന്നും ഉറച്ച് വിശ്വസിക്കുന്നു.</p><p style="text-align: justify;">ദാമ്പത്യം എന്നത് രണ്ടു വ്യത്യസ്ഥ വ്യക്തികളുടെ (സ്ത്രീ പുരുഷനല്ല) കൂടിച്ചേരൽ ആണന്നും, അവിടെ ഇരുവർക്കും അവരവരുടേതായ വ്യക്തിസ്വാതന്ത്ര്യത്തിന് അവകാശമുണ്ടന്നും, ദമ്പതികൾക്ക് തിരിച്ചറിവുണ്ടാകണം. വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിൽ പ്രശ്നമില്ല, എന്നാൽ അത് പങ്കാളിയുടെ പൂർണ സമ്മതത്തോടെ ആവണം എന്നു മാത്രം. സമൂഹത്തിലേക്ക് എന്ന പോലെ അയൽപക്കങ്ങളിലേക്ക് എന്ന പോലെ, അന്യ വ്യക്തികളിലേക്ക് എന്ന പോലെ അകലം നിഷ്കർഷിക്കാൻ കഴിയുന്ന ഒരു ബന്ധം അല്ല ദാമ്പത്യം എന്ന തിരിച്ചറിവിലും, വിവേകപൂർവ്വമായ വ്യക്തിസ്വാതന്ത്ര്യത്തിന് അർഹരായിരിക്കണം പങ്കാളി. ഇന്ന് പ്രധാനമായും പങ്കാളിയുടെ സൗഹൃദങ്ങളെ കൈകാര്യം ചെയ്യുന്നതിലെ ശരിതെറ്റുകളിൽ ആടിയുലഞ്ഞാണ് ദാമ്പത്യത്തിൻ്റെ ജയപരാജയങ്ങൾ കണക്കാക്കപ്പെടുക. സൗഹൃദങ്ങളുടെ കാര്യത്തിൽ, അത്തരം ശരിയും തെറ്റും, ചതിയും വഞ്ചനയും തീർത്തും ആപേക്ഷികമാണന്ന വിലയിരുത്തി മറ്റെല്ലാ വിഷയങ്ങളിലും എന്നപോലെ നല്ലപാതിയെ പൂർണ വിശ്വാസത്തിൽ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നവർക്കേ ദാമ്പത്യത്തിൽ പൂർണ വിജയം ഉണ്ടാകുകയുള്ളു എന്ന് ഉറപ്പാണ്. ഏത് വിഷയത്തിലുമുള്ള സംശയമുനകളും വ്യക്തി ബന്ധങ്ങളിൽ കരിനിഴൽ വീഴ്ത്താനെ ഉപകരിക്കു, ദാമ്പത്യത്തിൽ പ്രത്യേകിച്ചും. ഓൺലൈൻ സൗഹൃദങ്ങളുടെ സജീവ സാന്നിദ്ധ്യമുള്ള ഇക്കാലത്ത് സൗഹൃദങ്ങളുടെ നേരെയുള്ള സംശയമുനകളാണ് കുടംബ ബന്ധങ്ങളിലെ പ്രധാന വില്ലൻ. സൗഹൃദങ്ങളെ തിരഞ്ഞെടുക്കാനും, അതിന് അതിർവരമ്പുകൾ നിർവ്വചിക്കാനും വിവേകമുണ്ടാകുന്നത്ര പ്രാധാന്യമുള്ളതാണ് ഇണയുടെ സൗഹൃദങ്ങളിലേക്കുള്ള സംശയദൃഷ്ടിയും കടന്നു കയറ്റവും നിയന്ത്രിക്കേണ്ടതും.</p><p style="text-align: justify;">പങ്കാളിയുടെ കുടംബബന്ധങ്ങളിലേക്കുള്ള കടന്നു കയറ്റമോ, ബന്ധങ്ങൾക്കുള്ള ലക്ഷമണ രേഖ നിർവ്വചനമോ ആണ് മറ്റൊരു പ്രധാന ദാമ്പത്യ പ്രശ്നമായി കണ്ടുവരുന്നത്. ദമ്പതികളേക്കാൾ ഈ വിഷയത്തിൽ സംയമനമോ സഹിഷ്ണുതയോ പാലിക്കേണ്ടത് കുടുംബാംഗങ്ങൾ ആണന്ന കാര്യത്തിൽ സംശയമില്ല. മക്കൾ എന്ന നിലയിൽ അതുവരെയുണ്ടായിരുന്ന അധികാര മേഖലയിലേക്ക് മൂന്നാമതൊരാൾ കടന്നു വരുന്നതിനെ സർവ്വാത്മനാ അംഗീകരിച്ച് നിരുപാധികം പിന്മാറണം എന്നല്ല പറഞ്ഞതിൻ്റെ പൊരുൾ. മക്കളുടെ സൗന്ദര്യ പിണക്കങ്ങളിലേക്ക് അനാവശ്യമായി കടന്നു കയറാതെ എന്നാൽ നിർണായകമായ പ്രശ്നങ്ങളിൽ ആരോഗ്യപരവും, നിഷ്പക്ഷവുമായ ഇടപെടീലുകൾ മാത്രം നടത്തിയും ഒരു സമദൂരത പാലിക്കേണ്ടത് ഈ വിഷയത്തിൽ അത്യന്താപേക്ഷിതമാണ്. മറിച്ചുള്ള ഏത് നീക്കവും മക്കളുടെ ദാമ്പത്യ ബന്ധത്തെ കാരണമില്ലാതെ തകർക്കാൻ മാത്രമേ ഉപകരിക്കു എന്നോർക്കുക. ഇതേ വിഷയത്തിൽ ദമ്പതികൾക്കും ചില കടമകൾ നിർവ്വഹിക്കേണ്ടതുണ്ട്, വിവാഹാനന്തരം പ്രധമ പരിഗണന തനിക്ക് മാത്രമായിരിക്കണം എന്ന ഇടുങ്ങിയ ചിന്താഗതി സൂക്ഷിക്കുന്നവർ പ്രത്യേകിച്ചും. നിങ്ങളെ വിവാഹം കഴിച്ചു എന്ന പേരിൽ, ഒരുപാട് സ്നേഹവും വാത്സല്യവും ഉണ്ട് വളർന്ന സാഹചര്യങ്ങളെ ഒഴിവാക്കണം എന്ന് പറയുന്നതിലും കാരുണ്യമില്ലായ്മ മറ്റൊന്നില്ല. ഒപ്പം നിങ്ങൾ ഏറെ പ്രണയിക്കുന്നു എന്ന് അവകാശപ്പെടുന്ന നല്ല പാതിയെ നിങ്ങൾക്ക് സമ്മാനിച്ച അവരുടെ മാതാപിതാക്കളെ, സാഹചര്യങ്ങളെ, സംസ്കാരത്തെ ഉൾക്കൊള്ളാനും ബഹുമാനിക്കാനും നിങ്ങൾക്ക് കഴിയട്ടെ.</p><p style="text-align: justify;">സമത്വവും സ്വാതന്ത്ര്യവും ഉത്ഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ പോലും, സ്ത്രീയെ ഉട്ടോപ്യൻ കാലഘട്ടത്തിലെ അടിമകളായി കണക്കാക്കുന്ന പുരുഷന്മാരും, പുരുഷന്മാരെ സർവ്വരക്ഷാ പരിത്യാഗികളായി അംഗീകരിച്ച് അടിമകളായി ജീവിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. അതേ പോലെ തന്നെ ആധുനികതയുടെയും, സ്ത്രീപക്ഷ വാദത്തിൻ്റേയും ഗർവ്വിൽ പുരുഷനെ അടിമകളായി കാണുന്ന സ്ത്രീകളും, അടിമത്വം അംഗീകരിച്ച് അവരിലേക്ക് ഒതുങ്ങി ഇണങ്ങുന്ന പുരുഷന്മാരേയും കാണാം. ദാമ്പത്യം എന്നാൽ ഒരാൾ മറ്റൊരാളിലേക്ക് ഒതുങ്ങി ഒടുങ്ങുകയാേ, വിജയം വരിക്കുകയോ ചെയ്യേണ്ട ഒരു കളിക്കളം അല്ല. അവിടെ സ്ത്രീയ്ക്കും പുരുഷനും പരമപ്രധാനമായ റോളുകൾ ഉണ്ട്. അത് സർവ്വാന്മനാ പരസ്പരം അംഗീകരിച്ച് മുന്നോട്ട് പോകുന്നവരിൽ നല്ല ദാമ്പത്യം കാണാനാകും. പങ്കാളിയുടെ ഏത് ചെറിയ പ്രവർത്തികളേയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യണം. എന്തും തുറന്നു പറയാനുള്ള സൗഹൃദവും, തുറന്ന മനസ്സോടെ അത് കേൾക്കാനുള്ള സഹിഷ്ണുതയും ഉണ്ടാവണം. കുറ്റപ്പെടുത്തലുകളുടെ ഭാഷയുടെ സ്ഥാനത്ത് സ്നേഹപൂർണമായ ചൂണ്ടിക്കാട്ടലുകളും, തെറ്റുകളെ തിരുത്താൻ കാര്യമാത്ര പ്രസക്തമായ നിർദ്ദേശങ്ങളും പിന്തുണയും ഉണ്ടാവണം. മനുഷ്യ സഹജമായ തെറ്റുകളെ തൃണവൽക്കരിക്കാനും, പിന്നീട് ഒരിക്കലും, അവയെ മറ്റു സൗന്ദര്യ പിണക്ക വിഷയങ്ങളുടെ നടുവിലേക്ക് വലിച്ചിഴച്ച് കനൽ ജ്വലിപ്പിച്ച് വഷളാക്കാതിരിക്കാനുമുള്ള വിവേകവും, കാരുണ്യവും ഉണ്ടാവണം. നല്ലതോ കെട്ടതോ ആയ എന്ത് വിഷയവും തികച്ചും രാഷ്ട്രീയ സംവാദം എന്നപോലെ വിഷയാധിഷ്ടിതമാവണം എന്നതും പരമപ്രധാനമാണ്. </p><p style="text-align: justify;">ദാമ്പത്യത്തെ ശൈശവാവസ്ഥയിലുള്ള ഒരു മനുഷ്യ ജന്മത്തോട് ഉപമിച്ചത് വെറുതെയല്ല. വിവാഹ പന്തലിൽ നിന്ന് ഇറങ്ങി അടുത്ത നിമിഷം മുതൽ പൗത്രരെ താലോലിച്ച് നവമി ആഘോഷിച്ചവർ വരെ ബന്ധം വേർപെടുത്തിയ കഥകൾ ദിനേന കേൾക്കാറുണ്ട്. ചിലർ വേർപിരിയുമ്പോൾ അതിൻ്റെ കാരണം അന്വേഷിച്ച് അത്ഭുതത്തോടെ നമ്മൾ അടക്കം പറയാറുണ്ട്. ചിലരുടെ കെട്ടുറപ്പുള്ള ദാമ്പത്യം കണ്ട് നാം വാഴ്ത്താറുണ്ട്. വിവാഹ മോചനങ്ങൾക്ക് കാരണമായി നിരത്തുന്നത് ചിലപ്പോൾ രസകരവും മറ്റു ചിലപ്പോൾ അതീവ ഗൗരവതരവുമായ വിഷയങ്ങൾ ആണ്. കറിക്ക് ഉപ്പു കുറഞ്ഞത്, അവിഹിത സംശയങ്ങൾ, കിടപ്പറയിലെ വീഴ്ചകൾ, സ്വകാര്യതയിലേക്ക് കൈകടത്തൽ, അമ്മ അമ്മായിയമ്മ നാത്തൂൻ ഇടപെടീലുകൾ, എന്നിങ്ങനെ എന്ത് വിഷയത്തിനും അർത്ഥവത്തായ പരിഹാരമുണ്ടങ്കിലും ഈഗോ എന്ന കുട്ടിക്കുരങ്ങൻ എന്നും വിലങ്ങുതടിയായി മുന്നിൽ നിലയുറപ്പിക്കുകയും പരിഹാരമില്ലായ്മയുടെ കോടതി മുറികളിൽ ജീവിതത്തിന് വിരാമമിടുകയും ചെയ്യുന്നു. വീണ്ടും പറയുന്നു, ദാമ്പത്യം ഒരു കുറുമ്പൻ കുട്ടിയാണ്. അവിടെ ഏത് സാഹചര്യത്തിലും വേണ്ടത് തലോടലുകളും, സ്നേഹവും സഹവർത്തിത്വവും മാത്രമാണ്, കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ദാമ്പത്യത്തെ അവസാനിപ്പിക്കണം എന്ന തീരുമാനത്തിലേക്ക് എത്തിക്കാൻ മാത്രമേ ഉതകു.</p><p style="text-align: justify;">കുറിപ്പ് : ചതിയും വഞ്ചനയും, ശാരീരിക മാനസിക പീഡനങ്ങളും സഹിച്ച് ഒതുങ്ങണം എന്ന ഏകപക്ഷീയമായ ഒരു കാഴ്ചപ്പാടും ഈ കുറിപ്പ് മുന്നോട്ട് വയ്ക്കുന്നില്ല. ചില അവസരങ്ങളിൽ അസ്വാരസ്യങ്ങളുടെ കടിച്ചുതൂങ്ങലുകളേക്കാൾ അഭികാമ്യം സംഘർഷ രഹിതമായ ഒരു വേർപിരിയൽ തന്നെയാണ്.</p>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-79778463069654232992022-01-02T05:48:00.001-08:002022-02-24T22:07:48.993-08:00ജീവിതശൈലിയും ആരോഗ്യവും<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEhKp_zAr5CMnX3qzS-ho6pWSeNb_oJNpcguCAzeyEmmIIHI5Ees_t5QVtLxCZ_0EimFytwpdVtUMycXcN5G97IEZHQQ6nF1Bgx6U9vkq83o04zop1u_gAQ3ZHCjVVwkfU0i0G5YeKali4Wi5XLLPl8TMQpgEgUrtYw5ZiIDPx6kMXlB_HA-GXsZHVtO_w=s420" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="420" data-original-width="400" height="200" src="https://blogger.googleusercontent.com/img/a/AVvXsEhKp_zAr5CMnX3qzS-ho6pWSeNb_oJNpcguCAzeyEmmIIHI5Ees_t5QVtLxCZ_0EimFytwpdVtUMycXcN5G97IEZHQQ6nF1Bgx6U9vkq83o04zop1u_gAQ3ZHCjVVwkfU0i0G5YeKali4Wi5XLLPl8TMQpgEgUrtYw5ZiIDPx6kMXlB_HA-GXsZHVtO_w=w191-h200" width="191" /></a></div><div style="text-align: justify;">ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ജനത യൂറോപ്പിലെ ഇക്വേറിയ ദ്വീപു നിവാസികളാണ് പോലും. ഹൃദ്രോഗം, ക്യാൻസർ പോലെയുള്ള മാരക രോഗങ്ങളൊന്നും ആ രാജ്യത്ത് എത്തി നോക്കിയിട്ടില്ല പോലും. ഗോതമ്പ്, ബ്രഡ്, ഒലീവ് ഓയിൽ, അവിടെ തന്നെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ, ബീഫ്, റെഡ് വൈൻ ഇവയൊക്കെയാണ് അവരുടെ ഭക്ഷണക്രമങ്ങൾ. കേരളത്തിലും ഈ ഭക്ഷണക്രമം കൊണ്ടു വന്നാൽ മലയാളികൾ നേരിടുന്ന മാരക അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കില്ലേ എന്ന വളരെ ലളിതമായ ഒരു ചോദ്യം ഒരു സുഹൃത്ത് ഒരു പൊതു ഇടത്തിൽ ചോദിച്ചിരിക്കുന്നത് കണ്ടു.</div><p></p><p style="text-align: justify;">ഇവിടെ ഒരു താരതമ്യ പഠനത്തിന് ഒരു സാധുതയും ഇല്ലാത്ത രണ്ടു സംസ്കാരങ്ങളെ തമ്മിൽ ചേർത്തു വയ്ക്കുന്നതിലെ ശരിയില്ലായ്മ നിലനിൽക്കുമ്പോൾ തന്നെ, ആരോഗ്യരംഗത്ത് ഒരു വൈദിഗ്ദ്യം അവകാശപ്പെടാൻ ഇല്ലങ്കിൽ പോലും, ആഹാരമല്ല പ്രധാനമായും ഒരു മനുഷ്യനെ അസുഖക്കാരനാക്കുന്നത് എന്ന കാഴ്ചപ്പാടാണ് , ഈ വിഷയത്തിൽ എനിക്കുള്ളത്. അരിയാേ, ഗോതമ്പോ മറ്റ് ഭക്ഷ്യവസ്തുക്കളോ അസുഖങ്ങൾക്ക് കാരണമാകും എന്ന കാഴ്ചപ്പാടു തന്നെ തെറ്റാണ്. അതുകൊണ്ടു തന്നെ, നമ്മുടെ ആരോഗ്യസ്ഥിതിക്ക് കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽ ഉണ്ടായ അപചയത്തെക്കുറിച്ച് എൻ്റെ പരിമിതമായ അറിവിൽ നിന്ന് പറയാൻ ശ്രമിക്കുകയാണ്.</p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEhwiyTJIwqBX6sN0GgRECiueuluJqeDRC7f8Gmqz_B3Qg-ivi5WwZflaUoptP3Jpsuydr1RWKRmnR2-i1GGjDxfCllR834UVWXjxhklMgiLdmnUQjFKMIBjN7v0SoNN1yS6ycz1k3tyHkItvRmTo3aAvXOR3BtLoV7SghkVROnienWqjIO1z_GG-P60kw=s624" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: justify;"><img border="0" data-original-height="351" data-original-width="624" height="180" src="https://blogger.googleusercontent.com/img/a/AVvXsEhwiyTJIwqBX6sN0GgRECiueuluJqeDRC7f8Gmqz_B3Qg-ivi5WwZflaUoptP3Jpsuydr1RWKRmnR2-i1GGjDxfCllR834UVWXjxhklMgiLdmnUQjFKMIBjN7v0SoNN1yS6ycz1k3tyHkItvRmTo3aAvXOR3BtLoV7SghkVROnienWqjIO1z_GG-P60kw=s320" width="320" /></a></div><div style="text-align: justify;">നാം പ്രധാനമായും കാർഷിക സംസ്കാരമുള്ള ഒരു ജനതയായിരുന്നു എന്ന് മറന്നു പോകരുത്. നമ്മുക്ക് ഒരു ദിവസം വേണ്ടിയിരുന്നത് കർഷകർക്ക് ഏറ്റവും അത്യാവശ്യം വേണ്ട ശാരീരിക അദ്ധ്വാനത്തിന് ഉതകുന്ന ഊർജ്ജദായകങ്ങളായ ഭക്ഷ്യവസ്തുക്കളായിരുന്നു എന്നും ഓർക്കുക. ഊർജ്ജദായകം എന്ന് പറയുമ്പോൾ ആദ്യം കാർബോഹൈഡ്രേറ്റ്സ്, പിന്നെ പ്രോട്ടീൻ. അതിനാൽ തന്നെ, അന്ന് നമ്മുടെ ഭക്ഷണക്രമത്തിൽ നിർലോഭമായി അരിയും പയറുവർഗ്ഗങ്ങളും പാലും മുട്ടയും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. തൊണ്ണൂറു ശതമാനം ജനതയും അതികഠിനമായ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നതിനാൽ, നമ്മുടെ മുൻതലമുറക്ക് നന്നായി ഭക്ഷണം കഴിക്കേണ്ട ആവശ്യകതയുണ്ടായിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. അന്ന് അദ്ധ്വാനിക്കാത്ത വരേണ്യ വർഗ്ഗത്തിൻ്റെ അസുഖങ്ങളായി നമ്മൾ പൊതുവെ പറഞ്ഞു വച്ചിരിരുന്നത്, ഇന്ന് സാർവ്വർത്രികമായി കാണുന്ന പ്രഷർ, ഷുഗർ, കൊളസ്ട്രോൾ, ഹാർട്ട് മുതലായ അസുഖങ്ങൾ ആയിരുന്നു എന്നും ഓർമ്മിപ്പിക്കുന്നു. അതിനാൽ തന്നെ ഇന്നലെ അസുഖങ്ങളുടെ ഉറവിടം ഏതാണ്ട് മനസ്സിലാക്കാവുന്നതേയുള്ളു</div><p></p><p style="text-align: justify;">എൺപതുകളുടെ അവസാനത്തോടെയാണ് നമ്മളിൽ സാംസ്കാരികവും സാമൂഹികവുമായ ഒരു വലിയ മാറ്റത്തിന് തുടക്കമായത്. സാംസ്കാരിക മൂല്യച്യുതി എന്ന് മറുഭാഷയിൽ വിളിക്കപ്പെടാവുന്ന പ്രവാസി സംസ്കാരമായിരുന്നു അത്. ഗൾഫ് നാടുകളിലേക്ക് മലയാളികൾ ചേക്കേറിത്തുടങ്ങിയപ്പോൾ ഇവിടെ അവശേഷിക്കുന്ന കുടുംബാംഗങ്ങൾ ഗൾഫിൽ നിന്നുള്ള പണത്തെ മാത്രം ആശ്രയിച്ച് ജീവിതത്തെ ക്രമപ്പെടുത്തുകയും, ക്രമണ കൃഷികൾ അപ്രത്യക്ഷമായി കാർഷിക സംസ്കാരത്തിന് പകരമായി ഒരു ഉപഭോക്തൃ സംസ്കാരം രൂപപ്പെടുകയും ചെയ്തു. തൊണ്ണൂറുകളുടെ മധ്യത്തിൽ നമ്മുടെ പുറം ചൊറിഞ്ഞു തരാൻ വരെ ഉത്തരേന്ത്യൻ തൊഴിലാളി സംസ്കാരത്തെ ആശ്രയിച്ച്, അദ്ധ്വാനം ഒട്ടുമേ വേണ്ട എന്ന നിരുത്തരവാദപരമായ നിലപാടിലേക്ക് കേരള ജനത കൂപ്പുകുത്തുകയും ചെയ്തു. ഇതായിരുന്നു നമ്മുടെ ആരാേഗ്യ അപചയത്തിൻ്റെ തുടക്കം.</p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEg98XAt8wFWpDrBqEQ1ZLtI3qJNLk7rlnomPOvB26mKiE_DUV0MUcEz6TgAcPRhZmGcbMFP4QJ7B8obC2ASlklmyIAGWaq7Rb_FYOxAZtLQL6hASqdclJdRmr-ePE301J-Ly09u1cK5fblKiDjweEl8RdV1Uy2EXqWeSviENrG8o-VGWUeF5QoJJFkDLQ=s976" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em; text-align: justify;"><img border="0" data-original-height="600" data-original-width="976" height="197" src="https://blogger.googleusercontent.com/img/a/AVvXsEg98XAt8wFWpDrBqEQ1ZLtI3qJNLk7rlnomPOvB26mKiE_DUV0MUcEz6TgAcPRhZmGcbMFP4QJ7B8obC2ASlklmyIAGWaq7Rb_FYOxAZtLQL6hASqdclJdRmr-ePE301J-Ly09u1cK5fblKiDjweEl8RdV1Uy2EXqWeSviENrG8o-VGWUeF5QoJJFkDLQ=s320" width="320" /></a></div><div style="text-align: justify;">നമ്മൾ കേരള ജനത, സ്വാശ്രയത്തിൽ നിന്നും പരാശ്രയത്തിലേക്ക് പരിവർത്തിച്ചപ്പോഴും, ശരീരത്തിൻ്റെ അദ്ധ്വാനശേഷിക്ക് അവസാനമിട്ടപ്പോഴും, ഭക്ഷണക്രമത്തിൽ തെല്ലും മാറ്റം വരുത്താൻ തയ്യാറായില്ല എന്ന് മാത്രമല്ല, പണക്കൊഴുപ്പിൽ നീരാടി അതിൻ്റെ അളവ് കൂട്ടുകയാണ് ചെയ്തത്. സർക്കാർ ഉൾപ്പെടെയുള്ള ഉത്ബോദന സംവിധാനങ്ങളും ഗർഫ് പണത്തിൽ കണ്ണ് മഞ്ഞളിച്ച് നമ്മുക്കും കിട്ടണം പണം എന്ന കാഴ്ചപ്പാടിലേക്ക് മൂക്കുകുത്തി വീഴുകയും ചെയ്തു. നാമമാത്രമായതും ഒറ്റപ്പെട്ടതുമായ ചില ഉത്ബോധനങ്ങളെയോ അതിൻ്റെ ശരി വശങ്ങളെയോ ഉൾക്കൊള്ളാൻ നാം തയ്യാറായതുമില്ല, ചിലവ ഉച്ചത്തിൽ ആയപ്പോൾ മർക്കടമുഷ്ടിയാൽ തല്ലിയൊതുക്കപ്പെട്ടു. ഇതേ കാലയളവിൽ തന്നെ മറുവശത്ത്, പ്രവാസ പണക്കൊഴുപ്പിൻ്റെ ഉറവയൂറ്റിക്കുടിച്ച്, മദിപ്പിക്കുന്ന ഗന്ധം വമിപ്പിക്കുന്ന ഒരു ഹോട്ടൽ സംസ്കാരം ഉയർന്ന് വരികയും, അതിനോടകം അലസതയുടെ പിടിയിലമർന്നു കഴിഞ്ഞ പുതുതലമുറ അതിന് പതിയെ അടിമകൾ ആകുകയും ചെയ്തു. ഒരുവശത്ത് കൃഷി അപ്രത്യക്ഷമായപ്പോൾ പിൻവാതിൽ കടലാസുകളുടെ പിൻബലത്തിൽ കൃഷിയിടങ്ങൾ ഗൾഫുപണം ഫ്ലാറ്റുകളായി പരിണാമം പ്രാപിച്ചു കൊണ്ടിരുന്നു. അതിലെ പതിനഞ്ചാം നിലയിലും ഇരുപത്തിയഞ്ചാം നിലയിലും, ഹോട്ടൽ പൊറോട്ടയിലും ബീഫ് ഉലത്തിയതിലും മുഖമിട്ടുരച്ച്, ഏമ്പക്കവും വിട്ട് ആട്ടുകട്ടിലുകളിലേക്ക് പുതുതലമുറ പൂർണമായും ഒതുക്കപ്പെട്ടു. ഭക്ഷണത്തിനായി പ്രധാനമായും പച്ചക്കറികളെ ആശ്രയിച്ചിചിരുന്ന, മാംസാഹാരം മാസത്തിൽ ഒന്ന് എന്ന് നിജപ്പെടുത്തിയിരുന്ന നാം, ദിവസം മൂന്നുനേര ക്രമത്തിലേക്ക് മാംസോപഭോഗം മാറ്റുകയും ചെയ്തതോടെ അതുവരെ കേരളം കണ്ടിട്ടില്ലാത്ത കുടവയറുകളും, പൊണ്ണത്തടികളും ജനിക്കപ്പെട്ടു. അസുഖങ്ങൾ പരിധിവിട്ട് നമ്മളിലേക്ക് ആക്രമണമഴിച്ച് വിട്ടത് ഈ ഘട്ടത്തിലാണ്.</div><p></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjcGP5576sWXt6XlRnjUlUWsgD6uvpQWvI9pAe4L2ZkIXnP-5eFKJmcsZYQhZ07v7i6UwCu70bE1f7vsuk5hkoLz8KOReY9owzSGAT_2OKKMQ1GTLMa50vuxjEraQ1uqZo9mqKMon02YE_4wfZB8lakJxQEKNIlFANmLZenoLfTDwsq7vP9k9VffA4qgw=s308" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: justify;"><img border="0" data-original-height="164" data-original-width="308" height="164" src="https://blogger.googleusercontent.com/img/a/AVvXsEjcGP5576sWXt6XlRnjUlUWsgD6uvpQWvI9pAe4L2ZkIXnP-5eFKJmcsZYQhZ07v7i6UwCu70bE1f7vsuk5hkoLz8KOReY9owzSGAT_2OKKMQ1GTLMa50vuxjEraQ1uqZo9mqKMon02YE_4wfZB8lakJxQEKNIlFANmLZenoLfTDwsq7vP9k9VffA4qgw" width="308" /></a></div><div style="text-align: justify;">രണ്ടായിരത്തിതിൻ്റെ ആദ്യഘട്ടത്തിൽ, ഏതാണ്ട് പൂർണമായും കൃഷി ഉപേക്ഷിച്ച നാം, ഭക്ഷ്യവസ്തുക്കൾക്കായി അന്യനാടുകളെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് കൂപ്പുകുത്തി. അപ്പോഴും പണത്തിൻ്റെ കുത്തൊഴുക്കിൽ, ഉപഭോഗത്തിന് നാം ഒരു കുറവും വരുത്തിയില്ല. ആവശ്യക്കാർ കൂടിയപ്പോൾ, ഭക്ഷ്യഷ്യവസ്തുക്കൾക്ക് വേണ്ടി നമ്മൾ ആശ്രയിക്കുന്നവർക്ക് ഉത്പാദനം കൂട്ടാനും, ഉൽപ്പാദിച്ചവയെ കേട് കൂടാതെ സൂക്ഷിക്കാനുമുള്ള വഴിവിട്ട മാർഗ്ഗങ്ങളിലേക്ക് കടക്കേണ്ടി വന്നു. പച്ചക്കറികളിൽ, പാലിൽ, മാംസത്തിൽ, കടൽ വിഭവങ്ങളിൽ, മസാലക്കൂട്ടുകളിൽ എന്തിനേറെ അവ പൊതിയുന്ന വർണ്ണക്കടലാസുകളിൽ പോലും മായം പ്രധാന ഘടകമായി മാറി. നമ്മിലേക്ക് മഹാമാരികൾ കൂടുതൽ ആക്രമോൽസുകത കാണിച്ചത് ഈ ഘട്ടത്തിലാണ്.</div><p></p><p style="text-align: justify;">ഗ്ലോബലൈസേഷൻ എന്ന ഭൂതം നേരത്തെ തന്നെ നമ്മെ ആക്രമിച്ച് തുടങ്ങിയിരുന്നു എങ്കിലും അത് നമ്മുടെ ആരോഗ്യത്തെ ഗ്രസിച്ച് തുടങ്ങിയത് അൽപ്പം പതിയെ ആയിരുന്നു എന്ന് പറയേണ്ടി വരും. ആദ്യഘട്ടത്തിൽ ജീവിതോപാധി എന്ന നിലയിൽ പ്രവാസത്തെ കണ്ടിരുന്നവ പ്രവാസികൾ, ഗ്ലോബലൈസേഷൻ്റേയും സ്വദേശിവൽക്കരണത്തിൻ്റെയും ഭൂതം തങ്ങളെ ആക്രമിക്കാൻ വരുന്ന തിരിച്ചറിവിൽ വളരെ പെട്ടെന്ന് തന്നെ നാട്ടിൽ ആനുപാതികമായ ഒരു വരുമാന ശ്രോതസിനെ കുറിച്ച് ആലോചിക്കുകയും അങ്ങനെ സ്വതവേ അദ്ധ്വാനശേഷി നഷ്ടപ്പെട്ട മലയാളികളുടെ മുന്നിൽ അന്താരാഷ്ട്ര രുചികളായ പിസ്സ, കബ്സ പോലുള്ള അതിതീവ്രമായ കൊഴുപ്പും കാർബോ ഹൈഡ്രേറ്റ്സും അടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിളമ്പുന്ന ന്യൂജൻ ഹോട്ടലുകളുടെ പിറവിയും ഉണ്ടായി.</p><p style="text-align: justify;">ഇന്ന് പ്രവാസം ഏതാണ്ട് അസ്തമിച്ച മട്ടാണ്, അല്ലെങ്കിൽ ഉടൻ തന്നെ അസ്തമിച്ചേക്കാവുന്ന ഒന്നാണ് അത്. ജീവിതം എന്ന ആശങ്കയിൽ നിൽക്കുന്ന ചെറിയ ഒരു ശതമാനം മലയാളികൾ എങ്കിലും ഇപ്പാേൾ ഇവിടെ ഒരു തിരിച്ച് പോക്കിനായി ആഗ്രഹിക്കുന്നു എന്നത് ആശ്വാസവും സന്തോഷവും നൽകുന്ന ഘടകങ്ങൾ ആണ്. അടിസ്ഥാനപരമായി ഒരു മനുഷ്യൻ്റെ ആവശ്യം നല്ല ഭക്ഷണം മാത്രമാണന്ന തിരിച്ചറിവിൽ പഴമയ്ക്കായി മുറവിളി കൂട്ടുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. പക്ഷേ അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള തിരിച്ചു പോക്ക് ഇന്ന് അസാദ്ധ്യമാണ്. കാരണം കേരളം മാറ്റപ്പെട്ടത് അത്തരമൊരു തിരിച്ചു പോക്ക് അസാദ്ധ്യമാക്കി കൊണ്ടാണ്. അസുഖങ്ങൾ ഒഴിഞ്ഞ് നിൽക്കുന്ന ഒരു ജീവിത സാഹചര്യങ്ങൾക്കായി നാം സമരസപ്പെടേണ്ടതുണ്ട്. അതിന് യൂറോപ്യൻ ഭക്ഷണ രീതി അനുകരിച്ചത് കൊണ്ട് ഒരു നേട്ടവും ഉണ്ടാവില്ല എന്നുറപ്പ്.</p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjMPr3vz1f0zcvz1pOl9PW-TjenlEOzDqtlNkAgSG9NnEuvVPHk8QYoxp-uQQDIZY1T0zdZV7gPpv9S0J_sZR_y6Dvpqm7TfmXMsO_zT9TMVwS9IJUwjmbGnXrQ6EHAVrYlC6WwzrGPtR05CGL_u_IzjsIiPfGgh4DPu5wc6CkKnIfFG3YTNFCn7xNT7w=s275" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em; text-align: justify;"><img border="0" data-original-height="183" data-original-width="275" height="183" src="https://blogger.googleusercontent.com/img/a/AVvXsEjMPr3vz1f0zcvz1pOl9PW-TjenlEOzDqtlNkAgSG9NnEuvVPHk8QYoxp-uQQDIZY1T0zdZV7gPpv9S0J_sZR_y6Dvpqm7TfmXMsO_zT9TMVwS9IJUwjmbGnXrQ6EHAVrYlC6WwzrGPtR05CGL_u_IzjsIiPfGgh4DPu5wc6CkKnIfFG3YTNFCn7xNT7w" width="275" /></a></div><div style="text-align: justify;">സാധിക്കില്ല എന്ന് അറിയുമെങ്കിലും പറഞ്ഞ് അവസാനിപ്പിക്കുന്നു. വിശാലമായ വസ്തു വകകൾ ഉള്ളവർ, സ്വന്തം പറമ്പിൽ രാവിലെയും വൈകിട്ടും കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും അദ്ധ്വാനിച്ച് വിളകൾ കൃഷി ചെയ്ത് ഭക്ഷണത്തിന് വക കണ്ടെത്തുക. അത്തരം സാഹചര്യങ്ങൾ ഇല്ലാത്തവർ, വ്യായാമം കൃത്യമായി ചെയ്യാൻ മറക്കാതിരിക്കുന്നതിനോടൊപ്പം, കൃഷിക്കാരിൽ നിന്ന് നേരിട്ട് ഭക്ഷ്യവിളകൾ വാങ്ങി ഉപയോഗിക്കണം. ശരീരത്തിൻ്റെ അദ്ധ്വാനത്തിന് ആവശ്യമായ ഭക്ഷണം മാത്രം കഴിക്കുക, പുറത്തു നിന്നുള്ള ഏത് ഭക്ഷ്യവസ്തുക്കളും പൂർണമായും ഒഴിവാക്കുക. ഉറങ്ങുന്നതിനും ഉണരുന്നതിനും സമയക്രമം നിശ്ചയിക്കുക. ഇതിലൊക്കെ ഉപരി, സർക്കാർ സ്പോൺസർ ചെയ്യുന്ന വിഷമദ്യവും, മൊബൈലിൻ്റെ തീവ്ര ഉപയോഗവും ആരോഗ്യത്തെ നശിപ്പിക്കുന്നതിന് പ്രധാന കാരണങ്ങളാണ്. ഇത്രയൊക്കെ ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധി വരെ അസുഖങ്ങൾ ഒഴിഞ്ഞു നിൽക്കും. എല്ലാവർക്കും ആരോഗ്യം നിറഞ്ഞ നല്ല നാളെകൾ ആശംസിക്കുന്നു</div><p></p>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-4561495974088277242021-12-09T20:35:00.039-08:002022-02-24T22:51:41.324-08:00മത ഇതരത്വം<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEicjPwYchudnZWKo66WrQbmUTpi47oWAnrjgG9HrkGonlEE0f4SlGUJiLBA_mNjSfEUkCVTA09t-I9-XQtOgwcQivutcLKVbwGWCeG8lIHhDIkd8c-IR9mIansoEuO56nCeDJQcwGo9ru_dqBIHyBT3dG_4a-3BXkm5n_DCDZcyCPMWp9U1UBnRUFKYHw=s1170" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="700" data-original-width="1170" height="239" src="https://blogger.googleusercontent.com/img/a/AVvXsEicjPwYchudnZWKo66WrQbmUTpi47oWAnrjgG9HrkGonlEE0f4SlGUJiLBA_mNjSfEUkCVTA09t-I9-XQtOgwcQivutcLKVbwGWCeG8lIHhDIkd8c-IR9mIansoEuO56nCeDJQcwGo9ru_dqBIHyBT3dG_4a-3BXkm5n_DCDZcyCPMWp9U1UBnRUFKYHw=w286-h239" width="286" /></a></div><div style="text-align: justify;">ആദ്യാക്ഷരം കുറിച്ചത് നാരായണാനാശാൻ്റെ കളരിയിൽ ആയിരുന്നു. "ഓം ഹരീശ്രീ ഗണപതയേ നമഃ". അയ്യപ്പ ഉപാസകനും, ഋഷി തുല്യനുമായ ആശാൻ ദിനേന അക്ഷരം പഠിപ്പിക്കുന്നതിന് മുമ്പ് ചൊല്ലുന്ന ഈ മന്ത്രം എല്ലാ മതസ്ഥരായ കുട്ടികളും ഏറ്റു ചൊല്ലിയിരുന്നു. ചൊല്ലിക്കൊടുക്കുന്ന ആശാനാേ, കൂടെയിരിക്കുന്ന ഞങ്ങൾ കുട്ടികളോ, ഞങ്ങളുടെ വ്യത്യസ്ഥ മതസ്ഥരായ മാതാപിതാക്കളോ അതൊരു വർഗ്ലീയ മന്ത്രമായി കരുതിയിരുന്നില്ല. തുടർന്ന് പഠിച്ചത് ഒരു ക്രിസ്ത്യൻ സ്കൂളിലാണ്. അതിൽ ആറ് വർഷം പള്ളിയുടെ മുറ്റത്തുള്ള സ്കൂളിൽ. ദിവസവും അരമണിക്കൂർ പ്രാർത്ഥനകൾക്കായി നീക്കിവച്ചിരിക്കുന്ന സ്കൂളിൽ, പക്ഷേ ആരും മതത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല. തുടർന്ന് പഠിച്ച നാലു വർഷവും പള്ളിയോട് ചേർന്നിരിക്കുന്ന സ്കൂളിൽ തന്നെയാണ് പഠനം തുടർന്നത്. ഈ പത്ത് വർഷ കാലയളവിൽ ഒരാളും നിർബന്ധിക്കാതെ ബൈബിൾ വായിച്ചിരുന്നു, കുർബാന കൊണ്ടിരുന്നു, സങ്കീർത്തനങ്ങൾ പഠിച്ചിരുന്നു, ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടി സ്തുതിച്ചിരുന്നു . വീട്ടിൽ വന്നിരുന്ന് ക്രിസ്തീയ പ്രാർത്ഥനാ ഗാനങ്ങൾ ഉറക്കെ പാടുമായിരുന്നു. എന്റെ അമ്മയോ അച്ഛനോ വീട്ടിലെ മറ്റ് മുതിർന്നവരോ അത് പാടരുത് ക്രിസ്ത്യാനിയുടേത് എന്ന് പറഞ്ഞിരുന്നില്ല. എൻ്റെ മതം ഹിന്ദു എന്ന് പറഞ്ഞ് മാതാപിതാക്കൾ ഊറ്റം കൊണ്ടിരുന്നില്ല, നീ ഹിന്ദു എന്ന് പറഞ്ഞ് എൻ്റെ വിദ്യാലയത്തിലെ ഒരാളും എന്നെ ഇകഴ്ത്തി പ്രാർത്ഥനയിലോ, കുർബാനയിലോ നിന്ന് മാറ്റി നിർത്തിയിരുന്നില്ല. അതു കൊണ്ട് ഞാൻ ഏത് വിഭാഗമാണന്ന് സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു. അതേ സമയം തന്നെ, സന്ധ്യാനാമം ചൊല്ലുകയും, ദിവസവും കുളിച്ച് തൊഴുത് നിർമ്മാല്യം തൊഴുകയും, വ്രതാനുഷ്ടാനങ്ങൾ പാലിക്കുകയും ചെയ്തിരുന്ന തികഞ്ഞ ഭക്തനും ആയിരുന്നു ഞാൻ. മുസ്ലിം വിഭാഗവുമായി ബന്ധമുണ്ടായി തുടങ്ങിയത് പ്രീഡിഗ്രി കാലങ്ങളിൽ ആണ്, പിന്നീട് ജീവിതത്തിലെ പൊഴിഞ്ഞു പോയ നാൽപ്പത്തിയേഴ് വർഷങ്ങളുടെ ആകെ കണക്കെടുത്താൽ ഏറ്റവും അധികം ആഴത്തിൽ ഇടപഴകിയത് മുസ്ലീം വിഭാഗങ്ങൾക്കൊപ്പമായിരിക്കും. അതു കൊണ്ടാവാം ഏതൊരു ആരാധനാലയത്തിന് മുമ്പിൽ കൂടി കടന്നു പോയാലും 'ദൈവമേ' എന്ന് നെഞ്ചിൽ ഒന്നു കൈവച്ച് വിളിക്കാൻ എനിക്ക് കഴിയുന്നത്. ഒരു ക്ഷേത്രത്തിൽ അർച്ചന കഴിക്കുന്ന അതേ ഭക്തിയോടെയും നിർവൃതിയോടെയും ഒരു ക്രിസ്ത്യൻ ദേവാലയത്തിൽ മെഴുകുതിരി കത്തിക്കാൻ എനിക്ക് കഴിയുന്നതും, മണ്ഡല വ്രതം നോൽക്കുന്ന അതേ ആത്മസംതൃപ്തിയോടെ റംസാൻ വ്രതം അനുഷ്ടിക്കാൻ കഴിയുന്നതും. എൻ്റെ ചില സുഹൃത്തുക്കള്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട് "നിങ്ങൾക്ക് മതമില്ല, ദൈവമുണ്ട് എന്ന് പറയുന്നത് പൊള്ളത്തരമല്ലേ" എന്ന്. മതമില്ലാതെ ദൈവം എങ്ങനെയുണ്ടായി എന്നതിന് അവര്‍ക്കുള്ള ഉത്തരം കൂടിയാണ് ഈ ലേഖനം.</div><p></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjMq8725gk9ui4k5Uv24o6rQuInROP8YOjlUjQTKRe4R3Jgc_j2rxzuhwwq5PufkPbHn4P85H1bnE7kiAhQGEPkBOabJQeXj7pBS9sFwXu0660s4bZeIYIrjJR5TyLF7pJ3YCAwmmbGfny_XMqV_rTmAdEkFsLxTTe4P4sABTL4dROJavLpHrxAV5j4rA=s310" style="clear: right; float: right; margin-bottom: 1em; margin-left: 1em; text-align: justify;"><img border="0" data-original-height="162" data-original-width="310" height="223" src="https://blogger.googleusercontent.com/img/a/AVvXsEjMq8725gk9ui4k5Uv24o6rQuInROP8YOjlUjQTKRe4R3Jgc_j2rxzuhwwq5PufkPbHn4P85H1bnE7kiAhQGEPkBOabJQeXj7pBS9sFwXu0660s4bZeIYIrjJR5TyLF7pJ3YCAwmmbGfny_XMqV_rTmAdEkFsLxTTe4P4sABTL4dROJavLpHrxAV5j4rA=w260-h223" width="260" /></a></div><div style="text-align: justify;">പലരും വിശ്വസിക്കുന്നത് പോലെ മതേതരം എന്നാൽ സ്വന്തം വിശ്വാസത്തെ പുറങ്കാലുകൊണ്ട് തട്ടിയിട്ട് മറ്റ് വിശ്വാസങ്ങൾക്ക് നേരെ മാത്രം കൈയ്യടിക്കുന്ന ഒന്നല്ല. മതേതരം എന്നാൽ സ്വന്തം മതം മഹത്തരവും ബാക്കിയെല്ലാം മ്ലേച്ഛം എന്ന കാഴ്ചപ്പാടും ആവരുത്. മതേതരം എന്നാൽ മുസ്ലീം കുങ്കുമം ഇടുന്നതും, ഹിന്ദു ഹിജാബ് ധരിക്കുന്നതും, ക്രിസ്ത്യൻ നിവേദ്യം പരസ്യമായി കഴിച്ചു കാണിക്കുന്നതും ആവരുത്. മതേതരം എന്നാൽ ദൈവവിശ്വാസികളെ ഒന്നായി തെറിപറഞ്ഞ് യുക്തിവാദം പ്രചരിപ്പിക്കുന്നതും ആവരുത്. മതേതരം എന്നാൽ ലക്ഷ്യം മുന്നിൽ കണ്ടുള്ള പ്രീണനമോ പീഡനമോ ആവരുത്. മതേതരം എന്നാൽ എല്ലാത്തിനേയും സഹിഷ്ണതയോടെയും, സമഭാവനയോടെയും സാഹോദര്യത്തോടെയും ഉൾക്കൊള്ളാനും, ഒരു മതവിശ്വാസി എന്ന നിലയിൽ തനിക്കുള്ള എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും മറ്റൊരു മതവിശ്വാസിക്കും ഉണ്ടാവണം എന്നും, അത്തരം അവകാശ നിഷേധം ഉണ്ടാകുന്നിടത്ത് ഉറച്ച് നിന്ന് ചോദ്യം ഉയർത്തുന്നതുമാണ്. മതേതരം എന്നാൽ തികച്ചും ജനാധിപത്യപരമായ ഒരു ഉൾക്കാഴ്ചയിൽ ഉറവ കൊണ്ടതാവണം. മതേതരം എന്നാൽ സ്വന്തം മതയുക്തികളിൽ ഒതുങ്ങി നിൽക്കുമ്പോഴും മറ്റുള്ള മതങ്ങൾക്ക് കൊടുക്കുന്ന ബഹുമാനമാവണം. </div><p></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjdUhh5BY_Uv4J0ek8835UCxj_dyLB5W4EbuP8ve-Cptmzm9YoYcXylaSUbSrIRZwp42E8npyyT6CwlHTj2zFj3jDDOSpf0TCstI0KtCkjC-nP3dgj_jvIUv-UNUCafy1s7gA07k5Qf6KB741sYiudVO9yivtEc4tc0CK_u5RRh2nJQoehtvgpet7zEtA=s297" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: justify;"><img border="0" data-original-height="169" data-original-width="297" height="228" src="https://blogger.googleusercontent.com/img/a/AVvXsEjdUhh5BY_Uv4J0ek8835UCxj_dyLB5W4EbuP8ve-Cptmzm9YoYcXylaSUbSrIRZwp42E8npyyT6CwlHTj2zFj3jDDOSpf0TCstI0KtCkjC-nP3dgj_jvIUv-UNUCafy1s7gA07k5Qf6KB741sYiudVO9yivtEc4tc0CK_u5RRh2nJQoehtvgpet7zEtA=w245-h228" width="245" /></a></div><div style="text-align: justify;">ഇന്ന് സമൂഹത്തിൻ്റെ മുഖ്യധാരയിൽ മതം ഒരു പ്രധാന വിഷയമാണ്. രാഷ്ട്രീയം അതിൻ്റെ വളർച്ചയ്ക്ക് മതം ഒരു പ്രധാന ആയുധമാക്കുന്നു. അവർ പ്രീണനവും പീഡനവും തരാതരത്തിൽ വേണ്ടിടത്ത് ഉപയോഗിക്കുകയും, മതേതര മനസ്കരെ പോലും വഴിതിരിച്ചു വിടാൻ ഉതകുന്ന തരത്തിൽ ശക്തമായ വിഷയങ്ങൾ സൃഷ്ടിക്കുകയും, അതിൻ്റെ കനലുകൾ അടങ്ങാതെ സൂക്ഷിക്കുകയും ചെയ്യുന്നു. മതമൗലിക വാദികൾ ഇത്തരം അവസരങ്ങൾ മുതലെടുത്ത് കലക്കവെള്ളത്തിലെ മീൻ പിടുത്തം നിർബാധം തുടരുന്നു. സമൂഹമദ്ധ്യത്തിൽ ഒൻപത് വയസ്സുള്ള കുട്ടി തൊപ്പി വയ്ക്കുന്നതും, ഭരതനാട്യം കളിക്കുന്ന കുട്ടിയുടെ കഴുത്തിൽ കൊന്ത കാണുന്നതും, ഹർത്താലിനിടയിൽ കുങ്കുമം നെറുകയിൽ ചാർത്തിയ യുവതിയെ കാണുന്നതും അസ്വസ്ഥതയുണ്ടാക്കുന്നു, ചിലപ്പാേൾ ആക്രമിക്കപ്പെടുന്നു. വാഴ്ത്തുന്നതിനും വീഴ്ത്തുന്നതിനും മതം. കുറ്റവാളികൾക്ക് പോലും അവരുടെ പേരും വാലും നോക്കി ന്യായീകരിക്കാനും, അന്യായീകരിക്കാനും മതമൊരു ആയുധമാക്കുന്നു. അദ്ധ്യാപകരോ, മാതാപിതാക്കളോ, എന്തിനേറെ പൊതുസമൂഹത്തിലെ ഭൂരിപക്ഷത്തിന് തന്നെയോ അവരുടെ മതേതര മനസ്സ് നഷ്ടമായിരിക്കുന്നു, പുതിയ തലമുറയെ പോലും പഠിപ്പിച്ച് വളർത്തുന്നത് മതവും മത ചിന്തകളും കുത്തി വച്ചാണ്. ദൈവത്തിന് അവിടെ സ്ഥാനമില്ലാതായിരിക്കുന്നു, പകരം ദൈവിക ചിന്തകളെക്കാൾ പല മത സ്ഥാപനങ്ങളും കുട്ടികളെ പഠിപ്പിക്കുന്നത് അന്യമതസ്ഥരെ എങ്ങനെ പീഡിപ്പിക്കാം എന്നത് മാത്രമാണ്. </div><p></p><p style="text-align: justify;">മതോത്ബോധകർ ഒരിക്കലും അംഗീകരിക്കില്ല എങ്കിലും അറിഞ്ഞിരിക്കേണ്ട ഒരു പാഠം ഉണ്ട്. മതം എന്നാൽ വീട്ടിലെ തന്റെ കിടപ്പുമുറി പോലെ നിന്റെ മാത്രം സ്വകാര്യ സ്വത്തായി കാണുക. അവിടെ ഉറങ്ങും ഉണരും അലറും കോട്ടുവാ ഇടും, ലൈംഗികത നടത്തും, നഗ്നനായി നടക്കും. മതത്തെയും ഒരു കിടപ്പുമുറി പോലെ, തികച്ചും നിന്റെ സ്വകാര്യമാണ് തിരിച്ചറിവിൽ അത് മറ്റുള്ളവരുടെ നടുവിൽ തുറന്നിടാനോ അതിലെ കാര്യങ്ങൾ ചർച്ച ചെയ്യാനോ പോകാതിരിക്കുക. സംസ്കാരമുള്ളവനാണ് നിങ്ങളെങ്കിൽ മറ്റുള്ളവരുടെ മതമെന്ന കിടപ്പുമുറിയിലേക്ക് എത്തി നോക്കാതിരിക്കാനുള്ള മൂല്യം ഉണ്ടാക്കിയെടുക്കുക. എന്റെ കാഴ്ചപ്പാടിൽ മതേതരത്വം എന്നാൽ ഇതാണ് ഇത് മാത്രമാണ്.</p>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-40856179443398525452021-11-19T23:10:00.014-08:002022-02-24T23:17:49.450-08:00പുരുഷൂസ് ലോ ഓഫ് സാമൂഹിക പ്രതിബദ്ധത<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEgkFlkhtzsw2K90-fIpyYgnd_p_8n1d11Tjk1TUVCO1I2QDwm49oJuf0aOzl6ZvH53cHYrPUayvLeEygGfeWYtQEys0ZmHHY2nLazcvTaElavaYSRS35mXxmqX_dRTQ9hD9p0M2N6IE22JLrAWJcvC0opdcbXUx0jTVC9PZvN6XpFLDuYORN49hdndSIw=s480" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="360" data-original-width="480" height="240" src="https://blogger.googleusercontent.com/img/a/AVvXsEgkFlkhtzsw2K90-fIpyYgnd_p_8n1d11Tjk1TUVCO1I2QDwm49oJuf0aOzl6ZvH53cHYrPUayvLeEygGfeWYtQEys0ZmHHY2nLazcvTaElavaYSRS35mXxmqX_dRTQ9hD9p0M2N6IE22JLrAWJcvC0opdcbXUx0jTVC9PZvN6XpFLDuYORN49hdndSIw=s320" width="320" /></a></div><div style="text-align: justify;">ഡിയർ ആദർശ പുരുഷൂസ്.... </div><p></p><p style="text-align: justify;">നിങ്ങളുടെ പുരുഷു ജിവിതത്തിനിടയിൽ, നിങ്ങൾക്ക് മുന്നിൽ, മുട്ടിൽ ഇഴഞ്ഞ് നമിച്ചു നിന്ന് "ലേലു അല്ലു" വിളിച്ച ഒരാളെയെങ്കിലും ഒരിക്കൽ എങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാവും. നിങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത വിഷയമാണങ്കിൽ പോലും, നിങ്ങൾ അവൻ്റെ നട്ടപ്പുറവും, ചങ്കും, കരളും, ചെവിക്കുറ്റിയും ഇടിച്ചു കലക്കാൻ, ഒരു കൂട്ടം ആദർശ പുരുഷൻമാർക്കൊപ്പം കൂടെക്കൂടിയുട്ടുണ്ടാവും. എങ്കിൽ ഉറപ്പിച്ചോളു, പ്രത്യേകിച്ചും സ്ത്രീപുരുഷ ബന്ധങ്ങളുടെ കാര്യത്തിൽ ഇത്തരം അനാവശ്യ "പുരുഷൂസ് ലോ ഓഫ് സാമൂഹിക പ്രതിബദ്ധത" നിങ്ങളിൽ അനിയിന്ത്രിതമായി ഉണ്ടങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ "കൊതിക്കുറവേശ്വരൻ" എന്ന കപട സദാചാരബോധം പേറുന്ന ചിത്തരോഗി വിഭാഗത്തിൽ പെടുന്നവനാണ് എന്ന്. ഞാൻ പറയുന്നത് സ്വന്തം വീട്ടിലുള്ള ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്ന അച്ഛൻ, ആങ്ങള, മകൻ വർഗ്ഗത്തിൽ പെടുന്ന പുരുഷ കേസരികളെ കുറിച്ചല്ല. വ്യക്തമായ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ആർജ്ജവത്തോടെ വിഷയങ്ങളിൽ ഇടപെടുന്ന പുരുഷന്മാരെക്കുറിച്ചും അല്ല മറിച്ച്, തങ്ങൾക്ക് ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾക്ക് വെറുതെ ഏണി വയ്ക്കുന്ന സദാചാര പുരുഷൂസിനെ കുറിച്ചാണ്. </p><p style="text-align: justify;">എന്നെ തെറി വിളിക്കാൻ ഇതിന്റെ ചുവട്ടിൽ പുരുഷ ശ്രീമാൻമാർ അണിനിരന്നേക്കാം, എങ്കിലും ഒരു കാര്യം വ്യക്തമാക്കാതെ വയ്യ. ഏതാണ്ട് ഏറിയ പങ്ക്, പുരുഷനിലും ഒരു വേലിചാട്ടക്കാരൻ ഒളിഞ്ഞിരിപ്പുണ്ട് (സ്വയം വിമർശനമായി എടുത്തോളു, നീ അങ്ങനെയാണ്, അതു കൊണ്ട് തോന്നുന്നതാണ് എന്നാണ് വാദമെങ്കിൽ അതും അംഗീകരിക്കുന്നു). എന്തെങ്കിലും വിവാഹേതര ബന്ധങ്ങൾ സമൂഹമദ്ധ്യത്തിൽ വെളിവാക്കപ്പെടുമ്പോൾ അതിനെ അപലപിച്ച് എഴുതുന്നവരിൽ ഏറിയ പങ്കും, കപടതയുടെ വികൃത മുഖംമൂടി അണിഞ്ഞവർ തന്നെയാണന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ആദർശം പേറുന്നവർ പോലും, അത്തരം സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ പ്രധാനകാരണം അവർ വളർന്ന സംസ്കാരമോ, അവരെ സമൂഹത്തിൽ സ്വയം ഇകഴ്ത്തിക്കാണാൻ ആഗ്രഹമില്ലാത്തത് കൊണ്ടുള്ള മനപ്പൂർവ്വമായ ഒരു പിന്മാറ്റമോ മാത്രമാണ്. അത്തരക്കാർ പോലും, പുറത്ത് വരില്ല എന്ന് ഉറപ്പിച്ച, ചില നിരന്തരം പ്രേരണകളിൽ അടിപതറുന്നതിനും സാക്ഷിയായിട്ടുണ്ട്. വളരെ പവിത്രമെന്ന് കണ്ട ചില ബന്ധങ്ങൾ പോലും പിൽക്കാലത്ത് ലൈംഗികതയിലേക്ക് വഴുതി വീഴുന്നതിന്റെ ഉദാഹരണങ്ങളും ധാരാളം. ഇതൊരു അടിച്ചാക്ഷേപമായി എടുക്കേണ്ടതില്ല. ജൈവശാസ്ത്രപരമായി മനുഷ്യനും ഒരു മൃഗം തന്നെയാണ്. മറ്റു മൃഗങ്ങളിൽ നിന്ന് മനുഷ്യനുള്ള ഏക വ്യത്യാസം അവനിലെ വിവേകം എന്ന മാത്രമാണ്. ചില മനുഷ്യരെയെങ്കിലും മൃഗാവസ്ഥയിൽ നിന്ന് മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നത് ഈ വിവേകമാണ്, അല്ലാതെ അവനിലെ സംശുദ്ധതയാണന്ന് അഭിപ്രായമില്ല.</p><p style="text-align: justify;">എന്റെ മകളോട് ചോദിച്ചാൽ ലോകത്തിലെ ഏറ്റവും നല്ല അച്ഛൻ ഞാനാവും, എന്റെ അമ്മയ്ക്ക് ഏറ്റവും സത്ഗുണ സമ്പന്നനായ മകൻ ഞാനാവും, എന്റെ പെങ്ങൾക്ക് ഏറ്റവും സ്നേഹസമ്പന്നനായ സഹോദരൻ ഞാനാവും, എന്റെ ഭാര്യയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ കുടുംബസ്ഥൻ ഞാനാവും, ചിലപ്പോൾ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരികൾക്ക് ഏറ്റവും വിശ്വസിനീയനായ പുരുഷൻ ഞാനാവും. പക്ഷേ അതിന് അപ്പുറത്തുള്ള ഒരു ലോകത്ത് ഞാൻ എങ്ങനെയെന്നത്, എന്റെ മനസ്സിൻ്റെ നിഗൂഡതകൾകളെ നിയന്ത്രിക്കാൻ എനിക്ക് എത്ര മാത്രം ആർജ്ജവം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങളെ നിയന്ത്രിക്കുന്നത് വെറും സാഹചര്യങ്ങൾ മാത്രമാണങ്കിൽ, നിങ്ങൾക്ക് ഒരു കപട സദാചാരവാദി ആകാനേ കഴിയു. മറിച്ച് നിങ്ങളെ നിയന്ത്രിക്കുന്നത് വിവേകമാണങ്കിൽ എല്ലാ വെല്ലുവിളികളേയും സമചിത്തതയാേടെ നേരിടാനും കഴിയും. നിർഭാഗ്യവശാൽ ഇത്തരം കാര്യങ്ങളിലെങ്കിലും വിവേകമതികൾ തുലോം കുറവാണ്. സാഹചര്യങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന തുരുത്തിൽ പെട്ടുപോകുന്ന ഒട്ടുമിക്ക മഹാന്മാരുടേയും സദാചാരബോധം വിവേകത്തിൽ നിന്ന് വികാരത്തിലേക്ക് അടിപതറി വീഴുന്നത് കണ്ടിട്ടുണ്ട്. സാഹചര്യം എന്തു കൊണ്ടോ എത്തിപ്പെടാത്തവർ സ്വയം മഹാനെന്ന് വാഴ്ത്തി സദാചാരവാദി കുപ്പായമണിയുന്നു, പക്ഷേ അത് കൊതിക്കുറവോളജി എന്ന കപട സദാചാരമാണന്ന് മാത്രം. അത്തരക്കാർക്ക് മാത്രമേ, വഴിയിൽ കാണുന്നവനെ തടഞ്ഞു നിർത്തി മുതുകിടിച്ച് പൊളിക്കാൻ കഴിയു.</p><p style="text-align: justify;">മനുഷ്യരോളം കപടത പേറുന്ന ഏത് ജീവിയുണ്ട് ഈ ലോകത്ത്.</p>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-58412730522321736632021-10-29T00:37:00.018-07:002022-02-24T23:42:16.581-08:00മാദ്ധ്യമരാഷ്ട്രീയം<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjHmgCUGKqP2orXgeY9CkK33STaV5BixODNEBM-z2DCsAgvEwqcm_06T-Pk4IL17h00ykMXbTpy4bf-qwt18Hn_OR2rk0s6lZjkfm9n9CC7IXn9Xzet6pqTqULQ405oNByhUdc951Rx6B2wKFBpLEqv3sMEFhL7Sgqhygc-g_rIUttlCU1jYn9obOi2fQ=s500" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="392" data-original-width="500" height="251" src="https://blogger.googleusercontent.com/img/a/AVvXsEjHmgCUGKqP2orXgeY9CkK33STaV5BixODNEBM-z2DCsAgvEwqcm_06T-Pk4IL17h00ykMXbTpy4bf-qwt18Hn_OR2rk0s6lZjkfm9n9CC7IXn9Xzet6pqTqULQ405oNByhUdc951Rx6B2wKFBpLEqv3sMEFhL7Sgqhygc-g_rIUttlCU1jYn9obOi2fQ=s320" width="320" /></a></div><div style="text-align: justify;">ഏതു വിഷയത്തെയും തനിക്കാക്കി വെടക്കാക്കുക എന്നത് രാഷ്ട്രീയ പാർട്ടികളുടെ പ്രഖ്യാപിത നയമാണ്. ഇതേ അവസ്ഥയാണ് ഈ കാലഘട്ടത്തിലെ മാധ്യമങ്ങളുടെ കാര്യത്തിലും പറയാനുള്ളത്. ഇവയ്ക്കു രണ്ടിനും ഇടയിലെ സത്യവും മിഥ്യയും ചികഞ്ഞെടുക്കുക എന്നത് പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം അസാധ്യവും അപ്രാപ്യവുമാണ്. ചുരുക്കം പറഞ്ഞാൽ രാഷ്ട്രീയവും, മാദ്ധ്യമവും അവിശുദ്ധ നാണയത്തിൻ്റെ തലയും വാലും ആണന്ന് ഉറപ്പിക്കാം. </div><p></p><p style="text-align: justify;">രാഷ്ട്രീയ പാർട്ടികൾ അവരുടെ സാധാരണ അണികൾ ചെയ്യുന്ന നിസ്സാര കുറ്റങ്ങളെ പോലും ന്യായീകരിക്കാനോ, മൂടിവയ്ക്കാനോ, മറ്റു ചിലപ്പാേൾ മഹത്വവൽക്കരിക്കാനോ ശ്രമിക്കുന്നത് കാണാം. അണികളുടെ കഥ ഇതാണങ്കിൽ നേതാക്കളുടെ അഴിമതിയോ, കുറ്റകൃത്യമോ അവരുടെ അവകാശമായി തീറെഴുതി വയ്ക്കപ്പെട്ടിരിക്കുന്നു. രസകരമായ വിഷയമെന്തെന്നാൽ, ഇതേ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് പ്രതിപക്ഷ പാർട്ടികൾ ആണങ്കിൽ അത് അക്ഷന്തവ്യമായ കുറ്റമായി വിധിക്കുകയും, കല്ലെറിയുകയും, പൊതുജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്യപ്പെടുന്നു എന്നതാണ്. ഭരണപക്ഷവും പ്രതിപക്ഷവും കിളിത്തട്ട് കളിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് ഓരോ അഞ്ചു വർഷം കൂടുമ്പോൾ നായകനും, വില്ലനും കഥാപാത്രങ്ങളെ പരസ്പരം കൈമാറുന്നു എന്നതൊഴിച്ചാൽ, ഒരേ ഗുണവും മണവുമുള്ള വീഞ്ഞ് പുതിയ കുപ്പിയിലേക്ക് പകർത്തപ്പെട്ടത് ഒഴിച്ചാൽ, കുറ്റവും ശിക്ഷയും അതിനിടയ്ക്കുള്ള ഗ്വോ ഗ്വോ വിളികളുടെ ഉറവിടങ്ങളും അതിൻ്റെ അലയൊലികൾ പോലും ഒന്നു തന്നെയാണ്.</p><p style="text-align: justify;">മാദ്ധ്യമങ്ങൾ പൂർണമായും കച്ചവട സ്ഥാപനങ്ങളായി അധപ്പതിച്ചിരിക്കുന്നു. പരസ്പര പുറംചൊറിയൽ കുതിരക്കച്ചവടങ്ങളുടെ രാഷ്ട്രീയ വശങ്ങളുടെ മറുവശം കൈകാര്യം ചെയ്യുന്നത് മാദ്ധ്യമങ്ങൾ ആകുമ്പോൾ കച്ചവടം പൊടിപൊടിക്കും എന്ന് ഉറപ്പല്ലേ. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വേണ്ടി വെറും ശൂന്യതയിൽ നിന്ന് രാജ്യരക്ഷയെ തന്നെ അപമാനത്തിലാക്കിയ ചാരക്കേസ് ചമഞ്ഞെടുത്ത മനോരമ പോലെയുള്ള ഒരു മാദ്ധ്യമ സ്ഥാപനത്തിന് ഒരു തുള്ളി ചോര പോലും നഷ്ടപ്പെടാതെ ഇന്നും ഈ സമൂഹത്തിൽ തല ഉയർത്തി നിൽക്കാൻ കഴിയുന്നുണ്ടങ്കിൽ അത് അധമ രാഷ്ട്രീയവും കച്ചവട മാദ്ധ്യമ പ്രവർത്തനവും തമ്മിലുള്ള അവിശുദ്ധ ബന്ധം എത്ര തീവ്രവും സുദൃഡവും ആണന്ന് മനസ്സിലാക്കണം. കേരള പ്രബുദ്ധതയെ മൂക്കോളം മുക്കി ചാരക്കേസ് അവിശുദ്ധമായി ചമച്ച് സത്യമെന്ന പേരിൽ അടിച്ചേൽപ്പിക്കാമെങ്കിൽ ഇന്ന് നമ്മുക്ക് മുന്നിലൂടെ സ്ക്രോൾ ചെയ്യപ്പെടുന്ന എത്ര വാർത്തകളിൽ അത് ആവർത്തിക്കപ്പെടുന്നുണ്ടാവും. </p><p style="text-align: justify;">സത്യം എന്നത് സാധാരണ ജനങ്ങളുടെ തീണ്ടാപ്പാട് അകലെയാണ്. വരേണ്യ രാഷ്ട്രീയമാധ്യമ അവിശുദ്ധ ജന്മികൾ പത്ര ചാനൽ പറമ്പുകളിൽ കുഴികുഴിച്ച് ഇലയിട്ട് വിളമ്പുന്ന വാർത്താ അമേദ്ധ്യങ്ങളെ സത്യത്തിൻ്റെ ഉപ്പിട്ട കഞ്ഞിയായി കണ്ട് മൃഷ്ടാന്നം ഭോജിക്കുക മാത്രമാണ് സാധാരണക്കാരൻ്റെ വിധി. ചോദ്യങ്ങൾ ചോദിക്കാനും, നല്ലവയെ ആവശ്യപ്പെടാനും തുനിഞ്ഞാൽ, കീഴാള ചുട്ടി കുത്താനും, ചലിച്ച നാവു പിഴാനും പ്രാപ്തിയുള്ള രാഷ്ട്രീയ മാദ്ധ്യമ പ്രജാപതികളും, അവരുടെ അന്തം കുഴലൂത്തുകാരും ഉള്ളിടത്ത്, ഭൂരിപക്ഷ സാധാരണ ജനവും, അറിയാതെ ഉയർത്തിയ ചെറു ചൂണ്ടുവിരൽ പോലും മടക്കി അവൻ്റെ കുടുംബ പരാധീനതകളിലേക്ക് വലിയും. അതാണ് ഈ അവിശുദ്ധരുടെ വിജയവും.</p><p style="text-align: justify;">ഇപ്പാേൾ കേരള രാഷ്ട്രീയത്തിൽ നടക്കുന്ന നാടകങ്ങളും മുകളിൽ പറഞ്ഞ തരത്തിൽ പെടുന്ന ചില അവിശുദ്ധതയുടെ ഭാഗമാണന്നതിൽ ഒരു തർക്കവുമില്ല. ഈ നാടകത്തിൻ്റെ അവസാനം പരസ്പരം കടിച്ചു കീറിയ ഭരണ പ്രതിപക്ഷ മാധ്യമ നടന്മാർ കർട്ടന് പിന്നിൽ നിന്ന് പരസ്പരം ഹസ്തദാനം പുഞ്ചിരിക്കുന്നുണ്ടാവും, അപ്പോൾ നാം പൊതുജനം ആവേശത്തോടെ പോളിംഗ് ബൂത്തിലേക്ക് ഓടുന്നുണ്ടാവും, മാദ്ധ്യമത്തിൽ നിറഞ്ഞു നിന്ന നല്ലവനായ സ്ഥാനാർത്ഥിയെയും, അവൻ്റെ മുന്നണിയേയും വിജയിപ്പിക്കാൻ.</p>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-9616151711645488302021-09-10T00:57:00.042-07:002022-02-25T00:18:08.432-08:00പൊളിട്രിക്സ്<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEhyEQwzs8lcD5keNKBehpIFpnxEaLnKFpGDnFvH7E4eoZqdkDi7dWKgm4lBTghEbdKzMts20xNXRBhfKDtF7Vd76ybKRaqVBXJW4nnohG3g5YHdIVeTcFjv8f9h1DOMU_qoXGcxF_OxWV3OYyjkKxkr0unoir3TdHdCq1lK5_3ZTX8_pLGitePhYXs2WA=s620" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="412" data-original-width="620" height="223" src="https://blogger.googleusercontent.com/img/a/AVvXsEhyEQwzs8lcD5keNKBehpIFpnxEaLnKFpGDnFvH7E4eoZqdkDi7dWKgm4lBTghEbdKzMts20xNXRBhfKDtF7Vd76ybKRaqVBXJW4nnohG3g5YHdIVeTcFjv8f9h1DOMU_qoXGcxF_OxWV3OYyjkKxkr0unoir3TdHdCq1lK5_3ZTX8_pLGitePhYXs2WA=w268-h223" width="268" /></a></div><div style="text-align: justify;">ജ്യോതിബസു ആള് ശരിയല്ല.... ഇത്രയും പറഞ്ഞാൽ മതി അച്ഛന് കലിയിളകുമായിരുന്നു. മുപ്പത്തിയഞ്ച് വർഷത്തോളം ബംഗാളിൻ്റെ വ്യവസായ നഗരമായ ദുർഗ്ഗാപ്പൂരിലെ സ്റ്റീൽ പ്ലാൻ്റിൽ സേവനമനുഷ്ടിച്ച ശേഷം 1992 ൽ വിരമിക്കുമ്പോൾ വരെയും അതിന് ശേഷം മരണം വരെയും അച്ഛന് ആരോടെങ്കിലും ആരാധന തോന്നിയിട്ടുണ്ടങ്കിൽ, നേതാവെന്ന് അംഗീകരിച്ചിട്ടുണ്ടങ്കിൽ അത് ജ്യോതി ബസുവിനെ മാത്രമാണ്. അതിനാൽ തന്നെ വേറെ ആരെ തൊട്ടാലും ജ്യോതി ബസുവിനെ തൊട്ടാൽ അക്കളി തീക്കളി ആകും എന്ന് ഉറപ്പാണ്. പാർട്ടികളോട് പ്രതിബദ്ധത കാട്ടിയിരുന്നില്ല എങ്കിലും എൻ്റെ അനുമാനത്തിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ എങ്കിലും അച്ഛൻ കമ്യൂണിസ്റ്റുകാരനായിരുന്നു. പ്രത്യയശാസ്ത്രത്തോടുള്ള ആശയപരമായ അടുപ്പത്തേക്കാൾ ബസുവിനോടുള്ള ആരാധനയായിരുന്നു അതിന് പിന്നിൽ എന്ന് നിസംശയം പറയാം. </div><p></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEikEy7H6rNi-YYGZF_Z37QSt-XgPP9ZqZHsLUvIPOzlkzHU1HbHwbcM2fNOfEDe45tU_Jl0ycj_kHhknGyRwqKHp52nuH0wLBWjbBam0YDawkxC_IYh_JjkZV2rhiFHf18BEhth9yEM1MYxZBaQOOVHJsvrn8ahmUY80xU7GMWEs6_xC7vUVaIqOUMwxQ=s230" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: justify;"><img border="0" data-original-height="219" data-original-width="230" height="219" src="https://blogger.googleusercontent.com/img/a/AVvXsEikEy7H6rNi-YYGZF_Z37QSt-XgPP9ZqZHsLUvIPOzlkzHU1HbHwbcM2fNOfEDe45tU_Jl0ycj_kHhknGyRwqKHp52nuH0wLBWjbBam0YDawkxC_IYh_JjkZV2rhiFHf18BEhth9yEM1MYxZBaQOOVHJsvrn8ahmUY80xU7GMWEs6_xC7vUVaIqOUMwxQ" width="230" /></a></div><div style="text-align: justify;">അമ്മയാവട്ടെ പരമ്പരാഗത കോൺഗ്രസ് കുടുംബത്തിലെ അംഗമായതുകൊണ്ട് വോട്ടു ചെയ്യുമെങ്കിൽ അത് കോൺഗ്രസ്സിന് മാത്രമേ ചെയ്യു എന്ന് വാശിയുള്ള ആളാണ്. വോട്ടു ചെയ്യുക മാത്രമല്ല, ഇന്ദിരാഗാന്ധിയും, രാജീവ് ഗാന്ധിക്കും ശേഷം രാഹുലിനോടും പ്രിയങ്കയോടും ഇന്നുള്ളത് മക്കൾ എന്ന പോലത്തെ കടുത്ത സ്നേഹം. അമ്മയുടെ പാതയിൽ തന്നെയാണ് ചേച്ചിയും. 1984 ൽ ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചതിൻ്റെ പിറ്റേന്ന് കടുത്ത വിഷമത്തിലായിരുന്ന അമ്മ ഞങ്ങളെ ഭക്ഷണം പോലും തരാതെ കടുത്ത പ്രതിസന്ധിയിലാക്കി കളഞ്ഞു. 1992 രാജീവ് ഗാന്ധി ശ്രീപെരുംപത്തൂരിൽ കൊല്ലപ്പെട്ട ദിവസം ഞാൻ ഉണർന്നു വന്നത് വലിയ നിലവിളി കേട്ടുകൊണ്ടായിരുന്നു. റേഡിയോയിലെ പ്രഭാതഭേരിയിൽ വന്ന രാജീവ് ഗാന്ധിയുടെ മരണ വാർത്തയെ അമ്മയും ചേച്ചിയും നേരിട്ടത് കുടുംബത്തിലാരോ മരണപ്പെട്ട രീതിയിൽ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടായിരുന്നു. രണ്ടായിരത്തി അഞ്ചിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ദിനം എവിടെയോ ദൂരെ യാത്ര പോയിരുന്ന ചേച്ചി തിരിച്ച് വന്നത് ഏതാണ്ട് നാലു മണിയോടെ ആയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഒരു വോട്ടിൻ്റെ വില അറിയാവുന്ന ബി ജെ പി പ്രവർത്തകർ പാഞ്ഞു വന്ന് ഒരു ഓട്ടോയിൽ കയറ്റി വോട്ടിംഗ് സെൻ്ററിൽ എത്തിച്ചു, വോട്ടിംഗ് കഴിഞ്ഞ് തിരികെ വന്നപ്പോൾ ഞാൻ ചോദിച്ചു "ആർക്കാണ് കുത്തിയത്..?" ഒട്ടും അമാന്തിക്കാതെ ഉത്തരം കിട്ടി "കൈപ്പത്തിക്ക്".</div><p></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEg8t8J7-m-ilO-96RCceKkIchlsjchQdFVgLSn1T5q-d3aqOSrdyuIaMaZLDSbxB-UVFvyTsnCOCKAdDraxjXLaN_0j8fddvd5xKGsutfoCCZgv_KFeiU17AQU3Dth9VuhX9LtNIu_iK-EXMfQfHh882KMgLSMI9cfiSjo34mYTZfjpaNxciAnHIVyhVw=s310" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em; text-align: justify;"><img border="0" data-original-height="163" data-original-width="310" height="198" src="https://blogger.googleusercontent.com/img/a/AVvXsEg8t8J7-m-ilO-96RCceKkIchlsjchQdFVgLSn1T5q-d3aqOSrdyuIaMaZLDSbxB-UVFvyTsnCOCKAdDraxjXLaN_0j8fddvd5xKGsutfoCCZgv_KFeiU17AQU3Dth9VuhX9LtNIu_iK-EXMfQfHh882KMgLSMI9cfiSjo34mYTZfjpaNxciAnHIVyhVw=w230-h198" width="230" /></a></div><div style="text-align: justify;">ജേഷ്ടൻ അന്നും ഇന്നും കടുത്ത സംഘപരിവാർ പ്രവർത്തകനാണ്. തൻ്റെ പതിനഞ്ചാം വയസ്സു മുതൽ എ ബി വി പി യും, പിന്നെ ആർ എസ് എസും, അതിന് ശേഷം ബി ജെ പിയും ഒക്കെയായി ഒരുകാലത്ത് പരിവാർ സംഘടനയുടെ അതിശക്തനായ നേതാവും ഇന്ന് അതിൻ്റെ പ്രവർത്തകനുമാണ് ജേഷ്ടൻ. രാഷ്ട്രീയത്തിലെ കടലും കാറ്റും ഇടിയും മിന്നലും എന്താണന്ന് അറിഞ്ഞത് ജേഷ്ടൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയാണ്. രാഷ്ട്രീയത്തിലെ ഉള്ളൊഴുക്കുകൾ ഒരു കുടുംബത്തെ എങ്ങനെ ബാധിക്കും എന്നതിന് ഉദാഹരണവും കൂടിയാണ് എൻ്റെ ജേഷ്ടനിലൂടെ ഞങ്ങൾ അനുഭവിച്ചറിഞ്ഞതും പിന്നീട് വളരെക്കാലം അതിൻ്റെ അലയൊലികളായി നിലനിന്നതും. </div><p></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEg2qvY4GaqeineEZ5yHfL95z8-Q_ycXzqfF0CRcyP7y3sooJds0A77NnUSRg-_H8ZUxzVvd5UgOp57iV9-edz0PDrjm01YsR1RrVE5FedpP4xaDiPTd7gsxZgUa1mE4a2UfplJQB60PTSGWpMTgvdb0PzwPRG2ryYqCeHGmM32OUuXU3pgvQm6ExVzSrQ=s370" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: justify;"><img border="0" data-original-height="136" data-original-width="370" height="197" src="https://blogger.googleusercontent.com/img/a/AVvXsEg2qvY4GaqeineEZ5yHfL95z8-Q_ycXzqfF0CRcyP7y3sooJds0A77NnUSRg-_H8ZUxzVvd5UgOp57iV9-edz0PDrjm01YsR1RrVE5FedpP4xaDiPTd7gsxZgUa1mE4a2UfplJQB60PTSGWpMTgvdb0PzwPRG2ryYqCeHGmM32OUuXU3pgvQm6ExVzSrQ=w236-h197" width="236" /></a></div><div style="text-align: justify;">പറഞ്ഞു വന്നത് രാഷ്ട്രീയം അതിൻ്റെ നിശബ്ദത കൊണ്ടും, വൈകാരികത കൊണ്ടും, തീവ്രത കൊണ്ടും, ഓർമ്മ വച്ച നാൾ മുതൽ അനുഭവിച്ചറിഞ്ഞു വരുന്ന എനിക്ക് അതിനോട് തികഞ്ഞ അവജ്ഞ തോന്നുന്നതിൻ്റെ കാരണമാണ്. അത് ഒരു കുടുംബത്തിൻ്റെ ആണിക്കല്ലിളക്കുന്ന മഹാമാരിയാണന്ന തിരിച്ചറിവുള്ള എന്നെ സംബന്ധിച്ച് അതിൻ്റെ പിറകെ കൂടി സ്വാർത്ഥമതികളായ നേതാക്കന്മാരെ വിശ്വസിച്ച് അവർക്ക് ഗോ ഗോ വിളിക്കുന്നവൻ ഓരോരുത്തനും വെറും അടിമകൾ തന്നെയാണ്. രാഷ്ട്രീയം എത്രമാത്രം രൂക്ഷമാണന്നും മനുഷ്യത്വ രഹിതമാണന്നും നേരിട്ട് കണ്ടു വളർന്ന എന്നോട് അതിൻ്റെ മഹിമ വിളമ്പാൻ വരുന്നവരേയും, ഞാൻ എഴുതുന്ന രാഷ്ട്രീയ വിമർശനങ്ങളുടെ പേരിൽ എന്നെ ചില കള്ളികളിലേക്കും, നിറങ്ങളിലേക്കും മുക്കിയിടാൻ ശ്രമിക്കുന്നവരോടും അതിനാൽ തന്നെ വെറും പുച്ഛം മാത്രം. </div><p></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEhYl2_UIQTglk7eB_Ojp3gTzwZ4vfxesZR7QehKgtkdDB2hiw-vjAqoyL4v0keDgCuGKq3-fjIAfyiZc8nxKjUkPi4UsxK-WPvKMlZvarBvnvzxg_1GdT6TyU-aMvSWo43KcMeBJWhZXvpXWVwid3kH7fPFYf8g6ytLSnFlCRDT5dgKLw8iW0zK0sO5qg=s300" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em; text-align: justify;"><img border="0" data-original-height="168" data-original-width="300" height="214" src="https://blogger.googleusercontent.com/img/a/AVvXsEhYl2_UIQTglk7eB_Ojp3gTzwZ4vfxesZR7QehKgtkdDB2hiw-vjAqoyL4v0keDgCuGKq3-fjIAfyiZc8nxKjUkPi4UsxK-WPvKMlZvarBvnvzxg_1GdT6TyU-aMvSWo43KcMeBJWhZXvpXWVwid3kH7fPFYf8g6ytLSnFlCRDT5dgKLw8iW0zK0sO5qg=w241-h214" width="241" /></a></div><div style="text-align: justify;">രണ്ടാം വർഷ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു രാജീവ് ഗാന്ധിയുടെ മരണം. അതിന് തൊട്ടടുത്ത ആഴ്ച അതേ ദിവസം ഞാൻ പഠിച്ച ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ഇറങ്ങിയ അദ്ദേഹത്തെ കണ്ടപ്പോൾ മുതൽ ഒരു ബോളിവുഡ് നടനോടു തോന്നുന്ന ആരാധന തോന്നിയിട്ടുണ്ട്. പക്ഷേ അതിന് ഒരാഴ്ചത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. കരുണാകരൻ്റെ ഭരണ കൗശലതയോടും, ഇ കെ നായനാരുടെ നിഷ്കളങ്ക നർമ്മത്തോടും, വാജ്പേയുടെ സൗമ്യ സാമിപ്യത്തോടും ഇഷ്ടം തോന്നിയിട്ടിണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് മരിച്ചപ്പോൾ എന്നിൽ രണ്ടു തുള്ളി കണ്ണീർ പൊടിഞ്ഞിട്ടുണ്ടെങ്കിൽ അത് നായനാരും, രാജീവ് ഗാന്ധിയും മരിച്ചപ്പോൾ മാത്രമാണ്. സുഷമാ സ്വരാജ് മരിച്ചപ്പോൾ, ഒരു പ്രവാസി എന്ന നിലയിൽ കടുത്ത നിരാശയും തോന്നിയിരുന്നു. കരുണാകരനിൽ അഴിമതി ഉണ്ടായിരുന്നു എന്ന് ഉറച്ച് വിശ്വസിക്കുമ്പോഴും അദ്ദേഹത്തിനും, നായനാർക്കും ശേഷം കേരളത്തിൻ്റെ വികസനലക്ഷ്യത്തിൽ എപ്പോഴും വെള്ളം ചേർത്തിട്ടുണ്ട് എന്ന് തന്നെയാണ് എൻ്റെ ഉറച്ച കാഴ്ചപ്പാട്. അതുകൊണ്ടു തന്നെ, ഇന്നിലെ ഏത് രാഷ്ട്രീയവും, രാഷ്ട്രീയ നേതൃത്വത്തവും, എന്തിനേറെ അടിമ അണികളും വരെ, എന്നെ സംബന്ധിച്ച് ദേശത്തിന് ഉപകാരമില്ലാത്ത സ്വാർത്ഥമതികളായ ആൾക്കൂട്ടങ്ങൾ മാത്രം.</div><p></p>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-29323659837088218372021-08-19T01:53:00.001-07:002022-03-08T01:09:34.846-08:00തീവ്രവാദികള്‍ക്ക് പിന്നില്‍<p style="text-align: justify;"><span style="background-color: white; color: #050505; font-family: inherit; font-size: 15px; white-space: pre-wrap;"></span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEiRzEKZOIVjxV76GMtHqQGnGRRS_vXq_o120gKSY_4RcDRCI8rPT3tQPDTZgReRcmvI4rGSXnj_xAEOsHPKujQylgDh0Hx_teD7K74B-TAGlVAhmvolg2-xrH4a6olI-djE9fjv3rIBSO96QawWz3BTuoXTk2BHw9uEEREyg0rFoU8nLFohgXEKIh1oew=s1438" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="804" data-original-width="1438" height="244" src="https://blogger.googleusercontent.com/img/a/AVvXsEiRzEKZOIVjxV76GMtHqQGnGRRS_vXq_o120gKSY_4RcDRCI8rPT3tQPDTZgReRcmvI4rGSXnj_xAEOsHPKujQylgDh0Hx_teD7K74B-TAGlVAhmvolg2-xrH4a6olI-djE9fjv3rIBSO96QawWz3BTuoXTk2BHw9uEEREyg0rFoU8nLFohgXEKIh1oew=w269-h244" width="269" /></a></div><div style="text-align: justify;"><span style="font-family: inherit;">തീവ്രവാദത്തിതിനെ അതിൽ ഭാഗമാകുന്നവരുടെ പേരിനെ മുന്നിൽ നിർത്തി അവർ നിലകൊള്ളുന്ന മതവുമായി ചേർത്തുകെട്ടി അതിസംബോധന ചെയ്യണോ എന്നതാണ് പൊതുധാരയിൽ ഉയരുന്ന ചോദ്യം. ഒരു കുടുംബത്തിലെ ഒരുവൻ പിഴച്ച് പോകുന്നതിന് കുടുംബത്തെ പൊതുവായി മുള്ളിൽ കോർക്കണമോ എന്ന തൊടുന്യായ രോദനവും ചില മതനിഷ്ക്കുകളിൽ നിന്ന് ഉയരുന്നുമുണ്ട്. പ്രത്യക്ഷത്തിൽ വളരെ നിഷ്കളങ്ക ചോദ്യമാണങ്കിലും, ഈ കൂട്ടരാണ് യഥാർത്ഥ കാപാലികർ. വിധ്വംസക പ്രവർത്തനങ്ങൾ, അത് എത്ര വലുതായാലും ചെറുതായാലും അത് നിലനിൽക്കുന്ന സിസ്റ്ററ്റത്തിന് ഒരു വലിയ പങ്കുതന്നെയുണ്ട്. അത് വെറും പേരുകാരാണ്, അതിൽ തങ്ങൾക്ക് എന്ത്, എന്ന് കരുതുന്നതിടത്തോളം മറ്റൊരു പ്രോൽസാഹനം ഒരു വിധ്വംസകന് കിട്ടാനില്ല.</span></div><p></p><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="background-color: white; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="text-align: justify;"><span style="font-family: inherit;">എൻ്റെ എട്ടാം ക്ലാസിലെ ഇംഗ്ലീഷ് പാഠപ്പുസ്തകത്തിൽ മൂർഖനെ (Cobra) കുറിച്ച് ഒരു അദ്ധ്യായമുണ്ടായിരുന്നു. അതിലെ ഒരു പ്രധാന ചോദ്യമിതായിരുന്നു "Suppose a Cobra bites a man, what happened?" വിധ്വംസക മൂർഖന്മാരുടെ വിഷത്തെ പാവം ഉരകത്തോട് ചേർത്ത് വയ്ക്കുന്നത് കൊടുംപാപമാണ്. എന്നാലും ഈ ചോദ്യത്തിന് മുകളിൽ പറഞ്ഞ നിഷ്കു വിഭാഗത്തിന് തീർച്ചയായും ഒരുത്തരം ഉണ്ടാവും. കടിയുടെ ആഘാതമോ, അതുമൂലം അപരന്ന് ജീവഹാനി സംഭവിച്ചതോ, കുടുംബത്തിന് അത്താണി നഷ്ടപ്പെട്ടതോ, ഒന്നും അവൻ്റെ ഉത്തരത്തെ സ്വാധീനിക്കാകാനിടയില്ല, മറിച്ച് വെറുമൊരു പാമ്പിനെ നിങ്ങൾ മൂർഖൻ എന്ന് വിളിച്ചില്ലേ എന്നത് മാത്രമായിരിക്കും അവൻ്റെ ആശങ്ക. ആ ആശങ്കയെ മാത്രമായിരിക്കും അവൻ ഉയർത്തി കാട്ടുക. പക്ഷേ പാമ്പിനെക്കുറിച്ച് ബോധമുള്ളവൻ, അവയുടെ കൊടുംവിഷത്തെ കുറിച്ച് അവബോധമുള്ളവർ, അതിൻ്റെ വർഗ്ഗത്തെ ചേർത്ത് തന്നെ സംബോധന ചെയ്യും. കടിച്ചത് അണലിയോ, മൂർഖനൊ, ശംഖുവരയനോ ആണന്ന് തിരിച്ചറിയും വിളിച്ചു പറയുകയും ചെയ്യും. അതു പറയുമ്പോൾ അവൻ്റെ ആശങ്ക മരണപ്പെട്ടവന്, അല്ലങ്കിൽ കടികിട്ടിയവന് നേടിക്കൊടുക്കേണ്ട സഹായ ഹസ്തങ്ങളെ കുറിച്ചായിരിക്കും. ശരിയായ ചികിൽസ കിട്ടേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചായിരിക്കും. കുറച്ചു കൂടി ആത്മാർത്ഥമായി ചിന്തിക്കുന്നവർ, കുടുംബത്തോടും സമൂഹത്തോടും യഥാർത്ഥ സ്നേഹമുള്ളവർ, അത്തരം വിഷ ഉരഗങ്ങളെ തിരഞ്ഞിറങ്ങി തല്ലിക്കൊല്ലും, അല്ലങ്കിൽ വാവ സുരേഷന്മാരെ കണ്ടെത്തി, അവയെ പിടിച്ച് കൊടും വനത്തിൽ തള്ളും. ആഗോള നിഷ്ക്കുക്കൾ അറിയേണ്ട ഒരു വസ്തുതയുണ്ട്. ചുറ്റുമുള്ളവർ വിഷംതീണ്ടി ചത്തുവീഴുമ്പോൾ, അത് എന്നെയല്ലല്ലോ എന്ന് ആശ്വസിക്കാൻ വരട്ടെ, തീണ്ടിയൊടുങ്ങി വിഷം ചീറ്റാൻ പുതിയ പ്രതലങ്ങൾ ഇല്ലാതാകുമ്പോൾ അവ നിങ്ങൾക്ക് നേരെയാവും തിരിയുക, കാരണം അവയ്ക്ക് വേണ്ടത് ഇരയെ മാത്രമാണ്. </span></div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="background-color: white; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="text-align: justify;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEiNwwiR9QpOtNNLnPfrZcdX6M8iOkpmgBdR0t98S8nlp4tXDOYQuLGEW0hfLR5XMVNMEtFHLYMtm2uYB-uXA3X4d2xQ60_kORiiQKKW79dmgZaddAeuuRgEtLNPYNihcRhWD0LxHVf0zpxHYbKQKhcmjQLrH-Qy4aTPbvzhzzlt65HpIAR-CtcSP0ZEQw=s272" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: justify;"><span style="color: black; font-family: inherit;"><img border="0" data-original-height="185" data-original-width="272" height="215" src="https://blogger.googleusercontent.com/img/a/AVvXsEiNwwiR9QpOtNNLnPfrZcdX6M8iOkpmgBdR0t98S8nlp4tXDOYQuLGEW0hfLR5XMVNMEtFHLYMtm2uYB-uXA3X4d2xQ60_kORiiQKKW79dmgZaddAeuuRgEtLNPYNihcRhWD0LxHVf0zpxHYbKQKhcmjQLrH-Qy4aTPbvzhzzlt65HpIAR-CtcSP0ZEQw=w228-h215" width="228" /></span></a></div><div style="text-align: justify;"><span style="font-family: inherit;">ഒരുവൻ നാടിന് അഭിമാനമോ, അപമാനമാേ ആകുന്ന ഘട്ടത്തിലായിരിക്കും അവനെ സമൂഹം ആഴത്തിൽ ശ്രദ്ധിച്ചു തുടങ്ങുക. ആ ഘട്ടത്തിൽ നമ്മോടൊപ്പം നമ്മുടെ കുടുംബവും സമൂഹത്തിൻ്റെ ചർച്ചാഹേതുവാകും എന്നതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. അഭിമാനം കുടുംബത്തിലേക്ക് മിഠായി വിതരണം ചെയ്ത് കയറ്റുന്നവർ അപമാനത്തിന് മുന്നിൽ പടിവാതിൽ കൊട്ടിയടച്ച് ഇവൻ ഈ കുടുംബത്തിലെയല്ല എന്ന് ആക്രോശിക്കുന്നതിനെ നിലപാടില്ലായ്മ എന്ന ലേബലിൽ മാത്രമേ കാണാൻ കഴിയു. മറിച്ച് അവമതി ഉണ്ടാക്കിയവനെ കുടുംബത്തിൻ്റെ ചട്ടത്തിനുള്ളിൽ നിർത്തി സാമ ദാന ദേദ ദണ്oനകൾക്ക് വിധേയനാക്കണം. എന്നിട്ടും തിരുത്തലിന് തയ്യാറായില്ലങ്കിൽ "ദേ ഇവനെൻ്റെ കുടുംബാംഗമണ്" എന്ന് തുറന്ന് പറഞ്ഞ് നാടിൻ്റെ നിയമ വ്യവസ്ഥക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കണം. ഇതെല്ലാം തിരുത്തലുകളുടെ ഭാഗമാണ്, തിരുത്തേണ്ടത് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെയാണ്. </span></div></div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="background-color: white; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="text-align: justify;"><span style="font-family: inherit;">തീവ്രത എന്നതിനെ പലവിധത്തിൽ വിവക്ഷിക്കാം. മതത്തിൻ്റെ പേരിൽ കൊല്ലിലും കൊലയിലും നേരിട്ട് ഇടപെടുന്ന ആദ്യകൂട്ടർ ആണ് നമ്മുക്കു അറിയാവുന്ന തീവ്രവാദികൾ. അവർ ചെയ്യുന്ന ഏത് വിധ്വംസക പ്രവർത്തനങ്ങൾക്കും ഉപോൽബലകമായി, ഉൾക്കൊള്ളുന്ന മതത്തിൻ്റെ തത്വസംഹിതയിലോ, ബോധന ഗ്രന്ഥത്തിലോ എഴുതി വയ്ക്കപ്പെട്ടവയിൽ നിന്ന് തങ്ങളുടെ ഇച്ഛക്ക് അനുസരിച്ച് തിരഞ്ഞെടുത്ത ചിലവയെ മുൻനിർത്തിയിട്ടുണ്ടാവും. രണ്ടാമത്തെ കൂട്ടർ വിധ്വംസക പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നില്ല എങ്കിലും ഇതേ തത്വസംഹിതകളെ ഉദ്ദരിച്ച് ആദ്യ കൂട്ടർ ചെയ്യുന്നത് മഹത്വരം എന്ന് വാഴ്ത്തുന്നവർ. മൂന്നാമത്തെ കൂട്ടർ ഇതേ തത്വസംഹിതകൾക്ക് വിപരീത അർത്ഥം ചാലിച്ച് മറ്റവർ ചെയ്യുന്നത് തെറ്റാണന്ന് വാദിക്കുന്നവർ. നാലാമത്തെ കൂട്ടർ നിശബ്ദ നിരീക്ഷകരും. പ്രത്യക്ഷത്തിൽ മൂന്നാമത്തേയും നാലാമത്തേയും ആണ് സമൂഹത്തിൽ ഭൂരിഭാഗം എങ്കിലും എൻ്റെ കാഴ്ചപ്പാടിൽ അവരാണ് യഥാർത്ഥ തീവ്രവാദികൾ. ഒരു സമൂഹത്തിന് ചെറിയൊരു ഭാഗം ചെയ്യുന്ന വിധ്വംസകതയെ അത് ഗ്രന്ഥത്തിന് വെളിയിലാണന്ന് അപഗ്രഥിച്ച് പുറം തിരിഞ്ഞ് നിൽക്കുന്നവരും മൗനം പാലിക്കുന്നവരുമാണ് ശരിയായ തീവ്രവാദികൾ. മൗനം പാലിക്കുന്നവരും, ആത്മാർത്ഥമില്ലാത്ത ഭാഷയിൽ സംസാരിക്കുന്നവരും നിശബ്ദമായി വളർന്നു വരുന്ന വിധ്വംസകച്ചെടിക്ക് അടിവളമിട്ട് കൊടുക്കുകയാണ്. വളർന്ന് മുറ്റി ഒത്തമരമാകുമ്പോൾ അതിൽ ഊഞ്ഞാലു കെട്ടി ആടാൻ ഇവരാകും മുന്നിൽ ഉണ്ടാവുക.</span></div></div>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-25055389649195888152021-07-21T00:11:00.008-07:002022-03-07T23:23:19.397-08:00ബഹിഷ്കരണം അഥവാ ഓടിതള്ളല്‍<p><span style="background-color: white; color: #050505; font-family: inherit; font-size: 15px; white-space: pre-wrap;"></span></p><div class="separator" style="clear: both; text-align: right;"><br /></div><div style="text-align: justify;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEhBXvPh_oTgHYAFQpqK7kniRjIiAfTz3k-x-VJbJ2eQmB_OBw00pLaxVSVScu1Z-KlAe6RFmzMOvvr-PgwlvVwJML7EqvElVLnUq6RRZfPcupeVhaoXaHCwFI6CUMtb8jnrlS-W2L9H7qTOjq7-w7MHQSv-E62CBraMJBU4hsu3QjuJemYyqXGUneb2jA=s960" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="504" data-original-width="960" height="217" src="https://blogger.googleusercontent.com/img/a/AVvXsEhBXvPh_oTgHYAFQpqK7kniRjIiAfTz3k-x-VJbJ2eQmB_OBw00pLaxVSVScu1Z-KlAe6RFmzMOvvr-PgwlvVwJML7EqvElVLnUq6RRZfPcupeVhaoXaHCwFI6CUMtb8jnrlS-W2L9H7qTOjq7-w7MHQSv-E62CBraMJBU4hsu3QjuJemYyqXGUneb2jA=w320-h217" width="320" /></a></div><div style="font-family: inherit; text-align: justify;">സി പി എം ൻ്റെ ഏഷ്യാനെറ്റ് ബഹിഷ്കരണം ആണ് പോരാളി ഷാജിമാരുടെ ഏറ്റവും പുതിയ ആഘോഷ ട്രോളുകളുടെ ആധാരം. സി പി എം രാഷ്ട്രീയ നേതൃത്വം ജപിക്കുന്ന "നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല" എന്ന ശ്ലാേകത്തിൻ്റെ യഥാർത്ഥ രൂപം "നിങ്ങൾ ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയരുത്" എന്നാണന്ന് പോരാളി ഷാജിമാരെ കൂടി പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം, മൂലമന്ത്രത്തിൻ്റെ യഥാർത്ഥ അന്തഃസത്ത തിരിച്ചറിയാത്ത ഷാജിമാർ, ഇത്തരം വിഷയങ്ങളെ ആഘോഷട്രോളുകൾ ആക്കുകയും, യഥാർത്ഥ കാരണം അറിയാവുന്ന നേതൃനിരയ്ക്ക് തലയിൽ മുണ്ടിട്ട് വീണ്ടും ഉൾവലിയേണ്ട അവസ്ഥയുണ്ടാകുകയും ചെയ്യും. കപടതയുടെ മൂടുപടം വലിച്ചു കീറി സത്യങ്ങൾ തെളിഞ്ഞു തുടങ്ങുമ്പോൾ തിരിഞ്ഞോടുക എന്നതിനെ "ബഹിഷ്കരണം" എന്ന ഗ്ലോറിഫൈഡ് വാക്കിലേക്ക് ഒതുക്കി ചുരുക്കുന്നത് കാഴ്ചക്കാർക്ക് മനസ്സിലാകുമെങ്കിലും, അടിമ ഷാജിമാർക്ക് മനസ്സിലാക്കാത്തത് മേൽപ്പറഞ്ഞ തെറ്റിദ്ധാരണ മൂലമാണ്, അവർ നിങ്ങളുടെ അന്തം വിശ്വാസികൾ ആയതുകൊണ്ടാണ്.</div><div style="font-family: inherit; text-align: justify;"><br />ഈ യുഗത്തിലെ രാഷ്ട്രീയം എത്രമാത്രം മലീമസമായോ അതിലേറെ പുഴുക്കുത്തുകൾ വീണതാണ് ഇന്നിൻ്റെ പത്രപ്രവർത്തവും എന്ന് തിരിച്ചറിയാത്തവരല്ല കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ. പരിപ്പു വടയും, കട്ടൻ ചായയിൽ നിന്നും ബർഗറും പെപ്സിയിലേക്ക് കയറിയ പാർട്ടിയുടെ യുവ അഭിനവ സോഷ്യലിസ്റ്റ് സിംഹങ്ങൾക്ക് അതറിയില്ല എന്ന് കരുതുക പ്രയാസം. അതുകൊണ്ടു തന്നെ അത്തരം ഒരു വേദിയിൽ നിന്നുള്ള പിന്മാറ്റം തീർച്ചയായും മാറ്റുരപ്പിലെ പരാജയമോ അതുമല്ലങ്കിൽ ന്യായീകരണ ഗിമ്മിക്കുകളുടെ അലഭ്യതയോ ആണന്നത് ഷാജിമാരല്ലാത്ത സാധാരണക്കാർക്ക് മനസ്സിലാക്കാൻ ഒരു പ്രയാസമില്ല. നിങ്ങളുടെ ആശയത്തിന് വ്യക്തതയുണ്ടങ്കിൽ, നിങ്ങൾക്ക് വിഷയങ്ങളിൽ പൂർണ അവഗാഹമുണ്ടങ്കിൽ, നിങ്ങൾക്ക് മറച്ചു വയ്ക്കാൻ ഒന്നുമില്ലങ്കിൽ എത്ര കഠിനമായ സാഹചര്യങ്ങളേയും മറികടന്ന് വിജയിക്കാൻ കഴിയും എന്നത് ഉറപ്പല്ലേ. അത്തരം ആത്മവിശ്വാസമില്ലാത്ത എം ബി രാജേഷുന്മാർക്ക്, ചോദ്യങ്ങൾ ചോദിക്കാൻ ആളില്ലാത്ത സ്വന്തം ഓഫീസ് റൂമിൽ സെൽഫി ക്യാമറയുടെ മുന്നിലിരുന്ന് സ്വയം സത്യവാർത്തകൾ ചമയ്ക്കേണ്ട ഗതികേടിലേക്ക് തരംതാഴേണ്ടി വന്നേക്കാം.</div><div style="font-family: inherit; text-align: justify;"><br />തങ്ങളുടെ ആശയസമരത്തിനെന്ന പേരിൽ ചാനൽ ഡസ്ക്കുകളിൽ എത്തുന്ന എല്ലാ പാർട്ടികളിലും പെടുന്ന ഭൂരിപക്ഷം രാഷ്ട്രീയ പോരാളികൾക്കും അവർ ആശയ വ്യക്തതക്കാണോ അതോ യുദ്ധത്തിനാണോ എത്തുന്നത് എന്ന് പോലും അറിയില്ല എന്ന മട്ടിൽ സംശയം ജനിപ്പിക്കുന്ന പ്രകടന ഘോഷങ്ങളാണ് പതിവ്. പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിൽ വ്യക്തത ഇല്ല എന്നത് മാത്രമല്ല പ്രശ്നം, തങ്ങളുടെ സിരാ കേന്ദ്രങ്ങളിൾ കൈക്കൊള്ളുന്ന നിലപാടുകളെ കുറിച്ചോ അഥവാ അൽപ്പം അറിയാമെങ്കിൽ കൂടി വിഷയത്തിൻ്റെ കാലിക പ്രസക്തിയെ കുറിച്ചോ പൂർണമായ ധാരണ പോലും അവർക്കില്ല. ആശയ സംവാദത്തിൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ടാകുമ്പോൾ പരാജയം നിശ്ചയമല്ലേ. അവിടെ പിടിച്ച് നിൽക്കാനാകാതെ എതിരാളികളുടെ വാക് വെടികൾക്ക് മുന്നിൽ ചോര വാർന്ന് മരിച്ച് വീഴുമ്പോൾ, അവയെ വീരചരമം പ്രാപിച്ചു എന്ന മട്ടിൽ ആഘോഷിക്കാനുള്ള അന്തം ഷാജിമാരുടെ അടിമത്വ മാനസികാവസ്ഥ എത്ര ദയനീയമാണ്.</div></div><p></p>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-32149022334840487622021-05-10T06:21:00.039-07:002022-03-08T02:29:27.250-08:00പാചക വാതകം കൈകാര്യം ചെയ്യുമ്പോള്‍<p><span style="background-color: white; color: #050505; font-family: inherit; font-size: 15px; white-space: pre-wrap;"></span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEh9Pg_dpxChKGiEAcR55L1uyR7jK_NpuQG8f5T1zDWoojFtWiVbV7fSXOBTWlH-Qsa35i3U6YUehW0prng3jAJr0z6_hwdRkLC3QPspF3TtRzrqWxDqw1jKtdRVr0qwUvzQTG2rybNXoM2o0y7Q06LnpRuGPrj9vbxnnVrDf741Y1Nsn16F8fVx4Wpj9w=s600" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="338" data-original-width="600" height="258" src="https://blogger.googleusercontent.com/img/a/AVvXsEh9Pg_dpxChKGiEAcR55L1uyR7jK_NpuQG8f5T1zDWoojFtWiVbV7fSXOBTWlH-Qsa35i3U6YUehW0prng3jAJr0z6_hwdRkLC3QPspF3TtRzrqWxDqw1jKtdRVr0qwUvzQTG2rybNXoM2o0y7Q06LnpRuGPrj9vbxnnVrDf741Y1Nsn16F8fVx4Wpj9w=w320-h258" width="320" /></a></div><div style="text-align: justify;"><span style="font-family: inherit;">കുക്കിംഗ് ഗ്യാസ് കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ധാരാളം നമ്മൾ വായിച്ചിട്ടുണ്ട്. എത്രകണ്ട് അവബോധമുണ്ടങ്കിലും, അബദ്ധങ്ങൾ സംഭവിക്കുന്ന ഒരു വിഷയമാണ് ഗ്യാസുമായി ഇടപഴകുമ്പോൾ സാധാരണയായി ഉണ്ടാകുന്നത്. കുക്കിംഗ് ഗ്യാസ് എന്നാൽ എന്താണന്നും അതിൻ്റെ പ്രവർത്തനങ്ങൾ എങ്ങനെയാണന്നും വിശദീകരിക്കാൻ കഴിയുന്ന തരത്തിൽ വിദഗ്ദനല്ലാലാത്തതിനാലും, ഗൂഗിളിൽ പോയി അത് സേർച്ച് ചെയ്ത് ഇവിടെ ഒട്ടിക്കുന്നതിൽ പ്രസക്തി ഇല്ലാത്തതിനാലും അതിന് മുതിരുന്നില്ല. ഗ്യാസിനോടുള്ള നിരുത്തരവാദപരമായ സമീപനം അപകടങ്ങൾ വിളിച്ചു വരുത്തുമെന്നും, മരണകാരണമാകും എന്നും നമ്മുക്കുകുള്ള സാധാരണ അറിവിൽ നിന്നാണ് ഞാൻ വിശദീകരിക്കാൻ ശ്രമിക്കുന്നത്. സൗദിയിൽ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ, എൻ്റെ വിഷയമല്ല എങ്കിൽ പോലും കുക്കിംഗ് ഗ്യാസ് സുരക്ഷിതമായി ഒരു സ്ഥലത്ത് ഉറപ്പിക്കുന്നതിൽ ഭാഗഭാക്കാകേണ്ടി വന്നതിലെ അനുഭവജ്ഞാനമാണ് ഈ കുറിപ്പിന് ആധാരം.</span></div><div style="text-align: justify;"><span style="background-color: white; white-space: pre-wrap;"><span style="font-family: inherit;">പ്രാഥമിക അറിവ് എന്ന നിലയിൽ മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ പറയാം. മറ്റ് അടുപ്പുകൾ ഉപയോഗിക്കുന്ന പോലെ തന്നെ കുക്കിംഗ് സ്റ്റൗവും ഒരു ചിമ്മിനി സിസ്റ്റത്തിന് ചുവട്ടിൽ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഇക്കാലത്ത് ഉപയോഗിക്കുന്ന "ഹുഡ്" സിസ്റ്റത്തിൽ എക്സോസ്റ്റ് ഫാൻ കൂടി ഉള്ളതിനാൽ പുകയും കരിയും വലിച്ചെടുത്ത് കളയും പോലെ തന്നെ ഗ്യാസ് ലീക്കായാൽ അത് വലിച്ച് പുറന്തള്ളാനും സഹായിക്കും. ഹുഡ് ഉപയോഗിക്കാത്തവർ സ്റ്റൗവിനോട് ചേർന്ന് ഒരു എക്സോസ്റ്റ് ഫാൻ തീർച്ചയായും പിടിപ്പിച്ചിരിക്കണം എന്നു മാത്രമല്ല എക്സോസോസ്റ്റായാലും ഹുഡ് ആയാലും ഇരുപത്തിനാലു മണിക്കൂറും ഓണാണന്ന് ഉറപ്പ് വരുത്തണം. രാത്രി കിടക്കുന്നതിന് മുമ്പ് ഗ്യാസ് സ്റ്റൗവും സിലിണ്ടറും വച്ചിരിക്കുന്ന ഭാഗങ്ങളും വീട്ടിലെ മറ്റു മുറികളുമായുള്ള എല്ലാ വാതിലുകളും ജനലുകളും മുറുക്കി അടക്കാൻ മറക്കരുത്. കിച്ചൻ ക്യാബിനറ്റിനുള്ളിലാണ് ഗ്യാസ് സിലിണ്ടർ വയ്ക്കുന്നതെങ്കിൽ രാത്രി അതിൻ്റെ ഡോർ തുറന്നിടാനും മറക്കാതിരിക്കുക. ഗ്യാസ് സിലിണ്ടറിൽ ലിക്വിഡ് രൂപത്തിലാണ് അത് നിറച്ചിരിക്കുന്നത് എന്നതിനാൽ കിടത്തി ഇടാതെ നിവൃത്തി വച്ച് വേണം സിലിണ്ടർ ഉപയോഗിക്കാൻ. സിലിണ്ടറിൻ്റെ വാഷർ, റെഗുലേറ്റർ, അതിലേക്ക് വരുന്ന ഹോസ് എന്നിവയുടെ കാലപ്പഴക്കം ഇവയൊക്കെ അപകടത്തിന് കാരണമാകുമെന്നതിനാൽ സമയാസമയങ്ങളിൽ അവയൊക്കെ പുതുക്കാൻ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്.</span></span></div><div><div style="text-align: justify;"><span style="white-space: pre-wrap;"><span style="font-family: inherit;"><br /></span></span></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="background-color: white; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEgUkJgCigCsHPkYDwfGwbbclVsXVQCZkzl2rmeBNjrls2pkpPGqd1AzG8Uq5wNa9C6n7QwgXETYGeU4G6GdJBVqgmGkCQvtLCTa6EAGbKmIA0zOMioLbH6TWxu3Z7m08NG6hwGQ6sgY7lZ4jSY87WPh0yev46KVNRJ_gJK-3UOBwADyin0JOHV4-DGJTA=s600" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: justify;"><span style="font-family: inherit;"><img border="0" data-original-height="337" data-original-width="600" height="254" src="https://blogger.googleusercontent.com/img/a/AVvXsEgUkJgCigCsHPkYDwfGwbbclVsXVQCZkzl2rmeBNjrls2pkpPGqd1AzG8Uq5wNa9C6n7QwgXETYGeU4G6GdJBVqgmGkCQvtLCTa6EAGbKmIA0zOMioLbH6TWxu3Z7m08NG6hwGQ6sgY7lZ4jSY87WPh0yev46KVNRJ_gJK-3UOBwADyin0JOHV4-DGJTA=w320-h254" width="320" /></span></a></div><div style="text-align: justify;"><span style="font-family: inherit;">മേൽപ്പറഞ്ഞവ കേരളത്തിൻ്റെ തനത് സാഹചര്യങ്ങളിൽ കുക്കിംഗ് ഗ്യാസ് ഉപയോഗിക്കുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങളാണ്. അത് സാധാരണ എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ എൻ്റെ പ്രവർത്തനമേഖലയായ സൗദി പോലെയുള്ള രാജ്യങ്ങളിൽ ഗ്യാസ് പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ തുലോം കുറവാണ്. കാരണം ഗ്യാസ് കൈകാര്യം ചെയ്യുമ്പാേൾ അവർ എടുക്കുന്ന മുൻകരുതലുകൾ തന്നെ. ഇവിടെ വീടിനു വെളിയിൽ ഒരു പ്രത്യേക ചേമ്പറിൽ ആണ് ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നത്. വീട് നിർമ്മിതിയോടൊപ്പം തന്നെ അതിനുള്ള പ്രത്യേക സ്ഥലവും കൂടി നിർമ്മിച്ചിരിക്കും. ഗ്യാസ് എപ്പാേഴും വീടിന് വെളിയിൽ സുരക്ഷിതമായി വച്ച് അകത്തേക്ക് എടുക്കുക തന്നെയാണ് അപകടം കുറയ്ക്കാനുള്ള പ്രധാന മാർഗ്ഗം. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നിടത്ത് വയ്ക്കാതിരിക്കുക. ഞാൻ നാട്ടിലേക്ക് വേണ്ടി ഡിസൈൻ ചെയ്ത രണ്ടു വീടുകൾക്ക് അപ്രകാരം ഒരു സ്പേസ് ഉണ്ടാക്കിക്കൊടുത്തിരുന്നു. വെളിയിൽ നിന്ന് ഒരാൾക്ക് വന്ന് കുറ്റി മോഷിടിക്കാനോ മനപ്പൂർവ്വമായി തുറന്നു വിടാനോ കഴിയാത്ത രീതിയിൽ സ്ഥലം കണ്ടെത്തണം. ഗ്യാസ് സിലിണ്ടറുകൾ ഇപ്രകാരം കാറ്റും വെളിച്ചവും കയറുന്ന ഒരിടത്തേക്ക് മാറ്റിയാൽ തന്നെ അപകടത്തിൻ്റെ 90% ഒഴിവാക്കാം. ട്യൂബിലും ഗ്യാസ് സ്റ്റൗവിലും മാത്രം പിന്നിട് ശ്രദ്ധിച്ചാൽ മതിയാകും.</span></div></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="font-family: inherit;">സ്റ്റൗ വയ്ക്കാൻ ഉദ്ദേശിക്കുന്നതിന് എത്ര അകലത്തിൽ ഗ്യാസ് ചേമ്പർ നിർമ്മിച്ചാലും കുഴപ്പമില്ല. സിലിണ്ടറിൽ നിന്നും സ്റ്റൗവിനെ ബന്ധിപ്പിക്കുന്ന കോപ്പർ പൈപ്പ് പരമാവധി ഭൂമിക്കടിയിൽ കൂടി കൊണ്ടു വരാൻ ശ്രമിക്കുക. രണ്ട് ഇഞ്ച് വലിപ്പമുള്ള ഷെഡ്യൂൾ 40 പിവിസി പൈപ്പുകൾ നന്നായി കണക്ട് ചെയ്ത ശേഷം അതിനുള്ളിൽ കൂടി കോപ്പർ പൈപ്പ് കണക്ഷൻ കൊണ്ടു വരുന്നതും നല്ലതാണ്. ചേമ്പർ നിർമ്മിച്ച ശേഷം ഇവിടെ ആർക്കും കൈ കടത്താൻ കഴിയാത്ത രീതിയിൽ ഇഴകൾ അടുപ്പിച്ച് ഇരുമ്പിൻ്റെ നല്ല ഒരു ഗ്രിൽ ഇടുക. അത് താഴും താക്കോലുമല്ലാതെ സാധാരണ ഡോറുകൾക്ക് വയ്ക്കുന്ന ലോക്ക് സിസ്റ്റം ഉപയോഗിച്ച് പൂട്ടി വയ്ക്കുക.</span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEgflZTfg8CwPDRbDQTN16loinacvMxhtEZsy8eBtQjktQayeibiXWzLc0-wrKa5urojg58pdO5kDI7UDbJ5-TKGlP1tucLIKGwp6KcPWpLOSERj4KVYyGBMtvpB4cdxKu6bFFwIOtp5POR1ZqY9cP1onmj_CxUwy1oSpuCs8sLFUg4irl9C3OpYiqvpYw=s600" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em; text-align: justify;"><span style="font-family: inherit;"><img border="0" data-original-height="590" data-original-width="600" height="252" src="https://blogger.googleusercontent.com/img/a/AVvXsEgflZTfg8CwPDRbDQTN16loinacvMxhtEZsy8eBtQjktQayeibiXWzLc0-wrKa5urojg58pdO5kDI7UDbJ5-TKGlP1tucLIKGwp6KcPWpLOSERj4KVYyGBMtvpB4cdxKu6bFFwIOtp5POR1ZqY9cP1onmj_CxUwy1oSpuCs8sLFUg4irl9C3OpYiqvpYw=w320-h252" width="320" /></span></a></div><div style="text-align: justify;"><span style="font-family: inherit;">ഗ്യാസ് സിലിണ്ടർ തുടങ്ങുന്ന ഭാഗം മുതൽ ഗ്യാസ് സ്റ്റൗ ഇരിക്കുന്ന ഭാഗം വരെയാണ് കോപ്പർ പ്പൈപ്പ് ഉപയോഗിച്ച് ലൈൻ വലിക്കുക. അതിനായി കോപ്പർ വെൽഡിംഗ് അറിയാവുന്ന ഒരു വിദഗ്ദനെ തന്നെ കണ്ടത്തണം. രണ്ടറ്റത്തും റഡ്യൂർ ഉപയോഗിച്ച് കോപ്പർ പൈപ്പുകളിൽ ഉപയോഗിക്കുന്ന പ്രത്യേക തരം ആംഗിൾ വാൽവുകൾ ഫിറ്റ് ചെയ്യുക. ശേഷം വാൽവ് മുതൽ സിലിണ്ടർ വരെയും, മറുഭാഗത്തുള്ള വാൽവിൽ നിന്നും സ്റ്റൗ വരെയും മാത്രം ഫ്ലക്സിബിൾ ഹോസ് ഉപയോഗിക്കുക. ഇപ്രകാരം ചെയ്താൽ സ്റ്റൗ ഭാഗത്തുള്ള ടാപ്പ് ക്ലാേസ് ചെയ്താൽ സുരക്ഷിതമായിരിക്കും. </span></div></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div><div dir="auto" style="text-align: justify;"><span style="font-family: inherit;">കുക്കിംഗ് ഗ്യാസ് ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കുന്ന ഈ രീതിയിൽ ഒന്നിലധികം സിലണ്ടറുകൾ ഒരേ സമയത്ത് ഉപയോഗിക്കാനും സാധിക്കും. ഈ സുരക്ഷിത രീതിക്ക് വലിയ ചിലവൊന്നും വരില്ല. വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഒരു രീതിയാണിത്.</span></div></div></div>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-89508025246936863512021-05-02T11:31:00.027-07:002022-03-08T02:39:35.608-08:00ഞാനും അല്‍പ്പം ചരിത്രം എഴുതട്ടെ.<p><span style="background-color: white; white-space: pre-wrap;"></span></p><div class="separator" style="clear: both; color: #050505; font-family: inherit; font-size: 15px; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEhcaxWyAFPs0KOA0ciFTtwcfH86yGgyp1HIX6XWM5JriRO8f2PMI0jzS5rDZVY6CMBEmij3CblgS5IpzgNNcrK0_wyOQrvH3mdRQ_zRmgoCHYURwitwgQgMWmF34tl4NwfPP6QMwmWjYbmDzG5aOQAyhBXo2zvMsAa5OU2_A_mqxS-eSI8y-MjSlHpHSg=s720" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="506" data-original-width="720" height="275" src="https://blogger.googleusercontent.com/img/a/AVvXsEhcaxWyAFPs0KOA0ciFTtwcfH86yGgyp1HIX6XWM5JriRO8f2PMI0jzS5rDZVY6CMBEmij3CblgS5IpzgNNcrK0_wyOQrvH3mdRQ_zRmgoCHYURwitwgQgMWmF34tl4NwfPP6QMwmWjYbmDzG5aOQAyhBXo2zvMsAa5OU2_A_mqxS-eSI8y-MjSlHpHSg=w320-h275" width="320" /></a></div><div style="text-align: justify;"><span style="font-family: inherit;">ചരിത്രം എന്നും അതിൻ്റെ പിൻതലമുറയുടെ സാമൂഹികവും, സാംസ്കാരിക പരവുമായ നിലനിൽപ്പിനാധാരമായി വളച്ചൊടിക്കപ്പെടാൻ വിധിക്കപ്പെട്ട കെട്ടുകഥകളുടെ കൂമ്പാരമാണ്. അതിൽ പലപ്പോഴും ഭീരുക്കൾ മഹത്വവൽക്കരിക്കപ്പെടുകയും ധീരന്മാർ ചവറ്റുകുട്ടകളിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യപ്പെടാറുണ്ട്. കൊടും കൊലയാളികളും മോഷ്ടാക്കളും ജനനന്മയുടെ അപ്പലോപ്സന്മാരായും, നാട്ടുനന്മയുടെ പ്രതീകങ്ങൾ പിൽക്കാലത്ത് സ്ത്രീ/ദളിത് പീഡകരായും മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്. ലോകചരിത്രം മുതൽ നാട്ടുചരിത്രം വരെ അപ്രകാരം പൊന്നെഴുത്തുകളിലൂടെ തിരുത്തിയെഴുതിപ്പെട്ട എത്രയോ ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. അയാദ്ധ്യയിലെ രാമക്ഷേത്രത്തിൽ തുടങ്ങി ടിപ്പു സുൽത്താൻ വരെയും, മുലഛേദ നായിക നങ്ങേലി മുതൽ മാപ്പിള ലഹളയുടെ വിവാദ നായകനായ വാരിയം കുന്നൻ വരെയും പിൽക്കാല തൂലിക തുമ്പുകളുടെ പ്രീണന/പീഡന തിരുത്തലുകൾക്ക് പലവുരു വിധേയമായിട്ടുണ്ട്.</span></div><p></p><p style="text-align: justify;"><span style="background-color: white; white-space: pre-wrap;"><span style="font-family: inherit;">ഇതിന് ഉപോത്ബലകമായി എൻ്റെ ഒരനുഭവം ഇവിടെ കുറിക്കാനാഗ്രഹിക്കുകയാണ്. നാട്ടിൽ നിന്നുള്ള വെക്കേഷൻ പിറ്റേന്ന് ഒരു സൈറ്റ് വിസിറ്റിനായി ഞാൻ തിടുക്കപ്പെട്ട് പോയതാണ്. ഇസ്തിരിയിട്ട ഷർട്ടുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ തലേന്ന് നാട്ടിൽ നിന്നും കൊണ്ടുവന്ന ഷർട്ട് തന്നെയിട്ട് വേഗം സെറ്റിലെത്തി. പ്രധാന സബ്കോൺട്രാക്ടർ ചെറുപ്പക്കാരനായ പാക്കിസ്ഥാനി ആയിരുന്നു. അദ്ദേഹവുമായുള്ള സംസാരത്തിനിടയിൽ വളരെ യാദൃശ്ചികമായി പോക്കറ്റിൽ തിരഞ്ഞപ്പോളാണ് തലേന്ന് നാട്ടിൽ നിന്ന് വന്നപ്പോൾ സൂക്ഷിച്ച 500 രൂപയുടെ നോട്ട് കയ്യിൽ തടഞ്ഞത്. ഞാൻ പുറത്തെടുത്ത ഉടൻ ഇന്ത്യൻ നോട്ട് കണ്ടതിൻ്റെ കൗതുകത്തിൽ പാക്കിസ്ഥാനി അത് കയ്യിൽ വാങ്ങി. അതിലെ ഗാന്ധിയുടെ ചിത്രത്തിലേക്ക് ചൂണ്ടി എന്നോട് ചോദിച്ചു "ആരാണ് ഈ വൃദ്ധൻ". നമ്മൾ ഇന്ത്യക്കാർ എന്നും സോ കോൾഡ് രാജ്യസ്നേഹികൾ ആണല്ലോ. എന്നെ കളിയാക്കുകയാണന്ന് കരുതി ഞാൻ വളരെ ക്രോധത്തോടെ പറഞ്ഞു "നിനക്കും എനിക്കും ബ്രിട്ടിഷുകാരിൽ നിന്ന് സ്വാതന്ത്ര്യം വാങ്ങിത്തന്ന മനുഷ്യൻ". കേട്ടതേ അവൻ പൊട്ടിച്ചിരിച്ചു. "പാക്കിസ്ഥാന് സ്വാതന്ത്ര്യം നേടിത്തന്നത് ഈ വൃദ്ധനാണന്നോ, നല്ല തമാശയായി" എൻ്റെ ദേഷ്യം കൂടിയതേയുള്ളു. ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവൻ പൊട്ടിച്ചിരിക്കുകയായിരുന്നു. </span></span></p><p style="text-align: justify;"><span style="background-color: white; white-space: pre-wrap;"><span style="font-family: inherit;">അവൻ്റെ ചിരിക്കൊടുവിലാണ് ആ ചരിത്ര സത്യം ഞാനറിഞ്ഞത് ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങൾക്ക് ബ്രിട്ടിഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിത്തന്നത് മുഹമ്മദാലി ജിന്ന ആണന്ന ആ പരമസത്യം. അതായത് പാക്കിസ്ഥാൻ ചരിത്രത്താളുകളിൽ നമ്മുടെ രാഷ്ട്ര പിതാവിനുള്ള സ്ഥാനം. ഇന്ത്യയിൽ എഴുതപ്പെട്ട സ്വാതന്ത്ര്യ ചരിത്രത്തിൽ മുഹമ്മദലി ജിന്നക്ക് എത്രമാത്രം പ്രാധാന്യമുണ്ടോ, അതിൻ്റെ നാലിലൊന്നു പോലും പ്രാധാന്യമില്ലാത്ത സാധാരണ ഒരു സ്വാതന്ത്ര്യ സമര സേനാനി ആണന്നർത്ഥം. അവനുള്ളിൽ ലിഖിതമായ ചരിത്ര സത്യത്തിന് മുകളിൽ നിന്ന് നമ്മുടെ ചരിത്രത്തെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാലുള്ള ഊർജ്ജ നഷ്ടം തിരിച്ചറിഞ്ഞ ഞാൻ അവൻ്റെ പരിഹാസ പൊട്ടിച്ചിരിക്കിടയിലും നോട്ട് തിരിച്ച് വാങ്ങി രാഷ്ട്രപിതാവിനെ ആരാധനയോടും അഭിമാനത്തോടും നോക്കി ഭാരത് മാതാ കീ ജയ് മനസ്സിൽ വിളിച്ച് പിൻവാങ്ങി.</span></span></p><p style="text-align: justify;"><span style="background-color: white; font-family: inherit; white-space: pre-wrap;">ഇത് പാക്കിസ്ഥാൻ ചരിത്രമാണങ്കിൽ ഇന്ത്യ കുറിച്ച് വച്ച ചരിത്രം ഉത്തുംഗമാണന്ന ധാരണയും ശരിയാണന്ന അഭിപ്രായം എനിക്കില്ല. അത് അധികാര കോൺഗ്രസ് കുറിച്ചു വച്ച ചരിത്രമാണ്. സ്വാതന്ത്ര്യ ശേഷം ഒരുവേള സംഘപരിവാർ സംഘടനകളോ അല്ലങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയോ ആയിരുന്നു അധികാരത്തിലേറിയിരുന്നതെങ്കിൽ ഒരു പക്ഷേ സവർക്കറോ, അതുമല്ലങ്കിൽ AKGയോ പോലും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്താളുകളിൽ ഗാന്ധിജിക്ക് മേൽ വെള്ളിക്കൊടി വീശി പരിലസിക്കുമായിരുന്നു. ഗാന്ധിജിയുടെ ഘാതകനെ ഇന്ന് നിഗൂഡതയിൽ പൂജിക്കുന്നതിന് പകരം അതിനെ ചരിത്രത്തിൻ്റെ താളിൽ എഴുതിച്ചേർത്ത് ഒക്ടോബർ രണ്ട് പോലെ ഒരു ആഘോഷ ദിനമായി മാറ്റിയെടുത്തേനേം.</span></p><p style="text-align: justify;"><span style="background-color: white; font-family: inherit; white-space: pre-wrap;">പറഞ്ഞു വരുന്നത് ചരിത്രം എന്നാൽ എന്നോ ജീവിച്ചിരുന്ന ഒരുവൻ്റെ അല്ലങ്കിൽ ഒരു ഭൂപ്രകൃതിയുടെ മേൽ പിൽക്കാല എഴുത്തുകാരൻ്റെ ചേർച്ചയില്ലാ ഭാവനാ നിറക്കൂട്ടുകളും കൂടിയാണ്. പിൻതലമുറയുടെ ആഖ്യാന മികവിൻ്റെ ബാക്കിപത്രങ്ങൾ മാത്രം. ഒരു നോവൽ എഴുതുന്ന ലാഘവത്തോടെ എഴുത്തുകാരൻ്റെ പേനാ തുമ്പിലെ വെറും മഷിത്തെളിച്ചങ്ങൾ. അവിടെ ചതിയൻ ചന്തു മഹത്വവൽക്കരിക്കപ്പെട്ടേക്കാം. ഉണ്ണിയാർച്ച വേശ്യയായേക്കാം. പഴശ്ശിരാജ ഒരു മുഴം കയറിൽ ജീവനൊടുക്കിയേക്കാം. നാളത്തെ ചരിത്രകാരന്മാർ മോഡിക്കും, പിണറായിക്കും പ്രതിഷ്ഠകൾ പണിതേക്കാം. നന്നായി വറുത്ത കടലയും കൊറിച്ച്, ഒരു കടുപ്പൻ കട്ടൻ കാപ്പിയും കുടിച്ച്, വായിച്ച് തീരുമ്പോൾ നീട്ടിയൊരു കോട്ടുവായും വിട്ട് തിരിഞ്ഞ് കിടന്നുറങ്ങുന്ന ലാഘവത്വം വേണം നമ്മുടെ ചരിത്ര വായനക്ക്. ഇനി ചരിത്ര സിനിമയാണ് മാധ്യമമെങ്കിൽ, പൊരിയും തിന്ന്, എല്ലാം കണ്ട് നീട്ടിക്കൂവി ഇൻ്റർവെല്ലിനിടയിൽ ടൊയിലറ്റിലെ ചോക്കിൻ വര നഗ്നതയിലേക്ക് നീട്ടിമുള്ളി, ഇറങ്ങുമ്പോൾ ഒക്കുമെങ്കിൽ തൊട്ടടുത്ത ബാറിൽ കയറി ഒരു നിപ്പനടിച്ച് അഭ്രപാളിയിൽ കണ്ട ചരിത്രത്തോട് സമരസപ്പെടണം.</span></p><p style="text-align: justify;"><span style="background-color: white; font-family: inherit; white-space: pre-wrap;">ചരിത്രമായാലും സമകാലികമായാലും അതിനെ കച്ചവടവൽക്കരിക്കുന്നവർക്ക് അധികാരമാണ്, പണമാണ്, പ്രശസ്തിയാണ് ലക്ഷ്യം. അതിലേക്ക് വീഴുന്ന ഈയാംപാറ്റകൾ അവർ ആഗ്രഹിക്കുന്ന അഗ്നിയുടെ ജ്വാല കൂട്ടുകയേ ഉള്ളു. എതിർക്കുന്നവരും അനുകൂലിക്കുന്നവരും അവരുടെ തന്ത്രത്തിലേക്ക് ചാഞ്ഞു കിടക്കുന്ന, ആർക്കും ഓടിക്കയറാവുന്ന പുഴക്കരയിലെ വെറും മണ്ടപോയ തെങ്ങുകൾ മാത്രമാണ്. ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം. വാരിയൻ കുന്നൻ വെടിയുണ്ട നെഞ്ചിൽ ഏറ്റുവാങ്ങിയാലും പ്രിഷ്ടത്തിൽ വാങ്ങിയാലും അത് എഴുതുന്നവനും അഭിനയിക്കുന്നവനും ബാങ്ക് ബാലൻസ് കൂട്ടി കൊണ്ടിരിക്കും. പണത്തിനും അധികാരത്തിനും പ്രശസ്തിക്കും, മതവും രാഷ്ട്രീയവും ഒന്നുമില്ലടോ മാഷേ...</span><span style="background-color: white; color: #050505; font-family: inherit; font-size: 15px; white-space: pre-wrap;">.</span></p>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-39892440560968794312021-04-20T09:34:00.017-07:002022-03-08T03:38:32.387-08:00വിഷപാനം.<p><span style="background-color: white; white-space: pre-wrap;"></span></p><div class="separator" style="clear: both; color: #050505; font-family: inherit; font-size: 15px; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEhDcY6MU6XuLo6qW713ujBRkuqW5A5bh6f4KYhDJeqB3xKMh01iSRDwM0z1z1Skjb5zwJmgQlc993brY-jULq38xq3yBHG9y1TEhZzBxUX4zllwd7u_5U7e-Hq4LKVnrP2y3f1tigN99qyjaJaI8DgSYxpZoT9v7l6uzVeit1UDMS5l_HK3Xjs55VXWRQ=s800" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="448" data-original-width="800" height="201" src="https://blogger.googleusercontent.com/img/a/AVvXsEhDcY6MU6XuLo6qW713ujBRkuqW5A5bh6f4KYhDJeqB3xKMh01iSRDwM0z1z1Skjb5zwJmgQlc993brY-jULq38xq3yBHG9y1TEhZzBxUX4zllwd7u_5U7e-Hq4LKVnrP2y3f1tigN99qyjaJaI8DgSYxpZoT9v7l6uzVeit1UDMS5l_HK3Xjs55VXWRQ=w248-h201" width="248" /></a></div><div style="text-align: justify;"><span style="font-family: inherit;">അറുന്നൂറ്റിയൻപതിന് അടുത്ത് വീടുകൾ മാത്രമുള്ള ഞങ്ങളുടെ കൊച്ചു നീർവിളാകത്തിൽ, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇരുപത്തിയഞ്ചോളം ചെറുപ്പക്കാർ കരൾ ദ്രവിച്ച് മരണമടഞ്ഞു. എല്ലാം നല്ല എണ്ണം പറഞ്ഞ കുടിയന്മാർ. എന്നാൽ ചാരായം നിരോധിക്കുന്നതിന് മുമ്പ് സർക്കാർ കൊടുത്തിരുന്ന പട്ടച്ചാരായം അടിച്ചും, അതിന് ശേഷം സ്വന്തമായി വാറ്റി അടിക്കുന്നതുമായ മുൻ തലമുറ അവിടെ കുടിച്ച് അറുന്മാദിച്ച് നടന്നിരുന്നു. ഒരു ആരോഗ്യ പ്രശ്നങ്ങളുമില്ലാതെ.</span></div><p></p><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="background-color: white; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="text-align: justify;"><span style="font-family: inherit;">അപ്പോൾ പ്രശ്നം കുടി മാത്രമല്ല. കുടിക്കുന്ന മദ്യത്തിൻ്റെ ഗുണനിലവാരം കൂടിയാണ്. അൻപത് രൂപയ്ക്ക് ഉൽപ്പാദിപ്പിക്കുന്ന മാട്ട സാധനം സ്കോച്ച് വിസ്കിയുടെ വില കൊടുത്ത് വാങ്ങി അമൃത് പോലെ സേവിക്കുന്ന വിദ്വാന്മാർ അറിയുന്നില്ല ഇതിൽ ചേർത്തിരിക്കുന്നത് മാരക വിഷമാണന്ന്. അഥവാ അറിയാവുന്ന വിദ്യാസമ്പന്നർ അതിൻ്റെ കറതീർന്ന അടിമകളായതിനാൽ മോചനത്തിന് സ്കോപ്പ് ഇല്ല താനും. ഒരു തലമുറയുടെ ചിന്താശേഷിയേയും, കായിക ശേഷിയേയും നശിപ്പിക്കാൻ സർക്കാരുകൾ തന്നെ മുൻകൈച്ചെടുക്കുമ്പോൾ അത് മനസ്സിലാക്കാതെ ജീവിതം ഹോമിക്കുന്ന വിഡ്ഢികൾ, കുടിയന്മാർ...</span><span style="color: #050505; font-family: inherit; font-size: 15px;">.</span></div></div>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-32405506447790779812020-11-10T02:06:00.019-08:002022-03-08T02:10:23.088-08:00കപ്പേള - സിനിമാ അവലോകനം<p><span style="background-color: white; white-space: pre-wrap;"></span></p><div class="separator" style="clear: both; color: #050505; font-family: inherit; font-size: 15px; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjA_Ks8cgfr6WNKwhxJHI_cIDKNsrHJ7ltmlv_4KT5BSmW1LoM8gVbaawpui_tmkNbCGc497sP_DTVZUocjRo2xv-rs8ZGCvDCIf6yyyblBH04zjWqpz61Oq_LM9azuUskHChzkSC3_Lo2GlHDR4kn-yEJ_89gjHg_lPTv-y4IlGYYY9oGauV0D5gxuvg=s845" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="440" data-original-width="845" height="257" src="https://blogger.googleusercontent.com/img/a/AVvXsEjA_Ks8cgfr6WNKwhxJHI_cIDKNsrHJ7ltmlv_4KT5BSmW1LoM8gVbaawpui_tmkNbCGc497sP_DTVZUocjRo2xv-rs8ZGCvDCIf6yyyblBH04zjWqpz61Oq_LM9azuUskHChzkSC3_Lo2GlHDR4kn-yEJ_89gjHg_lPTv-y4IlGYYY9oGauV0D5gxuvg=w320-h257" width="320" /></a></div><div style="text-align: justify;"><span style="font-family: inherit;">രാത്രിയുടെ മടുപ്പും, വിരസതയും ഏകാന്തതയും തീർത്ത ഉറക്കമില്ലായ്മയുടെ അവസാന ഘട്ടത്തിലാണ് ഒരു സിനിമ കണ്ടേക്കാം എന്ന തീരുമാനത്തിലെത്തിയത്. സൗദി അറേബ്യയിലെ സിനിമാ പ്രേമികൾക്ക് ആശ്രയിക്കാവുന്ന വഴികൾ ടൊറൻ്റ് അല്ലങ്കിൽ യുട്യൂബ് ആണന്ന് അറിയാമല്ലോ. സിദ്ദിഖ്ലാൽ കാലഘട്ടത്തിലെ ഒരു ചിരി സിനിമയായിരുന്നു ലക്ഷ്യം. പക്ഷേ സേർച്ചിൽ ആദ്യം പൊന്തി വന്നത് വ്യൂവർ ലിസ്റ്റിൽ ഹിറ്റുകൾ തീർത്തിട്ടിരിക്കുന്ന "കപ്പേള" ആയിരുന്നു. പേരിലെ കൗതുകമാണ് സിനിമ കാണുന്നതിന് മുമ്പ് അതിൻ്റെ പേരിനെ കുറിച്ച് ഒരു അറിവും, മുമ്പ് കണ്ട സിനിമാ പ്രേമികളുടെ വിലയിരുത്തലുകളും ആദ്യം ആവാം എന്ന് തീരുമാനിച്ചത്. കപ്പേള എന്നാൽ കുരിശുംതൊടി, അല്ലങ്കിൽ ചാപ്പൽ, ചെറിയ പ്രാർത്ഥനാലയം എന്നും, റിവ്യുകൾ വായിച്ചപ്പോൾ ആ വാക്കിനെ സംബന്ധിച്ച് ഒന്നും പറയാത്ത എന്നാൽ ആധുനിക കാലത്ത് ചർച്ച ചെയ്യേണ്ട ഒരു സിനിമ എന്ന വിലയിരുത്തലിലെ പാരസ്പര്യമില്ലായ്മ സിനിമ കാണാനുള്ള കൗതുകം കൂട്ടി.</span></div><p></p><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="background-color: white; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="text-align: justify;"><span style="font-family: inherit;">സിനിമയിലെ കഥപറച്ചിലിനപ്പുറം അതിലെ വിഷ്വൽസ് ട്രീറ്റ്, കഥാപാത്രങ്ങളുടെ തിരഞ്ഞെടുക്കൽ, ലൊക്കേഷൻ തുടങ്ങി ക്യാമറയുടെ ചലനങ്ങൾ വരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തിരിക്കുന്ന, താരജാഡകൾ അവകാശപ്പെടാനില്ലാത്ത നൂറു ശതമാനം കയ്യടക്കമുള്ള സംവിധായകൻ്റെ മാത്രം കയ്യൊപ്പ് പതിപ്പിക്കുന്ന സിനിമ. ദേശീയ അവാർഡ് നേടിയതിലൂടെ താനൊരു മികച്ച നടനാണന്ന് തെളിയിച്ച മുഹമ്മദ് മുസ്തഫ, മലയാളത്തിലെ എണ്ണം പറഞ്ഞ കിടിലൻ സംവിധായകരുടെ ശ്രേണിയിലെ ഇരിപ്പിടത്തിനും കൂടി താൻ അർഹനാണന്ന് നിസംശയം തെളിയിച്ചിരിക്കുന്നു. സ്വാഭാവിക അഭിനയത്തികവിലൂടെയും ഇന്നത്തെ സിനിമയുടെ എടുത്ത് പറയേണ്ട പ്രത്യേകതയായ കൃത്രിമ മേക്കപ്പുകളുടെ അമിത ഭാരമില്ലാതെയും ശ്രീനാഥ് ഭാസിയും, ആനി ബെന്നും, റോഷൻ മാത്യുവും സിനിമയുടെ നട്ടെല്ലായപ്പോൾ ചെറിയ റോളുകളിൽ എത്തിയവർ പോലും അവരുടെ ഭാഗം ഭംഗിയാക്കി ചിത്രത്തെ മികവുറ്റതാക്കി. </span></div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="background-color: white; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="text-align: justify;"><span style="font-family: inherit;">വാർത്തകളിലൂടെ കേട്ടു തഴമ്പിച്ചു തേഞ്ഞ വിഷയത്തിൽ കൊണ്ടുവന്ന അപ്രതീക്ഷിത ട്വിസ്റ്റ് തന്നെയാണ് സിനിമയുടെ മാസ്മരികത. ആ ട്വിസ്റ്റ് പുതുതലമുറ അറിയേണ്ടതും കാണേണ്ടതും ആണന്നതാണ് ചിത്രത്തിൻ്റെ പ്രാധാന്യവും. നല്ലതിനെയും കെട്ടതിനേയും തിരിച്ചറിയാൻ പ്രത്യേക അളവുകോലുകൾ ഒന്നുമില്ല എന്ന് പറഞ്ഞു വച്ച് സിനിമ അവസാനിപ്പിക്കുമ്പോൾ എനിക്ക് ശാന്തമായ മനസ്സും എൻ്റെ നഷ്ടപ്പെട്ട ഉറക്കവും തിരിച്ച് കിട്ടി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.</span></div></div>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-17495760078650603402020-10-28T10:19:00.000-07:002022-03-08T01:26:23.620-08:00ചോര - സിനിമാ അവലോകനം<p><span style="background-color: white; white-space: pre-wrap;"></span></p><div class="separator" style="clear: both; color: #050505; font-family: inherit; font-size: 15px; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEgpaziZp8q_Ve51qQdBoPu_NpltQAJs5EuwPaREsUolMmfx-38VVRGyj1sm3eW-JFMgRIRxndxHNu6BZC19ax-kP75EudV7c_VPldrZ17ENgc0RPcWclIlks9TW7ewLiLHxhucPjaQbU8y991FawSaBYT_GVFnEuEko9VvzdUjksfaL0rizPHy1y6AyPg=s600" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="450" data-original-width="600" height="240" src="https://blogger.googleusercontent.com/img/a/AVvXsEgpaziZp8q_Ve51qQdBoPu_NpltQAJs5EuwPaREsUolMmfx-38VVRGyj1sm3eW-JFMgRIRxndxHNu6BZC19ax-kP75EudV7c_VPldrZ17ENgc0RPcWclIlks9TW7ewLiLHxhucPjaQbU8y991FawSaBYT_GVFnEuEko9VvzdUjksfaL0rizPHy1y6AyPg=s320" width="320" /></a></div><div style="text-align: justify;"><span style="font-family: inherit;">ചോല അല്ല ചോര... കൊറോണയ്ക്ക് മുൻപ് ഒരു വിമാനയാത്രക്കിടയിൽ കണ്ടിരുന്നു. പക്ഷേ വേണ്ട വിധത്തിൽ ശ്രദ്ധ കൊടുത്ത് കാണാൻ കഴിഞ്ഞില്ല, കാരണം ഹെഡ്ഫോൺ വച്ചിരുന്നു എങ്കിലും സിനിമയിലെ റിയലിസ്റ്റിക്ക് സീനുകൾ കണ്ട് തൊട്ടടുത്ത സീറ്റിലിരുന്ന് ഫോണിലേക്ക് എത്തി നോക്കി കൊണ്ടിരുന്ന സൗദി അവസാനം ഗതികെട്ട് എന്നോട് ചോദിച്ചു "നീ ഒരു സാഡിസ്റ്റാണോ എന്ന്". ഇത്രയും വയലൻസ് നിറഞ്ഞ ഏതോ റിയൽ സീനുകൾ ഒരുളുപ്പും കൂടാതെ കണ്ടിരിക്കാൻ സാഡിസ്റ്റുകൾക്കല്ലേ സാധിക്കു. എൻ്റെ മുറി അറബിയും ഇംഗ്ലീഷും കൂട്ടിക്കലർത്തി ഒരു വിധത്തിൽ അയാളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയെങ്കിലും, വിമാനമിറങ്ങി ടെർമിനലിലേക്ക് നടക്കുമ്പോഴും അയാൾ എൻ്റെ പിറകെ കൂടി, നിങ്ങളുടെ നാട്ടിലെ സിനിമയ്ക്ക് വേണ്ടി പെൺകുട്ടികളെ ഉപദ്രവിക്കുമോ, ആളുകളെ കൊല്ലുമോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. കണ്ടത് സിനിമ ആണന്ന് വിശ്വസിച്ചാലും അതിലെ സീനുകൾ യഥാർത്ഥത്തിൽ ബലാൽസംഗം ചെയ്തും, കൊന്നും ചിത്രീകരിച്ചതല്ല എന്ന് വിശ്വസിക്കാൻ അവനു കഴിയുന്നില്ല എന്ന് ചുരുക്കം.</span></div><p></p><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="background-color: white; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="text-align: justify;"><span style="font-family: inherit;">ഇന്നലെ മനസ്സിനെ പാകപ്പെടുത്തി വീണ്ടും ഒരു തവണ കൂടി കണ്ടു. സനല്‍ കുമാര്‍ ശശിധരന്, കെ വി മാണികണ്ടന്‍ ദേ പിടിക്ക് എൻ്റെ വക ഒരു സല്യൂട്ട്. അറബി എന്നെ കൊല്ലാതെ വിട്ടത് ഭാഗ്യം. ഇത്ര റിയലിസ്റ്റിക്കായി ഒരു സിനിമ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു. സനൽ മുമ്പ് ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ആഖ്യാന രീതി. കഥാപാത്രമല്ലാതെ യഥാർത്ഥ വ്യക്തിയായി നിമിഷ സജയനെ ഒരിക്കൽ പോലും കാണാൻ കഴിഞ്ഞില്ല. ഒളിച്ചോടുന്ന ആദ്യ സീൻ മുതൽ, മാളിൽ കയറി ലിഫ്റ്റിൽ നിന്ന് ഇറങ്ങി നടക്കുന്ന കാൽവയ്പ്പ്, ആദ്യമായി ലോഡ്ജു കാണുന്ന, ആദ്യമായി തികച്ചും കാടനായ ഒരു പുരുഷനെ കാണുന്ന, അവസാനത്തെ കൊലപാതക സീനുകളിൽ ഉൾപ്പെടെ നിമിഷ സജയൻ സ്ക്രീനിൽ എവിടെയും ഉണ്ടായിരുന്നില്ല. ജോജോ പതിവ് പോലെ ഉജ്വല പ്രകടനം തന്നെ കാഴ്ചവച്ചു. അഖിൽ ഒരു വാഗ്ദാനമാണ്. </span></div><div dir="auto" style="text-align: justify;"><span style="font-family: inherit;"><br /></span></div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="background-color: white; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="text-align: justify;"><span style="font-family: inherit;">ക്ലൈമാക്സിൽ തീർച്ചയായും ഒരു സ്ത്രീ വിരുദ്ധത ഉണ്ടന്നുള്ളത് എടുത്തു പറയേണ്ടിയിരിക്കുന്നു. ബലമായി ഭോഗിച്ച മനുഷ്യനെ ആരാധിക്കുന്ന സ്ത്രീ ഒരു ഉട്യോപ്യൻ സങ്കൽപ്പമായി പോയി എന്ന് പറയാതിരിക്കാൻ കഴിയുന്നില്ല. വെറും മൂന്ന് കഥാപാത്രങ്ങളെ വച്ച് മാന്ത്രികത സൃഷ്ടിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയു പ്രിയ സനൽ. വീണ്ടും ഒരു സല്യൂട്ട്</span></div></div>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-74076635082837991572020-10-05T22:26:00.005-07:002022-03-07T23:40:25.003-08:00നന്മ മരങ്ങള്‍ പൂത്തുലയട്ടെ.<p><span style="background-color: white; color: #050505; font-family: inherit; white-space: pre-wrap;"></span></p><div class="separator" style="clear: both; font-size: 15px; text-align: center;"><div><a href="https://blogger.googleusercontent.com/img/a/AVvXsEjbAdMF_L2XhV8uDG4FyVrNXEv6xmjZ2ZHPSX1VrZO1MLyXYX1pXo7EAc6qhJqHBndfVx9KzfOVTyFrufKcmBDm3xGNrLsJjy9Wl_9KhXN5Oy82b03MgIORd6O_ZzjbbIQf8X8M2DH8UfE-tsPUnwowzg40oLRK9VVRFby2_KM8s9bP0OcJzQmdgxryvg=s843" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="514" data-original-width="843" height="272" src="https://blogger.googleusercontent.com/img/a/AVvXsEjbAdMF_L2XhV8uDG4FyVrNXEv6xmjZ2ZHPSX1VrZO1MLyXYX1pXo7EAc6qhJqHBndfVx9KzfOVTyFrufKcmBDm3xGNrLsJjy9Wl_9KhXN5Oy82b03MgIORd6O_ZzjbbIQf8X8M2DH8UfE-tsPUnwowzg40oLRK9VVRFby2_KM8s9bP0OcJzQmdgxryvg=w320-h272" width="320" /></a></div></div><p style="font-family: inherit; text-align: justify;"><span style="font-family: inherit;">ജോലിയും വരുമാനവുമില്ലാതെ അലയേണ്ടി വരുന്ന സന്ദർഭമുണ്ടായാൽ ഒരു നേരത്തെ പശി അടക്കാൻ, സ്വർണം അരച്ച കഞ്ഞിക്കൊപ്പം, പ്ലാറ്റിനം ചേർത്ത പയറും കഴിക്കാൻ ഒരു മാർഗ്ഗമെന്ന നിലയിൽ കാഷായം, ജ്യോതിഷം അല്ലങ്കിൽ അറ്റകൈക്ക് ഒരു സുവർണ ക്ഷേത്രം എന്നിവയൊക്കെ ആയിരുന്നു എൻ്റെ പ്ലാനിൽ ഉണ്ടായിരുന്നത്. എന്നാൽ അത്രയും പോലും കഷ്ടപ്പാടില്ലാത്ത നന്മമരം ആവുന്നതാണ് കൂടുതൽ അഭികാമ്യം എന്ന ഉറച്ച തീരുമാനത്തിലെത്തി ഞാൻ. 5000 രൂപയുടെ മൊബൈലും, അലക്കി തേച്ച വെള്ളമുണ്ടും ഷർട്ടും, ചുറ്റിന് ഇടയ്ക്കിടെ തല കുലുക്കാൻ നാലു പേരും, അത്യാവശ്യം ദൈന്യത നിറഞ്ഞ ഒരു രോഗിയും ഉണ്ടങ്കിൽ ഒരു സുപ്രഭാതത്തിൽ നന്മമരമാകാൻ എളുപ്പമാണ്. മറ്റുള്ളവരുടെ നിസ്സഹായതയെ വിറ്റ് വേഗത്തിൽ ലക്ഷ്യത്തിൽ എത്താൻ കഴിയും.</span></p><p style="font-family: inherit; text-align: justify;">ഈയടുത്ത കാലത്ത് വിവാദമായ നന്മമര സംബന്ധിയായ വിഷയങ്ങളെ അൽപ്പം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കുന്ന തരത്തിൽ വമ്പൻ ഉഡായിപ്പുകളുടെ കലവറ തന്നെയാണ് അവർ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ. ഈ കാണുന്ന നന്മ മരങ്ങൾ ആലംബരെ സഹായിക്കുന്നില്ല എന്ന ആരോപണമോ വിമർശനമോ എനിക്കില്ല, എന്നാൽ വാഴ നനയുമ്പോൾ അൽപ്പം ചീര കൂടി, എന്ന സാധാരണ പരിപോഷിപ്പിക്കൽ പ്രക്രിയ മാത്രമേ ഇതിൻ്റെ പിന്നിലുള്ളു എന്ന് ഓർമ്മിപ്പിക്കുന്നു എന്നു മാത്രം.</p><p style="font-family: inherit; text-align: justify;"><a href="https://blogger.googleusercontent.com/img/a/AVvXsEhnamSYRCi1ZmtDWssNxp3SgU0M9BZZJwniW6ydzsi9yQmu6OA7VN9pBUxNNXl4clJL-dgEBCr-Xrh53jN_GHFPnyyfmhgqBwjg8p8PvNfBkq8rgfFvQ6HGQmj3wZNmHAlKa_3ZTWu6_5CF6Sm4utLBwOKkWI5AOqFJT1RLUKv9DnEWi3EABRiquSBhNQ=s580" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-left: 1em;"><span style="color: black;"><img border="0" data-original-height="400" data-original-width="580" height="225" src="https://blogger.googleusercontent.com/img/a/AVvXsEhnamSYRCi1ZmtDWssNxp3SgU0M9BZZJwniW6ydzsi9yQmu6OA7VN9pBUxNNXl4clJL-dgEBCr-Xrh53jN_GHFPnyyfmhgqBwjg8p8PvNfBkq8rgfFvQ6HGQmj3wZNmHAlKa_3ZTWu6_5CF6Sm4utLBwOKkWI5AOqFJT1RLUKv9DnEWi3EABRiquSBhNQ=w282-h225" width="282" /></span></a></p><p></p><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="background-color: white; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; margin: 0.5em 0px 0px; overflow-wrap: break-word; text-align: left; white-space: pre-wrap;"><div style="font-family: inherit; text-align: justify;"><span style="font-family: inherit;">അഭിനവ നന്മ മരങ്ങൾ ഒരു ദൈന്യമുഖത്തെ മുന്നിൽ നിർത്തി അവരുടെ ബാങ്ക് അക്കൗണ്ടും മറ്റ് അനുബന്ധ വിവരങ്ങളും കൊടുത്ത് സഹായം തേടുമ്പോൾ, മണിക്കൂറുകൾക്കുള്ളിൽ ഇത്രയും ഭീമമായ തുകകൾ ആ അകൗണ്ടിൽ ചെന്നു വീഴുന്നതിൽ തന്നെ കൃത്യമായ ദുരൂഹത ഉണ്ടന്ന് നിശ്ചമായും ഉറപ്പുണ്ടെന്നിരിക്കെ അത് വേണ്ട രീതിയിൽ അന്വോഷണ വിധേയമാക്കാത്ത സർക്കാർ സംവിധാനങ്ങളുടെ പങ്കും അതിനോടൊപ്പം സംശയം ജനിപ്പിക്കുന്നതാണ്. കാരണം ഇന്നത്തെ നന്മ മരങ്ങൾക്ക് മുന്നെ അമൃതയും, ബിലീവേഴ്സും ഒക്കെ ഇവിടെ വളർന്ന് പന്തലിക്കാനും, എതിർക്കുന്നവരെ നിർദ്ദാക്ഷണ്യം കൊന്ന് കായലിൽ താഴ്ത്താനും, സർക്കാർ സംവിധാനങ്ങളെ വരെ വെല്ലുവിളിക്കാനും അവരെ പ്രാപ്തരാക്കിയതും ഉണർന്ന് പ്രവർത്തിക്കേണ്ട സമയത്ത് ഷണ്ഠത്വം കാട്ടിയ സംവിധാനങ്ങൾ തന്നെയാണ്. അത്തരം മനപ്പൂർവ്വ നിസംഗത ഇന്നത്തെ നന്മ മരങ്ങളുടെ ചുവട്ടിലും ഉണ്ട് എന്നുള്ളത് സാധാരണക്കാരൻ്റെ തിരിച്ചറിവാകണം.</span></div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="background-color: white; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; margin: 0.5em 0px 0px; overflow-wrap: break-word; text-align: left; white-space: pre-wrap;"><div style="font-family: inherit; text-align: justify;"><br /></div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="background-color: white; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; margin: 0.5em 0px 0px; overflow-wrap: break-word; text-align: left; white-space: pre-wrap;"><div style="font-family: inherit; text-align: justify;">പണം വരുന്ന വഴിയിൽ സംശയമുള്ളതു പോലെ തന്നെ അത് വിതരണം ചെയ്യുന്ന രീതിയും മുഴനീള ഉഡായിപ്പുകൾ ഉണ്ടന്നത് വ്യക്തമാണ്. ബാങ്കിംഗ് മേഖലയിൽ പ്രവർത്തി പരിചയമുള്ള ഒരു വ്യക്തിയുമായി ഇക്കാര്യത്തിലെ ചില സംശയ ദുരീകരണത്തിനായി ഞാൻ സമീപിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് അനുസരിച്ച് ഒരു രോഗിക്ക് വരുന്ന തുക എത്ര വേണമെന്ന് ബാങ്കിംഗ് സോഫ്റ്റ് വെയറിൽ സെറ്റ് ചെയ്ത് കഴിഞ്ഞാൽ അതിൽ 1 രൂപ കൂടുതൽ സ്വീകരിക്കാൻ പ്രസ്തുത അക്കൗണ്ടിന് സാധിക്കില്ല. കരൾ ശാസ്ത്രക്രിയക്ക് 20 ലക്ഷം വേണ്ട ഒരു വ്യക്തിയുടെ അക്കൗണ്ടിൽ ഒന്നരക്കോടി എത്തുന്ന സാഹചര്യം ഒരിക്കലും ഉണ്ടാക്കേണ്ടതില്ല എന്നർത്ഥം. ഏതാണ്ട് 90 ശതമാനവും ഓൺലൈൻ ബാങ്കിംഗ് ട്രാൻസ്ഫർ ഉപയോഗപ്പെടുത്തുന്ന ഇക്കാലത്ത്, ചാരിറ്റി ചെയ്യാൻ ആഗ്രഹമുള്ള, നന്മ മരങ്ങളെ വിശ്വാസമുള്ളവർ പ്രസ്തുത തുക മൂന്നോ നാലോ ആവശ്യക്കാരുടെ അക്കൗണ്ടിലേക്ക് അയക്കില്ല എന്ന തീരുമാനത്തിലെത്താൻ സാധ്യത തുലോം കുറവാണ്. വീതം വയ്ക്കൽ പ്രകൃയക്കുള്ള വഴിതെളിക്കുക എന്നത് മാത്രമാണ് ഇതിൻ്റെ പിന്നിലെ ഉദ്ദേശം എന്നത് അതോടെ സുവ്യക്തമാകുകയാണ്.</div><div style="font-family: inherit; text-align: justify;"><br /></div></div><div class="cxmmr5t8 oygrvhab hcukyx3x c1et5uql o9v6fnle ii04i59q" style="background-color: white; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; margin: 0.5em 0px 0px; overflow-wrap: break-word; text-align: left; white-space: pre-wrap;"><div style="font-family: inherit; text-align: justify;">ഒരു വശത്ത് കുഴപ്പണം വെളുപ്പിക്കുന്നതിലൂടെ കിട്ടുന്ന ഭീമമായ കമ്മീഷൻ, മറുവശത്ത് രോഗികളുടെ അക്കൗണ്ടിൽ വരുന്ന ഭീമമായ തുകകൾ വീതം വയ്ക്കുന്നതിലൂടെ നേടുന്ന ഷെയർ. ഇതിനെല്ലാം പുറമെ സെലിബ്രറ്റി പരിവേഷത്തിലൂടെ നേടിയെടുക്കുന്ന സമ്മാനങ്ങൾ. ആഹാ സുന്ദരമായ ഈ ലാേകത്തേക്കാൾ ആർഭാടമായ മറ്റൊരു ജീവിതം എവിടെ കിട്ടാൻ. നന്മ മരങ്ങൾ പൂത്ത് തളിർക്കട്ടെ...</div></div>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-61927368076180139532020-09-09T23:11:00.001-07:002022-02-24T23:01:46.810-08:00പോരാളി ഷാജി<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEg5JGxvjSimLmwEKzHUINBLAichrpbpIX3H6jLxBcqyDD7nqzhFEpdBUvNSVVx-9OXC1X-phXwGI3ZqcXixg9uPlp2yLZ2mRwrI4F8ViEyV4gxN9XJd0ulE2yzuj_aItrMwaz8C9MJawFfqQC3kISeSN3kflN4hij_JizD-gTV-1ypnoQCn3BF4MjayQw=s480" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="244" data-original-width="480" height="295" src="https://blogger.googleusercontent.com/img/a/AVvXsEg5JGxvjSimLmwEKzHUINBLAichrpbpIX3H6jLxBcqyDD7nqzhFEpdBUvNSVVx-9OXC1X-phXwGI3ZqcXixg9uPlp2yLZ2mRwrI4F8ViEyV4gxN9XJd0ulE2yzuj_aItrMwaz8C9MJawFfqQC3kISeSN3kflN4hij_JizD-gTV-1ypnoQCn3BF4MjayQw=w334-h295" width="334" /></a></div><div style="text-align: justify;">ആരാണ് പോരാളി ഷാജി....? </div><p></p><p style="text-align: justify;">രാഷ്ട്രീയ പാർട്ടികളിൽ..... അവ്യക്തയുടെ പുകമറയിൽ ഒളിച്ചിരുന്ന് അടിമത്വ ന്യായീകരണങ്ങൾ പടച്ചു വിടുന്ന ഒരു ഒരുവനെയോ, അല്ലെങ്കിൽ ഒരു ഓൺലൈൻ സംഘത്തെയോ വിശേഷിപ്പിക്കുന്ന നാമധേയമായി നാം അതിനെ കാണുന്നു എങ്കിൽ അത് വിഡ്ഡിത്തമാണ്. പോരാളി ഷാജി എന്നത് ആധുനിക രാഷ്ട്രീയത്തിൻ്റെ ആസ്ഥാന നിലപാടുകളായി വിശേഷിപ്പിക്കുകയാണ് അതിനേക്കാൾ യുക്തിഭദ്രം. അടിസ്ഥാനപരമായ പ്രത്യയശാസ്ത്രങ്ങളിൽ നിന്നാേ, വ്യക്തമായ രാഷ്ട്രീയ നിലപാടുകളിൽ നിന്നാേ, നിയമാനുസൃതമായ പ്രവർത്തന മാർഗ്ഗങ്ങളിൽ നിന്നോ വ്യതിചലിക്കപ്പെട്ട ചിന്താഗതികളെ ഇന്ന് രാഷ്ട്രീയ പാർട്ടികൾ കെട്ടിയിടപ്പെട്ടിരിക്കുന്നത് പോരാളി ഷാജിസത്തിലാണ്. സ്വയം അടിപതറപ്പെട്ട നിലയിൽ എത്തി, വിമർശകരെ നിലപാടുകൾ കൊണ്ടും, സുതാര്യതകൊണ്ടും നേരിടാൻ കഴിയാതെ വരുമ്പോൾ, പോരാളി ഷാജിസം സ്വീകരിക്കുക എന്ന പാപ്പരത്വത്തിലേക്ക് രാഷ്ട്രീയം കൂപ്പുകുത്തി എന്ന് വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. </p><p style="text-align: justify;">ആരാണ് പോരാളി ഷാജി...?</p><p style="text-align: justify;">അണികളിൽ.... വ്യക്തമായ രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ അതിന് ചുവട്ടിൽ, സത്യത്തിൻ്റെ കണിക പോലും ഇല്ലാത്ത, വ്യക്തി കുടുംബ രാഷ്ട്രീയ ആക്ഷേപങ്ങൾ ഉന്നയിക്കുന്ന ഏതൊരുവനിലും ഷാജിയുണ്ട്. ആശയങ്ങൾക്ക് ആശയങ്ങളിലൂടെ മറുപടി പറയാനും, ആശയങ്ങളെ മറു പ്രത്യയശാസ്ത്ര മികവുകൊണ്ട് ജയിക്കാനും, തറപറ്റിക്കാനും, ആശയങ്ങളെ വ്യക്തമായി അവതരിപ്പിച്ച് ജനാധിപത്യ പ്രക്രിയയിലൂടെ ജനമനസ്സുകൾ പിടിച്ചെടുക്കാനും കഴിയാത്ത കൊതിക്കുറവിൽ, മറുപക്ഷത്തെ ഒരുവന് ഉണ്ടാകുന്ന വാഹനാപകടമോ, മാരക അസുഖങ്ങളാേ പോലും അവൻ്റെ മരണത്തിൽ കലാശിക്കണേ എന്ന മുട്ടിപ്പ് പ്രാർത്ഥന നടത്തുന്നവനിലും, വീണു കടക്കുന്ന ഒരുവൻ്റെ കാൽച്ചുവട്ടിൽ ചെന്ന് കൈകൊട്ടി ആഹ്ലാദനൃത്തം ചെയ്യുന്നവനിലും ഷാജിയുണ്ട്. രാഷ്ട്രീയം എന്തെന്നറിയാതെ, താൻ നിലകൊള്ളുന്ന പാർട്ടിയുടെ അടിസ്ഥാന തത്വശാസ്ത്രം എന്തെന്നറിയാതെ വ്യക്തിപൂജ മാത്രം നടത്തുന്ന ഏതൊരുവനിലും ഒരു പോരാളി ഷാജി ഒളിഞ്ഞിരിക്കുന്നു.</p><p style="text-align: justify;"></p><div style="text-align: justify;">ആരാണ് പോരാളി ഷാജി...?</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEgQT6hpJOwU3-pkRUIsQmz6IM6N14L0K-LaQEMnlQ1K0NpTn68OLuXDa12RV5wgjD9Utu2e8BHZHH-MIv609j_5WuEO4gL1WNkfGVKmATdxwija6ruv40MLi6uCnNkKYTiCiGW-IrwM32TaXblH-0U-ql08rLYTJ__UeWhf2kgA72nVZClkZvZeW46DHA=s290" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em; text-align: justify;"><img border="0" data-original-height="174" data-original-width="290" height="240" src="https://blogger.googleusercontent.com/img/a/AVvXsEgQT6hpJOwU3-pkRUIsQmz6IM6N14L0K-LaQEMnlQ1K0NpTn68OLuXDa12RV5wgjD9Utu2e8BHZHH-MIv609j_5WuEO4gL1WNkfGVKmATdxwija6ruv40MLi6uCnNkKYTiCiGW-IrwM32TaXblH-0U-ql08rLYTJ__UeWhf2kgA72nVZClkZvZeW46DHA=w287-h240" width="287" /></a></div><p></p><p style="text-align: justify;">നേതാക്കന്മാരിൽ.... ഏറ്റവും ചെറുപ്രായം മുതൽ ഈ നിമിഷം വരെ തൻ്റെ രാഷ്ട്രീയ നിലപാടുകളിൽ വെള്ളം ചേർക്കാത്ത ശ്രീ രമേശ് ചെന്നിത്തല ഉന്നയിക്കുന്ന വിമർശനങ്ങളെ വ്യക്തമായ രാഷ്ട്രീയ നിലപാടുകളിൽ ഊന്നിനിന്ന് മറുപടി പറയാൻ കഴിയാതിരുന്ന സി പി എമ്മിൻ്റെ സംസ്ഥാന സെക്രറട്ടറി രമേശിന് എതിരെ പ്രയോഗിച്ച സംഘിബന്ധം തികച്ചും പോരാളി ഷാജിസമാണ്. ജനങ്ങളിൽ ഉള്ള തങ്ങളുടെ പ്രവർത്തന മികവിൽ പ്രതിബദ്ധതയുടെ ജയം ഏറ്റുവാങ്ങുന്നതിന് പകരം എല്ലാ ദുരന്തവും ഭരണപക്ഷത്തിന് അനുകൂലമാകില്ല, ഞങ്ങൾക്കും ഒരു ദുരന്ത ഗുണം കിട്ടാനുണ്ടാവും എന്ന് പ്രസ്താവിച്ച തിരുവഞ്ചൂരും പോരാളി ഷാജിയാണ്. സ്വർണവേട്ട അന്വോഷിക്കുന്നത് താൻ കൂടി പ്രതിനിധീകരിക്കുന്ന കേന്ദ്ര സർക്കാർ ആണന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും, കേരള സർക്കാരിൻ്റെ നീതി ആവശ്യപ്പെട്ട് പാർലമെൻ്റിന് മുന്നിൽ നിരാഹാര പ്രഹസനം നടത്തിയ മുരളീധരനിലും പോരാളി ഷാജിയുണ്ട്. ഇത് കേവലം മൂന്ന് വ്യക്തികളിൽ ഒതുങ്ങുന്നില്ല, മറിച്ച് വ്യക്തികൾക്ക് അതീതമായി, ഇന്നിൻ്റെ നേതാക്കളിൽ ഏറിയ പങ്കും കൈക്കൊള്ളുന്ന ഓരോ രാഷ്ട്രീയ നിലപാടുകളിലും പോരാളി ഷാജിസം വ്യക്തമായി ഗ്രസിച്ചിരിക്കുന്നു.</p><p style="text-align: justify;">ആരാണ് പോരാളി ഷാജി...?</p><p style="text-align: justify;">ഈ നൂറ്റാണ്ടിൽ.... പോരാളി ഷാജി ഇന്നിൻ്റെ രാഷ്ട്രീയ മുഖമാണ്. ആധുനിക രാഷ്ട്രീയത്തിൻ്റെ തലനേതാക്കൾ മുതൽ വാൽഅണികൾ വരെ തുടർന്നു വരുന്ന നിലപാടില്ലായ്മകളുടെ, നിലവാരമില്ലായ്മയുടെ, ധാർഷ്ട്യത്തിൻ്റെ, മൂല്യച്യുതിയുടെ ആകെത്തുകയെ പോരാളി ഷാജി എന്ന് പേരിട്ട് വിളിക്കാം.....</p>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-51793715284923755952020-09-09T00:18:00.018-07:002022-02-24T23:24:39.474-08:00ഭയപ്പെടരുത്.... ജാഗ്രത....<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjS8EMeuwMFy7eygbZLMyQ-oiJqETBE1ZnUgVye5qBNHYDCNcMd7bLHJU3IP2BNjqwQo0rbiv-aFFdcC0PTk4FAe56DQcmw-npWii__iPF_9JWW32gd_yiO0voLo03n1kRc1cQ16aV91Di3xImnj79HbPoFbdQ8SgysVgkb9PnrN102A40mquEXVaoIJA=s844" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="440" data-original-width="844" height="225" src="https://blogger.googleusercontent.com/img/a/AVvXsEjS8EMeuwMFy7eygbZLMyQ-oiJqETBE1ZnUgVye5qBNHYDCNcMd7bLHJU3IP2BNjqwQo0rbiv-aFFdcC0PTk4FAe56DQcmw-npWii__iPF_9JWW32gd_yiO0voLo03n1kRc1cQ16aV91Di3xImnj79HbPoFbdQ8SgysVgkb9PnrN102A40mquEXVaoIJA=w254-h225" width="254" /></a></div><div style="text-align: justify;">വിദേശത്തും, ഉത്തരേന്ത്യയിലും വ്യാപിക്കുകയും, നിരവധി ആളുകൾ മരിച്ച് വീഴുകയും ചെയ്തു കൊണ്ടിരിക്കുന്ന മഹാമാരി നമ്മുടെ വീട്ടുമുറ്റത്തും എത്തി എന്നത് അംഗീകരിക്കുക. എനിക്ക്, എൻ്റെ വീട്ടുകാർക്ക് ഇത് വരില്ല എന്ന അനാവശ്യ ആത്മവിശ്വാസത്തിൽ നിന്ന്, എനിക്കും വന്നേക്കാം വന്നാൽ ഞാൻ ധൈര്യമായി നേരിടും എന്ന അൽപ്പാശങ്ക കലർന്ന ശുഭാപ്തി വിശ്വാസത്തിലേക്ക് മനസ്സിനെ മാറ്റി സെറ്റ് ചെയ്യേണ്ട സമയമായിരിക്കുന്നു. കൊറോണയെ നേരിടാൻ എടുക്കേണ്ട ചില മുൻകരുതലുകൾ ഇതിന് മുമ്പ് എഴുതിയ ഒരു കറുപ്പിൽ ഞാൻ എഴുതിയിരുന്നു, തീർച്ചയായും വായിക്കും എന്ന് കരുതുന്നു. കേരളത്തിൻ്റെ കാര്യമെടുത്താൽ കൊറോണയുടെ ചരട് പതിയെ സർക്കാരിൻ്റെ കൈയ്യിൽ നിന്ന് വിട്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. അതിന് സർക്കാരിനെ ഒരു വിധത്തിലും കുറ്റപ്പെടുത്താൻ നമ്മുക്ക് അവകാശമില്ല. കാരണം ലോകത്ത് കെടി കെട്ടിയ എല്ലാ ആധുനിക ആശുപത്രി സംവിധാനങ്ങളുമുള്ള അമേരിക്ക പോലും പരാജയപ്പെട്ടിടത്താണ്, ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഈ മഹാമാരിയെ കഴിഞ്ഞ അഞ്ച് മാസമായി ചെറിയ കേരളം പിടിച്ചു കെട്ടി നിർത്തിയത്. പക്ഷേ സർക്കാരുമായി പൂർണമായും സഹകരിക്കാത്ത ചില ഘടകങ്ങളും, ഒഴിച്ചു കൂടാൻ കഴിയാത്ത പ്രവാസി മടക്കവും സർക്കാരിൻ്റെ പരിധിക്ക് അപ്പുറത്തേക്ക് കൊറോണ വ്യാപനത്തെ എത്തിച്ചിരിക്കുന്നു.</div><p></p><p style="text-align: justify;">സത്യത്തിൽ കൊറോണ ഭയപ്പെടേണ്ട ഒരു അസുഖമല്ല. വൈറസ് വ്യാപിച്ച 90% ആളുകൾക്കും ഒരു തുമ്മൽ ലക്ഷണം പോലും ഉണ്ടാക്കാത്ത സാധാരണ ഒരു വൈറൽ ഫീവറിനേക്കാൾ കുറഞ്ഞ മരകശേഷിയുള്ള വൈറസ്, പക്ഷേ അതിൻ്റെ വ്യാപന ശേഷി മറ്റേത് വൈറസിനേക്കാൾ കൂടുതലാണന്ന് മാത്രം. ഇന്ന് രോഗം ക്രമാതീതമായി വ്യാപിക്കുന്നതും അതിൻ്റെ വ്യാപനശേഷിയിയുടെ പ്രത്യേകത കൊണ്ടും ആണ്. ആശാ പ്രവർത്തകർ, പഞ്ചായത്തിലെ മെംബർന്മാർ, ആരോഗ്യ പ്രവർത്തകർ, പോലീസുകാർ എന്നിങ്ങനെ സർക്കാർ സംവിധാനങ്ങളുടെ അഹാേരാത്രമുള്ള കൃത്യവും സുതാര്യവുമായ പ്രവർത്തനങ്ങൾക്കു പോലും ഇത്തരം ഒരു അവസ്ഥയെ തടയാൻ കഴിഞ്ഞില്ല എങ്കിൽ അത് രോഗത്തിൻ്റെ വ്യാപന സ്വഭാവത്തെ സൂചിപ്പിക്കുന്നു</p><p style="text-align: justify;">കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിന് മുമ്പ് സർക്കാർ തലത്തിൽ എടുക്കേണ്ട സുപ്രധാന തീരുമാനങ്ങൾ ഉണ്ട്. സമ്പന്നരും അതിസമ്പന്നരും ധാരാളമുള്ള കേരള ജനതയ്ക്ക് മുന്നിൽ സ്വകാര്യ ആതുരാലയങ്ങൾ തുറന്നു പ്രവർത്തിച്ച് കോവിഡ് ചികിൽസയ്ക്ക് അനുമതി കൊടുത്താൽ തന്നെ സർക്കാരിന് നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഒരു പരിധി വരെ കരകയറാൻ കഴിയും, ഒപ്പം ലോക്ക്ഡൗൺ മുതൽ പ്രതിസന്ധിയിലായിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് അതൊരു ആശ്വാസവുമായേക്കാം. സമ്പന്നരായ രാജ്യങ്ങൾ പോലും ചെയ്യാത്ത തരത്തിൽ, ലക്ഷണങ്ങൾ കാണിക്കാത്ത പോസിറ്റീവ് രോഗികളേയും സർക്കാർ ആശുപത്രികളിൽ കിടത്തി ചികിൽസിക്കുന്ന സമ്പ്രദായമാണ് ഇന്ന് നിലവിൽ ഉള്ളത്. അവർക്ക് ഒരിക്കലും കോവിഡ് ഒരു പ്രശ്നമായി മാറില്ല എന്നും, ആൻ്റിബോഡി സ്വയം ഉൽപ്പാദിപ്പിച്ച് നെഗറ്റീവ് ആയി മാറും എന്നും ഉത്ബോധിപ്പിച്ച്, വിദേശരാജ്യങ്ങളിലേത് എന്ന പോലെ ശക്തമായ ഹൗസ് കോറൻ്റയിൻ നിർദ്ദേശിക്കുന്നതാവും അഭികാമ്യം. ദിവസവും പാരസെറ്റാമോൾ എടുത്ത് കൊടുക്കുന്നതിന് സൗജന്യ സർക്കാർ സംവിധാനങ്ങൾ വേണം എന്ന വാശി പൊതു ജനങ്ങളും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.</p><p style="text-align: justify;">ഇനി മുതൽ സർക്കാർ സംവിധാനങ്ങൾ പ്രായമായവർക്കും, കുട്ടികൾക്കും സമൂഹത്തിൽ താഴെക്കിടയിൽ നിൽക്കുന്നവർക്കും മാത്രമാണ് എന്ന ഒരു പ്രഖ്യാപനം സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടായാൽ പോലും എതിർക്കാൻ പ്രതിപക്ഷം പോലും തയ്യാറാകും എന്ന് വിശ്വസിക്കുന്നില്ല. ഇറ്റലിയിൽ പ്രായോഗിക തലത്തിൽ കൊണ്ടുവന്ന ടെലി മെഡിസിൻ സംവിധാനം കേരളത്തിലെ സാഹചര്യങ്ങൾക്കും സ്വീകരിക്കാവുന്നതാണ്. ഒപ്പം നിലവിലുള്ള കുറച്ച് ആംബുലൻസ് സംവിധാനങ്ങൾ സഞ്ചരിക്കുന്ന ഫാർമസികൾ ആയി മാറ്റിയെടുത്താൽ ജനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ ഒരു ഫോൺ കോളിൽ വീട്ടിൽ എത്തുന്നത് ആശ്വാസമാകും. വലത് ഇടത് എന്ന വേർതിരിവില്ലാതെ എല്ലാ രാഷ്ട്രീയ മത സാമൂഹിക സാംസ്കാരിക കായിക സംഘടനകളേയും പ്രവർത്തകരേയും ഏകോപിപ്പിച്ച് പഞ്ചായത്ത് വാർഡ് തലങ്ങളിൽ ഒരു കമ്മറ്റിയുണ്ടാക്കി അവരെ അവശ്യമരുന്ന് ഭക്ഷണ വിതരണം ഏൽപ്പിക്കുന്നതും ചിന്തിക്കാവുന്ന കാര്യമാണ്. എന്തായാലും ഒരു കാര്യം ഉറപ്പാണ്, കോവിഡ് വ്യാപനം ഇത്തരത്തിൽ നീങ്ങുകയാണങ്കിൽ സാമ്പത്തിക പരാധീനതകൾ ഉളള ഒരു സർക്കാരിന് പിടിച്ചു നിൽക്കുക പ്രയാസമാകും. അവരുടെ തീരുമാനങ്ങൾ തികച്ചും പോസിറ്റീവായി ഉൾക്കൊണ്ട് അതിനോട് സഹകരിക്കാൻ നാം പൊതുജനം തയ്യാറാവേണ്ടി വരും.</p><p></p><div style="text-align: justify;">ഭയമാണ് കോവിഡിൻ്റെ വിളഭൂമി. ഭയമുള്ളിടത്ത് അവന് അപാര ശക്തിയാണ്. ഭയപ്പെടരുത് എന്നാൽ കരുതലോടെ നമ്മുക്ക് ഈ മഹാമാരിയെ നേരിടാം.</div><div class="separator" style="clear: both; text-align: justify;"><br /></div><br /><p></p>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0tag:blogger.com,1999:blog-1602065081133021691.post-4117721919965371062020-08-12T00:23:00.001-07:002022-02-24T23:00:10.902-08:00വെറുതെ ചില ചോദ്യങ്ങള്‍<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEg98O-sW6pcFsUd7WYSPlUZmqWJNfCL_CIYSeMQeG7V9HSyFH_9IhG_U_YuU6USbzGnAjwJteiIEhcGoXYm654IXZ5tU3fwE1vi5zZja7mNHaRa7qsuO-_K05DmY6MZ2bSv3t8da7vnXkKB0J9kUi0ZCNnrK9uVf-Pq1sbkwZCSPN4hBMQ4ADgxwH78Wg=s1600" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1600" data-original-width="1456" height="200" src="https://blogger.googleusercontent.com/img/a/AVvXsEg98O-sW6pcFsUd7WYSPlUZmqWJNfCL_CIYSeMQeG7V9HSyFH_9IhG_U_YuU6USbzGnAjwJteiIEhcGoXYm654IXZ5tU3fwE1vi5zZja7mNHaRa7qsuO-_K05DmY6MZ2bSv3t8da7vnXkKB0J9kUi0ZCNnrK9uVf-Pq1sbkwZCSPN4hBMQ4ADgxwH78Wg=w245-h200" width="245" /></a></div><div style="text-align: justify;">പ്രധാന തലക്കെട്ടോടെ ദേശാഭിമാനിയിൽ വന്ന ഒരു വാർത്തയെ കുറിച്ച് ഇന്ന് നമ്മുക്ക് അൽപ്പം ചർച്ചയാവാം അല്ലേ. ചർച്ചക്ക് ഉപാേൽബലകമായി ദേശാഭിമാനിയിലെ പ്രസ്തുത വാർത്തയും ഇവിടെ ഫോട്ടോയായി പോസ്റ്റു ചെയ്യുന്നു. ഇത് പത്രത്തിൽ നിന്ന് നേരിട്ട് വായിക്കുന്ന ഇടത് ഇതര രാഷ്ട്രീയക്കാർ "ഓ ഇപ്പം ഉലത്തിക്കളയും" എന്ന ആത്മഗതം വിട്ട് അടുത്ത വാർത്തയിലേക്ക് പോകും, വായിക്കുന്ന ഇടതന്മാർ സർക്കാരിൻ്റെ ആർജ്ജവത്തെ മഹത്വവൽക്കരിച്ച് ഒരു പോസ്റ്റിട്ട് പിൻവലിയും. അത്ര നിസ്സാരമാണ് ഇരുകൂട്ടർക്കും ഈ വാർത്ത. എന്നാൽ സമകാലീന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിന്ന് ചിന്തിക്കുന്ന ഒരാൾക്ക് തീർച്ചയായും ഈ കേസിൻ്റെ മെറിറ്റിനെ കുറിച്ച് അൽപ്പം സംസാരിക്കാനുണ്ടാവും.</div><p></p><p style="text-align: justify;">വി പി അൻവർ എം എൽ എ ക്ക് എതിരെ വധ ഗൂഡാലോചന നടത്തിയതിന് പ്രമുഖ നേതാവും ആര്യാടൻ മുഹമ്മദിൻ്റെ മകനുമായ ആര്യാടൻ ഷൗക്കത്തിനെതിരെ കേസെടുത്തിരിക്കുന്നു. വധഗൂഡാലോചന അത്ര നിസ്സാരമായ കുറ്റകൃത്യമല്ല, അത് വധശ്രമത്തിലേക്കോ, കൊലപാതകത്തിലേക്കാേ എത്തിപ്പെട്ടാൽ ഉണ്ടാകുന്ന ഭീകരാവസ്ഥയേയും നിസ്സാരമായി കാണാൻ കഴിയില്ല. അതു കൊണ്ട് തന്നെ, ഏത് തരത്തിൽ ചിന്തിച്ചാലും വധ ഗൂഡാലോചന അപലപനീയം തന്നെ. പക്ഷേ ഗൂഡാലോചനകൾ പലതും കേസിലേക്ക് എത്തിപ്പെടുന്നതും, കേസെടുക്കുന്നതും, ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിലാകുമ്പോൾ അതിലെ നിജസ്ഥിതി മനസ്സിലാക്കാൻ എടുക്കുന്ന കാലമത്രയും പ്രതിസ്ഥാനത്ത് തുടരേണ്ട ബാധ്യതയിലാണ് ഇപ്പോൾ ഷൗക്കത്തിനും, ഇതിന് മുമ്പ് രാഷ്ടീയ ഇരകളായ പലർക്കും ഉണ്ടായിട്ടുള്ളത്. എന്തായാലും ദേശാഭിമാനി പറയുന്നത് പ്രകാരമാണങ്കിൽ, അൻവർ എം എൽ എ യുടെ പരാതിയുടെ അടിസ്ഥാനത്തിൽ, വധഗൂഡാലോചന നടത്തിയതിന് ആര്യാടന് ഷൗക്കത്ത് ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെ പൂക്കോട്ടുംപാടം പൊലീസ് കേസെടുക്കുകയും, വിശദമായ അന്വേഷണത്തിൽ, ക്വട്ടേഷന്‍ സംഘത്തിലെ നാലു പേരെ പൊലീസ് പിടികൂടുകയും ചെയ്തിരിക്കുന്നു. പക്ഷേ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ മുൻപിൻ നോക്കാതെ എഫ് ഐ ആർ ഇടാനും, അന്വോഷിക്കാനും, പ്രതികളെ പിടിക്കാനും കാണിക്കുന്ന ആർജ്ജവം പലപ്പോഴും കാട്ടാത്ത സർക്കാരിൻ്റെ പോലീസ് ഇത്ര പെട്ടെന്ന് നടപടി ക്രമങ്ങളിലേക്ക് പോകുമ്പോൾ ഉണ്ടാകുന്ന രണ്ട് ചോദ്യങ്ങൾ ഉണ്ട്. ഒന്ന്, സമാനസ്വഭാവമുള്ളതാേ, ഇതിലും പ്രമാദമായതോ ആയ എത്രയോ സംഭവങ്ങൾക്ക് നേരെ എന്തുകൊണ്ട് മൗനം? രണ്ട്, രാഷ്ട്രീയ പകപോക്കലുകൾക്ക് മാത്രം ഉപയോഗിക്കാനുള്ള ചട്ടുകങ്ങൾ മാത്രമായി സിസ്റ്റത്തെ മാറ്റുന്ന രാഷ്ട്രീയ പാർട്ടികളുടെ തരംതാണ ഇത്തരം നടപടികൾ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?</p><p style="text-align: justify;">ഈ ചോദ്യങ്ങൾക്ക് നേരെ പുച്ഛമോ, മൗനമോ അല്ലങ്കിൽ എതിരഭിപ്രായമോ ആണങ്കിൽ അവിടെയും ചില ചോദ്യങ്ങൾ ബാക്കി കിടക്കുന്നു. എങ്കിൽ സ്വർണവേട്ട കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഇത്ര ഗുരുതരമായ ആരോപണം ഉണ്ടായിട്ടും പ്രതിപക്ഷത്തിൻ്റെ ആരോപണമേറ്റെടുത്ത് സംശുദ്ധി തെളിയിക്കാൻ എന്തു കൊണ്ട് സർക്കാർ തയ്യാറാകുന്നില്ല. ബിഷപ്പ് ഫ്രാങ്കോ മുളങ്കൽ എന്തുകൊണ്ട് നിർബാധം വിലസി നടക്കുന്നു. ടി പി ചന്ദ്രശേഖരൻ്റെ വധ ഗൂഡാലോചനയെക്കുറിച്ചുള്ള അന്വേഷണം എന്തുകൊണ്ട് കാര്യക്ഷമമായി നടക്കുന്നില്ല. ഇതേ വി പി അൻവറിൻ്റെ ഭൂമി കയ്യേറ്റത്തെക്കുറിച്ചും, നിയമ ലംഘനങ്ങളെ കുറിച്ചും ഉള്ള നിരവധി പരാതികൾ കോൾഡ് സ്റ്റോറേജിൽ ഇരിക്കുന്നു. എന്തിനേറെ പറയുന്നു പിന്നാമ്പുറ ധാരണയാണന്ന് ഊട്ടിയുറപ്പിക്കുന്ന രീതിയിൽ സോളാർ കേസുകൾ പോലും ശരിയാം വണ്ണം അന്വേഷിക്കാനോ, തുടർ നടപടിയിലേക്ക് പോകാനോ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇനി എണ്ണിപ്പറയാൻ നിരവധിയുണ്ടങ്കിലും അത് ഈ കുറിപ്പിനെ ദീർഘിപ്പിക്കും എന്നതിനാൽ പറയുന്നില്ല. വധശ്രമത്തെയോ അതിൻ്റെ പിന്നിലെ ഗൂഡാലോചനയേയോ ന്യായീകരിക്കുന്നില്ല. പക്ഷേ പരാതിക്കാരൻ എഴുതിക്കൊടുത്ത പേരുകൾ മറ്റ് അന്വേഷണങ്ങൾ കൂടാതെ ചേർക്കപ്പെടുകയും, അതിന്മേലുള്ള തിടുക്കപ്പെട്ടുള്ള നടപടിക്രമങ്ങളും, സർക്കാരിന് വേണ്ടപ്പെട്ട മറ്റു കേസുകളിൽ ഉണ്ടാവുന്നില്ല എന്ന ആശങ്ക ഉയർത്താതിരിക്കാൻ കഴിയുന്നില്ല. വീണ്ടും പറയുന്നു ഷൗക്കത്തിനെ ഒരു വിധത്തിലും വെള്ളപൂശാൻ ശ്രമിക്കുന്നില്ല. അയാൾ കുറ്റം ചെയ്തിട്ടുണ്ടന്ന് അസന്നിഗ്ദമായി തെളിഞ്ഞാൽ ശിക്ഷിക്കപ്പെടട്ടെ.</p><p style="text-align: justify;">ഇതിന് താഴെ കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് തിരസ്ക്കരിക്കപ്പെട്ടതും, പാർശ്വവൽക്കരിക്കപ്പെട്ടതുമായ കേസുകളുടെ ഭാണ്ഡം തുറക്കാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുന്നു. അത്തരക്കാരോട് എനിക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ്. നിങ്ങൾ വന്നത് എല്ലാം ശരിയാക്കും എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു, നിങ്ങളുടെ പക്ഷം ജനപക്ഷമാണന്ന വാദമുന്നയിച്ചായിരുന്നു. എവിടെ ആ ശരിയാക്കൽ?, എവിടെ ആ ജനപക്ഷം?</p>നീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.com0